Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ട്രോളിങ് അവസാനിക്കാൻ ഒരു ദിവസം കൂടി മാത്രം ബാക്കി; സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷനും ധനസഹായവും ഇതേവരെ ലഭിക്കാതെ മത്സ്യത്തൊഴിലാളികൾ

സർക്കർ പ്രഖ്യാപനം മത്സ്യത്തൊഴിലാളികളോടുള്ള വഞ്ചനയായിട്ടാണ് ഇത്തവണ മാറിയത്. ഇത് തിരിച്ചടിയായെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

Janmabhumi Online by Janmabhumi Online
Jul 30, 2023, 12:10 pm IST
in Kerala
52 ദിവസം ഹർബറിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധനബോട്ട് അറ്റകുറ്റപ്പണികൾ തീർത്ത് മുഖം മിനുക്കി കടലിൽ പോകാൻ തയാറെടുക്കുന്നു

52 ദിവസം ഹർബറിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധനബോട്ട് അറ്റകുറ്റപ്പണികൾ തീർത്ത് മുഖം മിനുക്കി കടലിൽ പോകാൻ തയാറെടുക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: ട്രോളിങ് അവസാനിക്കാൻ ഒരു ദിവസം കൂടി മാത്രം നിൽക്കെ ട്രോളിങ് നിരോധന കാലത്ത് സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷനും മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ 4,500 രൂപയും ഇതേവരെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. ട്രോളിങ് നിരോധനകാലത്ത് സൗജന്യ റേഷനും സാമ്പത്തിക സഹായവും അല്പം ആശ്വാസമായിരുന്നു. എന്നാൽ അത് പോലും നൽകാൻ സർക്കാർ തയാറായില്ല. സർക്കർ പ്രഖ്യാപനം മത്സ്യത്തൊഴിലാളികളോടുള്ള വഞ്ചനയായിട്ടാണ് ഇത്തവണ മാറിയത്. ഇത് തിരിച്ചടിയായെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് വിതരണം വൈകിയതെന്നാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. റേഷന് അർഹരായ തൊഴിലാളികളുടെ ലിസ്റ്റ് ഫിഷറീസ് വകുപ്പാണ് സിവിൽ സപ്ലൈസ് വകുപ്പിന് നൽകേണ്ടത്. ഈ ലിസ്റ്റ് തിരുവനന്തപുരം സിവിൽ സപ്ലൈസ് കമ്മിഷണർ ഓഫീസിലേക്ക് അയച്ചതിന് ശേഷമാണ് റേഷൻ വിതരണം തുടങ്ങുക. എന്നാൽ ഇത്തവണ ഇതിന്റെ നടപടി കാര്യക്ഷമമല്ലെന്നാണ് വിശദീകരണം. അതേസമയം അധികൃതർ സൗജന്യ റേഷൻ നൽകാത്തതിന് പറയുന്ന ന്യായീകരണം പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.  

ട്രോളിങ് നിരോധനം അവസാനിക്കാൻ ഒരു ദിവസം കൂടി ബാക്കി നിൽക്കേ മത്സ്യബന്ധനത്തിന് അവസാനഘട്ട ഒരുക്കത്തിലാണ് തൊഴിലാളികൾ. നാളെ അർദ്ധരാത്രിയോടെ നിരോധനം അവസാനിക്കും. മത്സ്യബന്ധനയാനങ്ങൾ അറ്റകുറ്റപ്പണികളും പെയിൻ്റിങും കഴിഞ്ഞ് പുതുമോടിയിൽ ഏതാണ്ട് ഒരുങ്ങിക്കഴിഞ്ഞു. മീൻ പിടിക്കുന്നതിനുള്ള വലകൾ തയാറാക്കുന്നതിനുള്ള അവസാനവട്ട ജോലിത്തിരക്കിലാണ് മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ആഗസ്റ്റ് ഒന്നു മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിലിറങ്ങും. ജൂൺ ഒൻപതിന് അർദ്ധരാത്രി മുതൽ ജുലൈ 31 അർദ്ധരാത്രിവരെ 52 ദിവസങ്ങളിലായിരുന്നു ട്രോളിങ് നിരോധനം.  

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിന് അനുവാദമുണ്ടായിരുന്നെങ്കിലും കാറ്റും തിരയിളക്കവും കാരണം കടലിലിറങ്ങാൻ മിക്ക ദിവസങ്ങളിലും കഴിഞ്ഞിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യമാണ് മാർക്കറ്റിൽ ഇതുവരെ കൂടുതലായും ലഭിച്ചിരുന്നത്. 

Tags: മത്സ്യത്തൊഴിലാളികള്‍financial crisisട്രോളിങ്സൗജന്യ റേഷന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പരാജയത്തിന്റെ ചേരുവകള്‍

Kerala

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇഎംഎസ് സ്മൃതി വിഭാഗത്തിന് 45 ലക്ഷം

Kerala

ധനപ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് കടുത്ത ധനകാര്യ നിയന്ത്രണം

Kerala

വഴിവിട്ട നടപടിക്ക് സര്‍ക്കാര്‍ സമ്മര്‍ദം: പ്ലാന്‍ ഗ്രാന്റ് തടഞ്ഞു; ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

World

വൻ സാമ്പത്തിക പ്രതിസന്ധി; രാജ്യത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസീബ്

പുതിയ വാര്‍ത്തകള്‍

‘ആരോഗ്യമുള്ള ശരീരവും മനസ്സും വീണ്ടെടുക്കാം ‘- ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം, പ്രധാനമന്ത്രി വിശാഖപട്ടണത്ത് യോഗ ദിനം ആചരിക്കും

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies