Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒന്‍പത് ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ എന്‍ഐഎയുടെ കുറ്റപത്രം

ബാബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ), ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെടിഎഫ്) തുടങ്ങിയ ഭീകരസംഘടനകളിലെ അംഗങ്ങളായ ഹര്‍വിന്ദര്‍ സിങ് സന്ധു, ലഖ്ബിര്‍ സിങ് സന്ധു, അര്‍ഷദീപ് സിങ് എന്നിവര്‍ക്കെതിരെയും ഈ സംഘടനകളുമായി ബന്ധമുള്ളവര്‍ക്കെതിരെയുമാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 09:58 pm IST
in India

ചണ്ഡീഗഡ്: മൂന്ന് ഖാലിസ്ഥാനി ഭീകരരുള്‍പ്പെടെ നിരോധിത ഖാലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുള്ള ഒന്‍പത് പേര്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രം. ബാബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ), ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെടിഎഫ്) തുടങ്ങിയ ഭീകരസംഘടനകളിലെ അംഗങ്ങളായ ഹര്‍വിന്ദര്‍ സിങ് സന്ധു, ലഖ്ബിര്‍ സിങ് സന്ധു, അര്‍ഷദീപ് സിങ് എന്നിവര്‍ക്കെതിരെയും ഈ സംഘടനകളുമായി ബന്ധമുള്ളവര്‍ക്കെതിരെയുമാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.  

വിദേശത്ത് സ്ഥിരതാമസമാക്കിയവരാണ് മൂന്ന് ഭീകരരും. ഇവര്‍ മൂന്നുപേരും ഇന്ത്യക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തമായി ഭീകരരുടെ ശ്യംഖലകള്‍ നിര്‍മിക്കുകയും പദ്ധതികള്‍ ആവിഷ്‌കരിച്ചെന്നുമാണ് എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നത്. ഇവര്‍ക്ക് പാകിസ്ഥാനിലെ ഖാലിസ്ഥാനികളുമായും ലഹരിക്കടത്തുകാരുമായും ബന്ധമുണ്ട്. ബികെഐ, കെടിഎഫ് ഭീകര സംഘടനകളുമായി ബന്ധമുള്ള, ഒളിവില്‍ കഴിയുന്ന 16 പേരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍ഐഎ അറിയിച്ചു.  

റിന്‍ഡ എന്നറിയപ്പെടുന്ന ഹര്‍വിന്ദര്‍ സിങ് സന്ധു ബികെഐയിലെ ഒരു പ്രധാന കണ്ണിയാണ്. 2018-19ല്‍ അനധികൃതമായി പാകിസ്ഥാനിലേക്ക് കടന്ന ഇയാളിപ്പോള്‍ പാക് ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ സഹായത്താലാണ് ലാഹോറില്‍ കഴിയുന്നത്. ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍, ലഹരിവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ കടത്ത്, ബികെഐക്കു വേണ്ടി റിക്രൂട്ട്‌മെന്റ് നടത്തല്‍, കവര്‍ച്ച എന്നിങ്ങനെ നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ടയാളാണ് റിന്‍ഡ. 2023ല്‍ ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു.  

ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന ലഖ്ബിര്‍ സിങ് സന്ധു അഥവാ ലന്‍ഡ കാനഡയിലേക്ക് പോയെങ്കിലും ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഹര്‍വിന്ദര്‍ സിങ് സന്ധുവുമായി ബന്ധം സ്ഥാപിച്ച ലഖ്ബിര്‍ ബികെഐയില്‍ പ്രധാനിയായി. 2022 മെയില്‍ പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തുണ്ടായ ആക്രമണം അതേ വര്‍ഷം ആഗസ്തില്‍ എസ്‌ഐ ദില്‍ബാഗ് സിങ്ങിന്റെ കൊലപാതകം എന്നിവയിലും ലന്‍ഡയ്‌ക്ക് പങ്കുണ്ട്.  

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായി കാനഡയ്‌ക്ക് കടന്നയാളാണ് അര്‍ഷദീപ് സിങ്. പിന്നീട് കെടിഎഫില്‍ അംഗമാവുകയായിരുന്നു. ഇവര്‍ മൂന്നുപേരും ഭീകര സംഘങ്ങളുണ്ടാക്കി കവര്‍ച്ച, കൊലപാതകം നടത്തിവരികയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

Tags: indiaterrorismഎൻ‌ഐ‌എterroristsnineഖാലിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

തമിഴ്‌നാട് സർക്കാരിൽ ഇതിനകം തന്നെ ഭിന്നത ? ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിച്ചതിന് വിജയ്‌ക്കെതിരെ സഖ്യകക്ഷികളുടെ വിമർശനം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

നടി ഖുഷ്ബുവിനെ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവ്, ആ യുവാവിനെ ദാവൂദ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി…

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

തൃഷ തമിഴ്നാട്ടിലെ കാവ്യാമാധവൻ ; സത്യപ്രതിജ്ഞയ്‌ക്ക് വന്നതിന്റെ പേരിൽ രൂക്ഷവിമർശനം

‘ അവരുടെ ബാഡ് ഡെയ്സ് ആരംഭിച്ചു കഴിഞ്ഞുവെന്ന് ‘ ഹിമന്ത , ഒപ്പം ചേർന്ന് സുവേന്ദുവും ; ലക്ഷ്യം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.