Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മതഭീകരവാദികളുടെ കയ്യടി ലഭിക്കാന്‍ ഭാരതമാതാവിനെ അപമാനിച്ച് എസ്എഫ്‌ഐ

ആലപ്പുഴ എസ്ഡി കോളേജിന് മുന്നിലാണ് ഭാരതാംബയെ വികലമായി ചിത്രീകരിച്ച ബാനര്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മറ്റി സ്ഥാപിച്ചത്.ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ കോളേജ് അധികൃതര്‍ എസ്എഫ്‌ഐയുടെ ഗുണ്ടായിസം ഭയന്ന് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Janmabhumi Online by Janmabhumi Online
Jul 21, 2023, 08:05 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: മണിപ്പൂരില്‍ മതതീവ്രവാദികള്‍ സ്ത്രീകളെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് ഭാരതമാതാവിനെ അപമാനിച്ച് എസ്എഫ്‌ഐ. മതഭീകരവാദികളുടെ കയ്യടി ലഭിക്കാനെന്ന് വിമര്‍ശനം. ആലപ്പുഴ എസ്ഡി കോളേജിന് മുന്നിലാണ് ഭാരതാംബയെ വികലമായി ചിത്രീകരിച്ച ബാനര്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മറ്റി സ്ഥാപിച്ചത്.ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ കോളേജ് അധികൃതര്‍ എസ്എഫ്‌ഐയുടെ ഗുണ്ടായിസം ഭയന്ന് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.  

ഒരു ജനത റേപ്പ് ചെയ്യുകയാണ്. റേപ്പ് അതിന്റെ സാസ്‌ക്കാരിക ചിഹ്നമാണെന്നും രേഖപ്പെടുത്തിയ ബാനറിലാണ് ഭാരതമാതാവിനെ അധിക്ഷേപിച്ചിരിക്കുന്നത്. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ചതിനെ തുടര്‍ന്ന് ക്യാമ്പസ്ഫ്രണ്ടുകാരില്‍ നല്ല ശതമാനവും ഇപ്പോള്‍ എസ്എഫ്‌ഐയിലാണ് പ്രവര്‍ത്തിക്കുന്നത്. അവരെ സന്തോഷിപ്പിക്കാനും, ഇത്തരക്കാരെ കൂടുതലായി സംഘടനയിലേക്ക് ആകര്‍ഷിക്കാനുമാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്.

ഇതിന് മുന്‍പും എസ്എഫ്‌ഐ ഭാരതമാതാവിനെയും ദേശീയ ചിഹ്നങ്ങളെയും അധിക്ഷേപിച്ചിട്ടുണ്ട്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണമെന്ന നിലപാടിനെതിരെ നടത്തിയ പ്രചരണത്തിലും ഇത്തരത്തില്‍ അപമാനിക്കുന്ന ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഹിന്ദുദേവീദേവന്‍മാരെ നിരന്തരം അധിക്ഷേപിക്കുന്ന ചിത്രങ്ങളും എസ്എഫ്‌ഐ പ്രചരിപ്പിക്കുന്നത് പതിവാണ്. മാത്യ രാജ്യത്തെ അമ്മയായി കാണുന്ന ആദര്‍ശത്തെയാണ് ഇവിടെ വികലമായി ചിത്രീകരിച്ചത്.

എസ്എഫ്‌ഐക്കെതിരെ നിന്നപ്പോള്‍ അടിവയറ്റില്‍ ചവിട്ടി ബലാല്‍ത്സംഗം ചെയ്ത് തന്ത ഇല്ലാത്ത കുഞ്ഞിനെ ജനിപ്പിക്കും എന്ന് കമ്മ്യുണിസ്റ്റ്കാരിയായ പെണ്‍കുട്ടിയോട് എസ്എഫ്‌ഐ നേതാവ് ആക്രോശിച്ചപ്പോഴും, തിരുവനന്തപുരത്ത് ബലാല്‍സംഗത്തിനു ഇരയായ സ്ത്രീ വിവസ്ത്രയായി റോഡിലൂടെ ഇറങ്ങി ഓടേണ്ടി വന്നപ്പോഴും, വാളയാറില്‍ കുഞ്ഞുങ്ങളെ കൊന്നു കെട്ടിതൂക്കിയപ്പോഴും മൗനം പാലിച്ചവരാണ് ഇപ്പോള്‍ മതതീവ്രവാദികളെ സംരക്ഷിക്കാന്‍ ഭാരതമാതാവിനെ പോലും അപമാനിച്ച് രംഗത്ത് വന്നത്.

കായംകുളത്ത് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയും, മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗവും ചേര്‍ന്ന് വ്യാജ ബീകോം സര്‍ട്ടിഫിക്കറ്റ്  ഉണ്ടാക്കിയതിലും, തിരുവന്തപുരത്ത് കോളേജ് പ്രിന്‍സിപ്പലിന്റെ സഹായത്തോടെ എസ്എഫഐ നേതാവ് ആള്‍മാറാട്ടം നടത്തിയതിലും മുഖം നഷ്ടപ്പെട്ട എസ്എഫ്‌ഐ, ഇപ്പോള്‍ നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. കോളേജ് അധികൃതരും ഇതിന് ഒത്താശ ചെയ്യുകയാണെന്നാണ് വിമര്‍ശനം.

Tags: keralaalappuzhaSFIമതഭീകരവാദി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാക് അനുകൂല വിവാദ സെമിനാര്‍: തീവ്രവാദികള്‍ക്ക് എസ്എഫ്‌ഐ കുട പിടിക്കുന്നു- എബിവിപി

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

India

പാകിസ്ഥാനെ പിന്തുണച്ച് , ഓപ്പറേഷൻ സിന്ദൂരിനെതിരെ പോസ്റ്റ് : മലയാളി ആക്ടിവിസ്റ്റ് റെജാസ് സിദീഖിനെ പൊക്കി നാഗ്പൂർ പൊലീസ്

Thiruvananthapuram

കേരളം മുന്നോട്ടോ പിന്നോട്ടോ എന്ന് ആശങ്ക: കെ.എന്‍.ആര്‍. നമ്പൂതിരി

പുതിയ വാര്‍ത്തകള്‍

വീടുവിട്ട് പോയ 15കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു

ബലൂചി സ്വാതന്ത്ര്യസമരക്കാരുടെ നേതാവായ മീര്‍ യാര്‍ ബലൂച് (വലത്ത്) ബലൂചിസ്ഥാന്‍ പതാക (ഇടത്ത്)

പാകിസ്ഥാന്‍ നേതാക്കള്‍ക്ക് തലവേദന; ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് ബലൂച് നേതാക്കള്‍; പതാകയും ദേശീയഗാനവും തയ്യാര്‍

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; എന്റെ കേരളം’ പ്രദര്‍ശനവിപണന മേള കനകക്കുന്നില്‍ ഈ മാസം 17 മുതല്‍ 23 വരെ, ഒരുങ്ങുന്നത് പടുകൂറ്റന്‍ പവലിയന്‍

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

ഇന്ത്യയ്‌ക്കെതിരെ ഡ്രോണാക്രമണം നടത്തിയ തുര്‍ക്കിക്ക് പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്തിന്?

പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

തുർക്കി ‌കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി മോദി സർക്കാർ ; ഓപ്പറേഷൻ സിന്ദൂറിനു ശേഷം തുർക്കിക്കെതിരെ നടത്തുന്ന ആദ്യ പരസ്യ നീക്കം

കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ദൗത്യം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies