Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റിപ്പോര്‍ട്ട് നല്‍കാമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ഓഫീസില്‍ ലഭിച്ചിട്ടില്ലെന്ന് മുഖ്യകാര്യാലയം

അഗളി 220 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മാണം വൈകലിനു ആരോപണ വിധേയനായ, സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥനെ വീണ്ടും അതേ തസ്തികയില്‍ തിരികെയെത്തിച്ച് ഉത്തരവിറങ്ങിയതായും പറയുന്നുണ്ട്. ഇത് വിജിലന്‍സ് കേസ് രേഖകള്‍ അട്ടിമറിക്കാനാണെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Jul 19, 2023, 09:07 pm IST
in Palakkad
kseb

kseb

FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: നിര്‍ദ്ദിഷ്ട അഗളി 220 കെവി സബ്‌സ്റ്റേഷന്‍ പദ്ധതി നിര്‍വഹണം സംബന്ധിച്ച് ചീഫ് എഞ്ചിനിയര്‍ ട്രാന്‍സ് ഗ്രിഡ് ഷൊര്‍ണൂര്‍, ഡെ. ചീഫ് എഞ്ചിനിയര്‍ ട്രാന്‍സ് ഗ്രിഡ് നോര്‍ത്ത് ഷൊര്‍ണൂര്‍ എന്നിവരടങ്ങുന്ന കെഎസ്ഇബിയിലെ വിദഗ്ധ സമിതി 2022 ലും 2023 ലും നടത്തിയ സ്ഥല പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുന്നില്ലെന്ന് പരാതി.

വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയുടെ മറുപടി റിപ്പോര്‍ട്ടില്‍ സന്ദര്‍ശന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാവുന്നതാണെന്ന് ട്രാന്‍സ്ഗ്രിഡ് എക്‌സി. എഞ്ചിനിയര്‍ ഷൊര്‍ണൂര്‍ അസി. എക്‌സി. എഞ്ചിനിയര്‍ ഇന്‍ ചാര്‍ജ് മുമ്പാകെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ വിഷയവുമായി ബന്ധ പ്പെട്ട സന്ദര്‍ശന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നാണ് മറുപടി. ഈ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് അഗളി പദ്ധതി വൈകിപ്പിക്കല്‍ വിഷയത്തില്‍ ഉദ്യോഗസ്ഥ വീഴ്ചകള്‍ മൂടിവെക്കുന്നതിനാണെന്നും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അനുവദിക്കണമെന്നും കാണിച്ച് പരാതിക്കാരന്‍ അപ്പീല്‍ അപേക്ഷ സമര്‍പ്പിച്ചു.

നിലവില്‍ അഗളി 33 കെ.വി. സബ്‌സ്റ്റേഷനോട് ചേര്‍ന്ന് കെഎസ്ഇബിയുടെ അധീനതയില്‍ 5.54 ഏക്ര ഭൂമി സ്വന്തമായുള്ളതാണ്. എന്നാല്‍ ഇതിനു പകരം അട്ടപ്പാടിയിലെ ചില സ്വകാര്യ വ്യക്തികളുടെ ഭൂമി പൊന്നും വിലയ്‌ക്ക് വാങ്ങി 220 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിനു വേണ്ടി ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നതായാണ് ആരോപണം. 2016 ല്‍ 233 കോടി രൂപ ചെലവ് കണക്കാക്കിയ ഈ പദ്ധതി 2023 ആയിട്ടും ഇഴഞ്ഞുനീങ്ങുകയാണെന്ന് മുമ്പേ തന്നെ പരാതിയുള്ളതാണ്. 74.58 കോടിയായിരുന്നു 2018 ല്‍ ഈ പദ്ധതി പൂര്‍ത്തിയായിരുന്നുവെങ്കില്‍ ലഭിക്കുന്ന കേന്ദ്രസഹായം. എന്നാല്‍ പദ്ധതി നിര്‍മാണം അനന്തമായി നീണ്ടു പോയതിനാല്‍ കേന്ദ്രവിഹിതം നഷ്ടപ്പെടുത്തി എന്നു മാത്രമല്ല പുതിയ എസ്റ്റിമേറ്റ് പ്രകാരം കോടികളുടെ അധിക ബാധ്യതയാണ് ബോര്‍ഡിന് ഉണ്ടാകാന്‍ പോകുന്നതും.  

അതേസമയം, അഗളി 220 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മാണം വൈകലിനു ആരോപണ വിധേയനായ, സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥനെ വീണ്ടും അതേ തസ്തികയില്‍ തിരികെയെത്തിച്ച് ഉത്തരവിറങ്ങിയതായും പറയുന്നുണ്ട്. ഇത് വിജിലന്‍സ് കേസ് രേഖകള്‍ അട്ടിമറിക്കാനാണെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.  

Tags: പാലക്കാട്കെഎസ്ഇബി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies