Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

24-ാം ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചു: കുതിച്ച് ഇന്ത്യ

ഇന്ത്യന്‍ അത്‌ലറ്റിക്‌സ് പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന ശുഭസൂചന പ്രകടമാക്കിയാണ് അവസാനിക്കുന്നത്. നാല് വര്‍ഷം മുമ്പ് ദോഹയിലേതിനെക്കാള്‍ ഇരട്ടി നേട്ടങ്ങളുമായാണ് ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Jul 16, 2023, 11:41 pm IST
in Athletics
FacebookTwitterWhatsAppTelegramLinkedinEmail

ബാങ്കോക്ക്: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 24-ാം പതിപ്പിന് ബാങ്കോക്കിലെ സുഫാചലാസായി നാഷണല്‍ സ്റ്റേഡിയത്തില്‍ പരിസമാപ്തി. അഞ്ച് ദിവസം നീണ്ടു നിന്ന മത്സരത്തിലൂടെ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന ശുഭസൂചന പ്രകടമാക്കിയാണ് അവസാനിക്കുന്നത്. നാല് വര്‍ഷം മുമ്പ് ദോഹയിലേതിനെക്കാള്‍ ഇരട്ടി നേട്ടങ്ങളുമായാണ് ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നത്.

ഇതുവരെയുള്ള ഏഷ്യന്‍ അത്‌ലറ്റിക്‌സിന്റെ പതിപ്പുകളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം 2017ലായിരുന്നു. ഭൂവനേശ്വറില്‍ നടന്ന അന്നത്തെ ചാമ്പ്യന്‍ഷിപ്പില്‍ പത്ത് സ്വര്‍ണമടക്കം 29 മെഡലുകളുമായി ഒന്നാം സ്ഥാനക്കാരായി. അന്ന് ആതിഥേയ രാജ്യം എന്ന അനുകൂല ഘടകം കൂടിയുണ്ട്. എന്നാല്‍ അതിനോട് ഒപ്പം നില്‍ക്കുന്ന തരത്തിലാണ് ഇന്ത്യയുടെ ഇത്തവണത്തെ പ്രകടനം. ആറ് സ്വര്‍ണമടക്കം 27 മെഡലുകളാണ് നേടിയത്. 12 വെള്ളിയും ഒമ്പത് വെങ്കലവും ഉള്‍പ്പെടുന്നു.

2017ലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം 2019ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഗ്രാഫ് വല്ലാതെ താഴ്ന്നു. രണ്ട് സ്വര്‍ണമടക്കം 16 മെഡലുകളേ അന്ന് നേടിയുള്ളൂ. ഇത്തവണ അതിന്റെ ഇരട്ടിനേട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു.

16 സ്വര്‍ണമടക്കം 37 മെഡലുകളുമായി ജപ്പാനാണ് പട്ടികയില്‍ മുന്നില്‍. ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിവസം വരെ സ്വര്‍ണനേട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമായിരുന്ന ചൈന ഇന്നലെ രണ്ട് സ്വര്‍ണം കൂടി നേടി. പട്ടികയിലെ രണ്ടാം സ്ഥാനക്കാരയ ചൈനയ്‌ക്ക് എട്ട് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 22 മെഡലുകളാണുള്ളത്.

മത്സരത്തിന്റെ അവസാന ദിവസമായ ഇന്നലെ ഇന്ത്യയ്്ക്ക് സ്വര്‍ണമൊന്നുമില്ല. പുരുഷന്‍മാരുടെ 800 മീറ്ററില്‍ ഇന്ത്യയുടെ കൃഷ്ണകുമാര്‍ വെള്ളി നേടിയപ്പോള്‍ ഇതേ ഇനത്തിന്റെ വനിതാ മത്സരത്തില്‍ ചന്ദ വെള്ളി നേടി. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയ്‌ക്കായി പരുള്‍ ചൗധരി വെള്ളി നേടി. താരം നേരത്തെ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യന്‍ താരം പ്രിയങ്ക ഗോസ്വാമിയും വെള്ളി നേടി. 4-400 മീറ്ററില്‍ പുരുഷ റിലേയില്‍ ഇന്ത്യന്‍ സംഘം വെള്ളി നേടി. അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, മിജോ ചാക്കോ കുര്യന്‍, രാജേഷ് രമേഷ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ പുരുഷ റിലേ ടീം. 4-400 മീറ്റര്‍ വനിതാ റിലേയില്‍ ഇന്ത്യ വെങ്കലം നേടി. റിസോന മല്ലിക് ഹീന, ഐശ്വര്യ കൈലാഷ് മിശ്ര, ജ്യോതിക ശ്രീ ദന്ദി, ശുഭ വെങ്കിടേശന്‍ എന്നിവരടങ്ങുന്നതാണ് വനിതാ റിലേ ടീം.

അവസാന ദിനത്തില്‍ ഇന്ത്യയുടെ മറ്റ് മെഡല്‍ നേട്ടങ്ങള്‍: അഭാ ഖട്ടുവ-വെള്ളി(വനിതാ ഷോട്ട്പുട്ട്), ഡി.പി. മനു- വെള്ളി(ജാവലിന്‍ത്രോ), ജ്യോതി യറാജി-വെള്ളി(200 മീറ്റര്‍), വികാസ് സിങ്- വെങ്കലം(20 കിലോമീറ്റര്‍ നടത്തം), അങ്കിത- വെങ്കലം(5000 മീറ്റര്‍), ഗുല്‍വീര്‍ സിങ്- വെങ്കലം(പുരുഷന്‍മാരുടെ 5000 മീറ്റര്‍).

Tags: indiaഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

India

ശത്രുവിന്റെ ശത്രു മിത്രം : തുർക്കിയുടെ ശത്രു ഗ്രീസിന് 1,000 കിലോമീറ്റർ റേഞ്ചുള്ള ക്രൂയിസ് മിസൈൽ നൽകാൻ ഇന്ത്യ : എന്തിനെന്ന ചോദ്യവുമായി തുർക്കി

India

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

India

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

India

ഇന്ത്യയുമായി യുദ്ധം ഉണ്ടായപ്പോൾ അള്ളാഹു ഞങ്ങളെ സഹായിച്ചു ; അവർ ഞങ്ങളെ ആക്രമിച്ചാൽ അതിന്റെ നാലിരട്ടി അവർ അനുഭവിക്കേണ്ടിവരും ; മൊഹ്‌സിൻ നഖ്‌വി

പുതിയ വാര്‍ത്തകള്‍

1. മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം, 2.വിദ്യാര്‍ത്ഥികള്‍ കിടക്കുന്ന മുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 3. ശുചിമുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 4. മേല്‍ത്തട്ട് വിണ്ടുകീറി 
പൊട്ടിയ നിലയില്‍

മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുന്നു; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അപകടാവസ്ഥയില്‍

പാക് ചാരവനിത ജ്യോതി മൽ​ഹോത്രയുടെ കേരള യാത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് വിവരാവകാശ രേഖ

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സമൂഹ മാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതിയ ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies