Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊതുസിവില്‍കോഡ്: കരടു വരട്ടെ, എന്നിട്ടു മതി വിമര്‍ശനം; കോണ്‍ഗ്രസിന് മുതിര്‍ന്ന നേതാക്കളുടെ ഉപദേശം

മുതിര്‍ന്ന നേതാക്കളും നിയമവിദഗ്ധരുമായ എട്ട് പേരാണ് എഐസിസി ആസ്ഥാനത്ത് ഇന്നലെ പൊതു സിവില്‍ കോഡ് വിഷയത്തില്‍ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു യോഗം. പി. ചിദംബരം, അഭിഷേക് മനു സിങ്‌വി, സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, വിവേക് താങ്ഖ, കെടിഎസ് തുളസി, സപ്തഗിരി ശങ്കര്‍ ഉലക, എല്‍. ഹനുമന്തയ്യ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jul 17, 2023, 01:50 am IST
in India

ന്യൂദല്‍ഹി: പൊതു സിവില്‍ കോഡിന്മേല്‍ ശ്രദ്ധിച്ചു മാത്രം വിമര്‍ശനം മതിയെന്ന് കോണ്‍ഗ്രസിന് പാര്‍ട്ടിയിലെ നിയമവിദഗ്ധരായ മുതിര്‍ന്ന നേതാക്കളുടെ ഉപദേശം. മുതിര്‍ന്ന നേതാക്കളും നിയമവിദഗ്ധരുമായ എട്ട് പേരാണ് എഐസിസി ആസ്ഥാനത്ത് ഇന്നലെ പൊതു സിവില്‍ കോഡ് വിഷയത്തില്‍ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു യോഗം. പി. ചിദംബരം, അഭിഷേക് മനു സിങ്‌വി, സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, വിവേക് താങ്ഖ, കെടിഎസ്  തുളസി, സപ്തഗിരി ശങ്കര്‍ ഉലക, എല്‍. ഹനുമന്തയ്യ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.  

കേന്ദ്ര സര്‍ക്കാര്‍ കരട് ബില്‍ അവതരിപ്പിച്ച ശേഷം മാത്രം സിവില്‍ കോഡ് വിഷയത്തില്‍ ഔദ്യോഗിക നിലപാട് വ്യക്തമാക്കാനാണ് ഇവരുടെ നിര്‍ദേശം. ബില്‍ എന്തെന്ന് പോലും അറിയാതെ വിവിധ സംസ്ഥാനങ്ങളില്‍ നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ തിരിച്ചടി നല്‍കിയേക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ശ്രദ്ധിച്ചു നീങ്ങാന്‍ നിര്‍ദ്ദേശം.

സങ്കീര്‍ണ്ണമായ വിഷയത്തില്‍ സൂക്ഷ്മതയോടെയുള്ള പ്രതികരണങ്ങള്‍ വേണമെന്നും നിലപാട് സ്വീകരിക്കും മുമ്പ് വിവിധ വശങ്ങള്‍ പരിശോധിക്കണമെന്നും മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് നിര്‍ദ്ദേശിച്ചു. തിടുക്കപ്പെട്ട് പൊതു സിവില്‍ കോഡിനെ എതിര്‍ക്കുന്നത് തിരിച്ചടിയാവുമെന്നും ഇവര്‍ പറയുന്നു. വിവിധതരം വ്യക്തിനിയമങ്ങള്‍ രാജ്യത്തിന്റെ വൈവിധ്യത്തിന്റെ പ്രതീകമാണെന്നും പൊതു സിവില്‍ കോഡ് വരുന്നതോടെ രാജ്യത്തിന്റെ ഈ സവിശേഷത ഇല്ലാതാകുമെന്നും പാര്‍ട്ടി പ്രചാരണം നടത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

മുസ്ലിം വ്യക്തിനിയമത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ പൊതു നിയമം നടപ്പാക്കും മുമ്പ് മുസ്ലിം സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ എല്ലാവര്‍ക്കും കേന്ദ്ര നിയമ കമ്മിഷന് മുന്നില്‍ സ്വന്തം നിലപാടുകള്‍ അറിയിക്കാന്‍ അവസരമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. നിയമ കമ്മിഷന് മുമ്പാകെ അഭിപ്രായം പറയാനുള്ള അവസരം ജൂലൈ 15 വരെയായിരുന്നുവെങ്കിലും ജൂലൈ 28 വരെ ഇതു നീട്ടിയിട്ടുണ്ട്. ജൂലൈ 20ന് ആരംഭിച്ച് ആഗസ്ത് 11ന് സമാപിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ പൊതു സിവില്‍ കോഡ് അവതരിപ്പിച്ചേക്കില്ല.

Tags: indiacongressUniform Civil Codeപ്രതിപക്ഷ ഐക്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

Vicharam

വിസ്മയത്തുമ്പത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.