Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതിയുടെ ആത്മീയഭാവമായി ചിങ്ങഞ്ചിറ

കൊല്ലങ്കോട് ഗോവിന്ദാപുരം റൂട്ടില്‍ കുരുവിക്കൂട് മരം ജംഗ്ഷനില്‍ നിന്ന് ഏതാണ്ട് 6 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പടര്‍ന്നു പന്തലിച്ചു കിടക്കുന്ന രണ്ടു കൂറ്റന്‍ ആല്‍മരങ്ങള്‍ക്ക് താഴെ കല്‍പ്രതിഷ്ഠയായ കറുപ്പ സ്വാമിയാണ് ഇവിടുത്തെ ആരാധനാമൂര്‍ത്തി. പരമശിവന്‍ കാട്ടാള രൂപം ധരിച്ചെത്തി ഇവിടെ ഉപവിഷ്ടനായതാണ് കറുപ്പസ്വാമിയെന്നും വിശ്വാസമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2023, 06:04 pm IST
in Samskriti

മനോഹര്‍ ഇരിങ്ങല്‍

ശ്രീകോവിലോ, ചുറ്റുവിളക്കുകളോ, കല്‍ച്ചുമരുകളോ, മേല്‍ക്കൂരയോ ഇല്ലാത്തൊരു ക്ഷേത്രം. വിശ്വാസികളായ നൂറുകണക്കിനാളുകള്‍ ജാതിമതഭേദമെന്യെ ദിനംപ്രതി മനസറിഞ്ഞു പ്രാര്‍ത്ഥിച്ചു സായൂജ്യമടഞ്ഞു മടങ്ങുന്ന ഒരു പ്രകൃതി ക്ഷേത്രം. ചിങ്ങഞ്ചിറ പ്രകൃതി ക്ഷേത്രം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആരാധനാ സ്ഥലം പാലക്കാട് ജില്ലയില്‍ പ്രകൃതിരമണീയമായ നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വാരത്തോടു ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. അനേകം വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ തലമുറകളായി ആളുകള്‍ ഇവിടെ ആരാധനയും വഴിപാടുകളും നടത്തുവാനെത്തുന്നുണ്ടെന്നു പഴമക്കാര്‍ പറയുന്നു. പൂജാരിയില്ലാത്ത ക്ഷേത്രം എന്നൊരു പ്രത്യേകത കൂടി ചിങ്ങഞ്ചിറയ്‌ക്കുണ്ട്. അതിനാല്‍ വിശ്വാസികള്‍ തന്നെയാണ് ഇവിടെ പൂജ ചെയ്യുന്നത്.  

കൊല്ലങ്കോട് ഗോവിന്ദാപുരം റൂട്ടില്‍ കുരുവിക്കൂട് മരം ജംഗ്ഷനില്‍ നിന്ന് ഏതാണ്ട് 6 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പടര്‍ന്നു പന്തലിച്ചു കിടക്കുന്ന രണ്ടു കൂറ്റന്‍ ആല്‍മരങ്ങള്‍ക്ക് താഴെ കല്‍പ്രതിഷ്ഠയായ കറുപ്പ സ്വാമിയാണ് ഇവിടുത്തെ ആരാധനാമൂര്‍ത്തി. പരമശിവന്‍ കാട്ടാള രൂപം ധരിച്ചെത്തി ഇവിടെ ഉപവിഷ്ടനായതാണ് കറുപ്പസ്വാമിയെന്നും വിശ്വാസമുണ്ട്.

കൃഷി, കന്നുകാലി, ആരോഗ്യം, സമ്പത്ത്, സന്താനലബ്ധി, വീട്, ജോലി തുടങ്ങിയ പല കാര്യസിദ്ധിക്കും വേണ്ടി ഇവിടെ വന്നു പ്രാര്‍ത്ഥിക്കാറുണ്ട്. ഉദ്ദിഷ്ടകാര്യസിദ്ധിക്കു ശേഷം സന്താന പ്രാര്‍ത്ഥന ചെയ്തവര്‍ മരം കൊണ്ടുണ്ടാക്കിയ തൊട്ടില്‍, മറ്റു പ്രാര്‍ത്ഥന നിറവേറ്റപ്പെട്ടവര്‍ വീട്, വാഹനം എന്നിങ്ങനെയുള്ള രൂപങ്ങള്‍ വഴിപാടായി ആല്‍മരത്തിന്റെ ചില്ലകള്‍ക്കും വേരുകള്‍ക്കുമിടയിലും തൂക്കിയിടുക പതിവാണ്.

ചിങ്ങഞ്ചിറയിലെ പ്രധാന വഴിപാട് കോഴി, ആട് ഇവയെ വെട്ടിയുള്ള പൂജയാണ്. വിശ്വാസികളുടെ പ്രാര്‍ത്ഥന നിറവേറിയാല്‍ കറുപ്പസ്വാമിയോടുള്ള ആദരസൂചകമായി, വഴിപാടു നല്‍കിയ വസ്തുക്കള്‍ അവിടെ നിന്നു തന്നെ പാചകം ചെയ്തു സ്വാമിക്കു നിവേദ്യം അര്‍പ്പിച്ച ശേഷം വിശ്വാസികള്‍ ഭക്ഷിച്ചു പോകുന്നതാണ് ഇവിടുത്തെ രീതി. ഇവിടെ നിന്ന് ആരും രുചിച്ചു നോക്കി പാചകം ചെയ്യരുതെന്നുള്ള വിശ്വാസവും നിലവിലുണ്ട്.  

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. നിറയെ ആല്‍മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ് പ്രകൃതി സ്വയം അനുഗ്രഹിച്ച ഈ ആരാധനാലയത്തിന്റെ ശക്തിയും പ്രതാപവും ചിങ്ങഞ്ചിറ  പ്രകൃതി ക്ഷേത്രത്തിലെ ഉപാസനാമൂര്‍ത്തിയെ മറ്റു ഹൈന്ദവ ക്ഷേത്രസങ്കല്പത്തില്‍ നിന്ന്  വ്യത്യസ്തമാക്കുന്നു.

Tags: spiritualപാലക്കാട്പരിസ്ഥിതിചിങ്ങഞ്ചിറ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? ഭാഗ്യം ഉറപ്പ്

Samskriti

പ്രപഞ്ചസൃഷ്ടി-1: പഞ്ചഭൂതാത്മകമായ പ്രപഞ്ചരചന

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

Samskriti

സര്‍ഗാത്മക വ്യക്തിത്വം: ജീവിതത്തെ ആനന്ദദായകമാക്കുന്ന മാന്ത്രിക ശക്തി

Samskriti

മായാമയമായ പ്രപഞ്ചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.