Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബിരുദ പ്രവേശനം; സ്ഥിതി ജന്മഭൂമി എഴുതിയതിലും ഗുരുതരം എന്ന് സമ്മതിച്ച് എം.ജി. സര്‍വകലാശാല: ഒഴിഞ്ഞു കിടക്കുന്നത് 47% മെറിറ്റ് സീറ്റുകള്‍

20 ശതതമാനത്തോളം സീറ്റ് ഒഴിഞ്ഞു കിടക്കുമെന്ന മുന്‍കൂറായി സമ്മതിക്കുന്നു

Janmabhumi Online by Janmabhumi Online
Jul 25, 2023, 09:34 pm IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ കോഴ്‌സുകളില്‍ കുട്ടികളെ കിട്ടാനില്ല എന്ന ജന്മഭൂമി വാര്‍ത്ത നിധേഷിക്കാന്‍ വൈസ് ചാന്‍സലര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ നിരത്തിയത്  47% മെറിറ്റ്  സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിന്റെ കണക്ക്. 43 ശതമാനം മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്നതായിരുന്നു ജന്മഭൂമി വാര്‍ത്ത. വാസ്തവ വിരുദ്ധമാണെന്നും പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ആശങ്കയ്‌ക്കും ആശയക്കുഴപ്പത്തിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി  വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ടി അരവിന്ദകുമാര്‍ ആണ് പത്രക്കുറിപ്പ് ഇറക്കിയത്.

പത്രക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:എം.ജി സര്‍വകലാശാലയ്‌ക്കു കീഴിലുള്ള എയ്ഡഡ് കോളേജുകളിലെ 11,258 മെറിറ് സീറ്റുകളില്‍ 65 ശതമാനത്തിലും സര്‍ക്കാര്‍ കോളജുകളിലെ 1,132 സീറ്റുകളില്‍ 63 ശതമാനത്തിലും ഇതിനോടകം വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. 20100 മെറിറ്റ് സീറ്റുകളുള്ള സ്വാശ്രയ കോളജുകളില്‍ നിലവിലെ പ്രവേശനം 45 ശതമാനമാണ്. അതായത് ആകെ 32,490 മെറിറ്റ്  സീറ്റില്‍ 17,076 എണ്ണത്തില്‍ കുട്ടികളെ കിട്ടി. എന്നുവച്ചാല്‍53 ശതമാനം മാത്രം! ഒഴിഞ്ഞു കിടക്കുന്നത് 47%

സപ്ലിമെന്ററി അലോട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള പ്രവേശന നടപടികള്‍ ് പൂര്‍ത്തിയാകുമ്പോള്‍ 80 ശതമാനത്തിലേറെ വിദ്യാര്‍ഥികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും  വൈസ് ചാന്‍സലര്‍ പറയുന്നു.20 ശതതമാനത്തോളം സീറ്റ് ഒഴിഞ്ഞു കിടക്കുമെന്ന മുന്‍കൂറായി സമ്മതിക്കുന്നു

താരതമ്യേന അപേക്ഷകര്‍ കൂടുതലുണ്ടായിരുന്ന ബി.കോം, ബി.സി.എ , ബി.എസ്.ഡബ്‌ള്യു, ബി.ബി.എ കോഴ്‌സുകളില്‍ ഭൂരിഭാഗം കോളജുകളിലും ലഭ്യമായ സീറ്റുകളില്‍ പ്രവേശന നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായും സര്‍വകലാശാല സമ്മതിച്ചു. സയന്‍സ് വിഷയങ്ങള്‍ക്ക് അപേക്ഷകരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍  കൂടിയിട്ടുണ്ട് എന്നു പറയുന്നുണ്ടെങ്കിലും പ്രവേശനം തേടിയവരുടെ എണ്ണം കൂടിയോ കുറഞ്ഞോ എന്നു പറയുന്നില്ല.

 സര്‍വകലാശാല പറയുന്ന  കണക്കെല്ലാം 50 ശതമാനം വരുന്ന മെറിറ്റ്  സീറ്റിന്റേത് മാത്രമാണ്.മെറിറ്റ്  സീറ്റ് നിറയാതെ മാനേജ്‌മെന്റ് സീറ്റില്‍ ആരും ചെല്ലില്ല.  പ്രവേശന നടപടി പൂര്‍ത്തിയാകുമ്പോളും 20 ശതമാനത്തോലം സീറ്റ് ഒഴിഞ്ഞു കിടക്കും എന്ന് സമ്മതിക്കുമ്പോള്‍ മൊത്തം പ്രവേശനം തേടുന്ന കുട്ടികള്‍ എന്തായാലും 50 ശതമാനത്തില്‍ താഴെയായിരിക്കും

Tags: MG Universityജന്മഭൂമിഐഎസ്education
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈസ്‌കൂളുകളുടെ സമയക്രമം അരമണിക്കൂര്‍ വര്‍ദ്ധിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

Education

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരിയർ റെഡി ഡിഗ്രി കോഴ്സുകൾ കേരളത്തിൽ

Kerala

താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

Kerala

മാറ്റിവെച്ച എം ജി സര്‍വകലാശാല പരീക്ഷകള്‍ 4 മുതല്‍

Education

എന്‍ഐടികളില്‍ എംടെക്, എംആര്‍ക്, എംപ്ലാന്‍ പ്രവേശനത്തിന് കേന്ദ്രീകൃത കൗണ്‍സലിങ് (സിസിഎംടി-2025): ഒന്നാംഘട്ട രജിസ്‌ട്രേഷന്‍ ജൂണ്‍ 4 വരെ

പുതിയ വാര്‍ത്തകള്‍

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പാഞ്ഞുകയറി മൂന്നു സ്ത്രീകൾക്ക് പരിക്ക്; ബസ് ജീവനക്കാർ ഓടിരക്ഷപ്പെട്ടു

ബംഗാൾ രാജ്ഭവനിൽ ഗവർണറുടെ നേതൃത്വത്തിൽ ആവേശകരമായ യോഗാദിനാചരണം

ഉച്ച നേരത്ത് നിഴല്‍ നിലത്ത് വീഴില്ല ; രാത്രിയിൽ സ്വർണ്ണം പോലെ തിളങ്ങും ; നിഗൂഢതകള്‍ നിറഞ്ഞ പെരിയ കോവിൽ

ഭൂമിക്ക് ഇനി പത്തക്ക നമ്പര്‍, റവന്യൂ സേവനങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ കാര്‍ഡ് നവംബറില്‍

പാമ്പുകളില്ലാത്ത നാട് : അബദ്ധത്തിൽ പോലും പാമ്പുകൾ വരാതിരിക്കാൻ സൂക്ഷ്മ പരിശോധന നടത്തുന്ന നാട്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍

‘ അച്ഛനും ചേട്ടനും വലിയ കുഴപ്പമില്ല, ഞാന്‍ കുറച്ച് പ്രശ്‌നമാണ് ബ്രോ ‘ ; ട്രോളിയവർക്ക് മാസ് മറുപടിയുമായി മാധവ് സുരേഷ്

ഉയര്‍ന്ന മൈലേജും ലാഭവും ഉറപ്പ്, ഇത് മഹീന്ദ്രയുടെ അതുല്യ ഗ്യാരൻ്റി; ഫ്യൂരിയോ 8 പുറത്തിറക്കി മഹീന്ദ്രാസ് ട്രക്ക് ആന്‍ഡ് ബസ് ബിസിനസ്

ചിറക്കല്‍കാവ് ക്ഷേത്രത്തിലെ ഗോളക കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് സാമ്പാര്‍ മണി 8 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാപ്പ പ്രകാരം നടപടി നേരിടുന്നതിനിടെ വീടു കയറി ആക്രമണം നടത്തിയതിന് ഗുണ്ടാ ലിസ്റ്റില്‍ പെട്ട യുവതികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies