Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വര്‍ണക്കടത്ത് കേസിലെ പ്രതി പോലീസ് സംഘടനയുടെ തലപ്പത്തേക്ക്; ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ്

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ നീക്കം. സിപിഎമ്മിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അടൂര്‍ കെഎപി-3 ബറ്റാലിയനില്‍ എച്ച്ക്യൂ കമ്പനിയിലെ ആര്‍. കൃഷ്ണകുമാറിനെതിരെയാണ് ആരോപണം.

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Jul 27, 2023, 05:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ പോലീസ് ഓഫീസേഴ്‌സ്  അസോസിയേഷന്‍ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ നീക്കം. സിപിഎമ്മിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അടൂര്‍ കെഎപി-3 ബറ്റാലിയനില്‍ എച്ച്ക്യൂ കമ്പനിയിലെ ആര്‍. കൃഷ്ണകുമാറിനെതിരെയാണ് ആരോപണം. ഇദ്ദേഹം ബറ്റാലിയനില്‍ കൗണ്‍സിലറായതും ചട്ടം ലംഘിച്ചാണെന്ന് ആക്ഷേപം. എതിര്‍സ്ഥാനാര്‍ഥി ഉണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പ് നടത്താതെ കൃഷ്ണകുമാറിനെ ഏകപക്ഷീയമായി വിജയിപ്പിക്കുകയായിരുന്നു.

സംഘടനയുടെ ഭരണഘടന അനുസരിച്ച് പത്തുപേര്‍ക്ക് ഒരാള്‍ ആണ് തെരഞ്ഞെടുക്കപ്പെടേണ്ടത്. രണ്ടു പേരെ തെരഞ്ഞെടുക്കണമെങ്കില്‍ വോട്ടര്‍മാരുടെ സംഖ്യ 16നു മുകളില്‍ ആകണം. എച്ച്ക്യു കമ്പനിയില്‍ ആകെ വോട്ടര്‍മാര്‍ 15 ആയിരുന്നു. കൃഷ്ണകുമാറിനെ കൂടാതെ അനില്‍കുമാറും പത്രിക നല്കി. മത്സരം നടന്നാല്‍ കൃഷ്ണകുമാര്‍ തോല്ക്കുമെന്ന് ഉറപ്പായതോടെ രണ്ടുപേരെയും തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.  

പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലേക്ക് ഇന്ന് നടക്കുന്ന  തെരഞ്ഞെടുപ്പിലൂടെ കൃഷ്ണകുമാറിനെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിക്കാനാണ് നീക്കം. നേരത്തെയും സിപിഎം ഇടപെടലില്‍ ഇദ്ദേഹം സംസ്ഥാന നിര്‍വാഹകസമിതിയില്‍ എത്തിയിട്ടുണ്ട്.  

നെടുമ്പാശ്ശേരി ഇമിഗ്രേഷനില്‍ ജോലിനോക്കവെ സ്വര്‍ണക്കടത്ത് കേസില്‍ 2014ല്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലും മൂന്നു വര്‍ഷം സസ്‌പെന്‍ഷനിലും കഴിഞ്ഞ ഉദ്യോഗസ്ഥനാണ് കൃഷ്ണകുമാര്‍. ഇയാളുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തിരുന്നു.  2020ല്‍ സിഐ റാങ്കില്‍ നിന്ന് എസ്‌ഐ ആയി തരംതാഴ്‌ത്തി ട്രാന്‍സ്ഫര്‍ ചെയ്‌തെങ്കിലും കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി ചട്ടം ലംഘിച്ച് അടൂര്‍ ക്യാമ്പില്‍ തുടരുകയാണ്.  

തുടര്‍ച്ചയായി മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ഒരു സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നതു മറികടന്ന് ആറുവര്‍ഷമായി അടൂര്‍ സെന്‍ട്രല്‍ പോലീസ് കാന്റീനില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് നേതൃത്വത്തിലേക്ക് എത്തിയാല്‍ ഈ പദവിയില്‍ തുടരാനാകും. പോലീസ് ക്യാമ്പില്‍ ദിവസവേതനക്കാരെ നിയമിക്കുന്നത് ഇയാള്‍ വഴിയാണ്. മാസം 18000 രൂപ ലഭിക്കുന്ന ജോലിയില്‍ ഇയാളുടെ ബന്ധുക്കളായ 65 വയസുകഴിഞ്ഞവരെ നിയമിച്ചിട്ടുണ്ട്.  സ്വര്‍ണക്കടത്ത് കേസില്‍ കൃഷ്ണകുമാറിനൊപ്പം സസ്‌പെന്‍ഷനിലായ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ തിരികെ സര്‍വീസ് കയറിയിട്ടില്ല.  

Tags: കേസ്കേരള പോലീസ്goldsmugglingലംഘനംനിയമം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വര്‍ണവില ഇനിയും ഉയരുമെന്ന് പ്രവചനം: പവന് 85000 ആകുമെന്ന് രാജ്യാന്തര നിക്ഷേപ ബാങ്ക്

Kerala

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് 15 പവനും 4 ലക്ഷം രൂപയും കവര്‍ന്നു

Kerala

വീട്ടുജോലിക്കാരിയെ20 മണിക്കൂര്‍ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

Kerala

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം തിരികെ കിട്ടി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies