Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സര്‍ക്കാര്‍ ജീവനക്കാരുടെ നാവായി കേരളാഎന്‍ജിഒ സംഘ് മാറുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത കുടിശ്ശിക നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചതാണ് ഇപ്പോള്‍ ജീവനക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന നടപടി. സംഘടന നല്‍കിയ കേസ് ഫയലില്‍ സ്വീകരിച്ച് സര്‍ക്കാരിന്റെ അഭിപ്രായം അറിയുന്നതിനായി കോടതി മാറ്റിവെച്ചു. ആഗസ്റ്റ് ഒന്നിന് വീണ്ടും ഹൈക്കോടതി കേസ് പരിഗണിക്കും.

കെ.ജി. മധുപ്രകാശ് by കെ.ജി. മധുപ്രകാശ്
Jul 12, 2023, 06:20 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ  നാവായി കേരളാ എന്‍ജിഒ സംഘ് മാറുന്നു.  ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ അംഗബലത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഭരണാനുകൂല സംഘടനകള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കും ആനൂകൂല്യങ്ങള്‍ക്കും വേണ്ടി നിശബ്ദത പാലിക്കുന്നു എന്ന ആക്ഷേപം ജീവനക്കാര്‍ക്കുണ്ട്. ഈഘട്ടത്തിലാണ് എന്‍ജിഒ സംഘിന്റെ പോരാട്ടം ജീവനക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. നേരത്തെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാലറിചലഞ്ച് ആവര്‍ത്തിക്കാതിരിക്കാന്‍ സുപ്രീംകോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയതും അനുകൂലവിധി നേടിയതും എന്‍ജിഒ സംഘായിരുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത കുടിശ്ശിക നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചതാണ് ഇപ്പോള്‍ ജീവനക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന നടപടി. സംഘടന നല്‍കിയ കേസ് ഫയലില്‍ സ്വീകരിച്ച് സര്‍ക്കാരിന്റെ അഭിപ്രായം അറിയുന്നതിനായി  കോടതി മാറ്റിവെച്ചു. ആഗസ്റ്റ് ഒന്നിന് വീണ്ടും ഹൈക്കോടതി കേസ് പരിഗണിക്കും.

പശ്ചിമബംഗാളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷാമബത്ത കുടിശിക ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ജീവനക്കാര്‍ക്ക് അനുകൂല വിധി ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച്‌ലക്ഷത്തിലേറെയുള്ള ജീവനക്കാരും പ്രതീക്ഷയിലാണ്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ആനുപാതികമായി കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത പ്രഖ്യാപിക്കുന്നതിനോടൊപ്പം സംസ്ഥാനത്തും അനുവദിക്കുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ 2021 ജനുവരി മുതല്‍ ലഭ്യമാകേണ്ട അഞ്ച് ഗഡു (15 ശതമാനം) ക്ഷാമബത്തയാണ് നിലവില്‍ കുടിശ്ശികയായിരിക്കുന്നത്. ഈ ജൂലൈ മാസത്തില്‍ അനുവദിക്കേണ്ട നാല് ശതമാനം കൂടി ചേര്‍ത്ത് ആകെ 19 ശതമാനം കുടിശ്ശികയാകും. മറ്റ് സംസ്ഥാനങ്ങളില്‍ കഴിഞ്ഞവര്‍ഷം വരെയുള്ള ക്ഷാമബത്ത കൊടുത്തുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.  

കേരളത്തില്‍ മാത്രമാണ് ഏറ്റവും കൂടുതല്‍ കുടിശ്ശിക കൊടുക്കാനുള്ളത്. മുന്‍കാലങ്ങളില്‍ കുടിശ്ശിക തുക രൊക്കം പണമായി നല്‍കിയില്ലെങ്കിലും മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ലാത്തതിനാല്‍ പലിശ ഇനത്തില്‍ ലഭിക്കേണ്ട തുക ഉള്‍പ്പെടെ വലിയ സാമ്പത്തിക നഷ്ടം ജീവനക്കാര്‍ക്ക് ഉണ്ടാകുമെന്നും അവര്‍ ആശങ്കപ്പെടുന്നു.

നിലവില്‍ സംസ്ഥാനത്ത് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് മുഴുവന്‍ ക്ഷാമബത്തയും നല്‍കിയിട്ടുള്ളതെന്നും, ഒരു വിഭാഗം ജീവനക്കാര്‍ക്ക് മാത്രം ക്ഷാമബത്ത ലഭിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും  എന്‍ജിഒ സംഘ് വ്യക്തമാക്കുന്നു.

Tags: പേര്രണ്ടാം പിണറായി സര്‍ക്കാര്‍സര്‍ക്കാര്‍ ജീവനക്കാര്‍NGO Sanghkeralaഎന്‍ജിഒകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ, കേരളത്തിലേക്കില്ല, മോദിയേയും സച്ചിനെയും കാണും

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

Kerala

നീറ്റ് യുജി പരീക്ഷ : കേരളത്തിൽ ഒന്നാമതായി ദീപ്‍നിയ : അഖിലേന്ത്യാ തലത്തിൽ 109ആം റാങ്ക്

Kerala

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു: തിരുവനന്തപുരത്ത് കുട്ടിയെ ദത്തെടുത്ത വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

Kerala

വിമാനാപകടം ടാറ്റയ്‌ക്ക് നേരെയുള്ള ആയുധമാക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ ; സുഡിയോയ്‌ക്ക് പിന്നാലെ എയർ ഇന്ത്യയും ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം

പുതിയ വാര്‍ത്തകള്‍

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ മുംബയില്‍ വാഹനാപകടത്തില്‍ മരിച്ചു

കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: വടകര സ്വദേശി സവാദ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies