Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിവാഹക്കാര്യത്തില്‍ ഏക സിവില്‍ നിയമത്തെ അനുകൂലിച്ച് മുസ്ലിം സ്ത്രീകള്‍;പുരുഷന്മാര്‍ക്ക് നാല് ഭാര്യമാര്‍ വേണ്ടെന്ന് മുസ്ലിം സ്ത്രീകള്‍; സര്‍വ്വേ

മുസ്ലിം പുരുഷന്മാര്‍ക്ക് നാല് ഭാര്യമാര്‍ വേണ്ടെന്ന് 76 ശതമാനം മുസ്ലിം സ്ത്രീകളും അഭിപ്രായപ്പെട്ടതായി ന്യൂസ് 18 നടത്തിയ സര്‍വ്വേ. ഏക സിവില്‍ നിയമം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്ന സമയത്താണ് ഈ സര്‍വ്വേ പ്രസക്തമാകുന്നത്. ഏക സിവില്‍ നിയമത്തെക്കുറിച്ചുള്ള സര്‍വ്വേ എന്ന് പറയാതെയാണ് ന്യൂസ് 18 മുസ്ലിം സ്ത്രീകളെ അഭിപ്രായം തേടി സമീപിച്ചത്. ന്യൂസ് 18ന്റെ 884 റിപ്പോർട്ടർമാർ രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 8,035 മുസ്ലീം സ്ത്രീകളെ ഇന്‍റര്‍വ്യൂ ചെയ്താണ് സര്‍വ്വേ നടത്തിയത്.

Janmabhumi Online by Janmabhumi Online
Jul 10, 2023, 05:48 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡൽഹി:  മുസ്ലിം പുരുഷന്മാര്‍ക്ക് നാല് ഭാര്യമാര്‍ വേണ്ടെന്ന് 76 ശതമാനം മുസ്ലിം സ്ത്രീകളും അഭിപ്രായപ്പെട്ടതായി ന്യൂസ് 18 നടത്തിയ സര്‍വ്വേ. ഏക സിവില്‍ നിയമം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്ന സമയത്താണ് ഈ സര്‍വ്വേ പ്രസക്തമാകുന്നത്. ഏക സിവില്‍ നിയമത്തെക്കുറിച്ചുള്ള സര്‍വ്വേ എന്ന് പറയാതെയാണ് ന്യൂസ് 18 മുസ്ലിം സ്ത്രീകളെ അഭിപ്രായം തേടി സമീപിച്ചത്. ന്യൂസ് 18ന്റെ 884 റിപ്പോർട്ടർമാർ രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 8,035 മുസ്ലീം സ്ത്രീകളെ ഇന്‍റര്‍വ്യൂ ചെയ്താണ് സര്‍വ്വേ നടത്തിയത്.  

ഇതില്‍ 76 ശതമാനം സ്ത്രീകളും മുസ്ലിം പുരുഷന്മാരുടെ ബഹുഭാര്യാത്വത്തെ എതിര്‍ത്തു. മുസ്ലീം പുരുഷന്മാർക്ക് 4 ഭാര്യമാർ ആകാമോ എന്നായിരുന്നു സര്‍വ്വേയിലെ ചോദ്യം. പാടില്ല എന്നാണ് 76 ശതമാനം മുസ്ലിം സ്ത്രീകളും മറുപടി നല്‍കിയത്. ഏക സിവില്‍ നിയമം വന്നാല്‍ വിവാഹം എല്ലാ മതങ്ങള്‍ക്കും ഒരുപോലെയാക്കും. മുസ്ലിമായതുകൊണ്ട് കൂടുതല്‍ വിവാഹം കഴിക്കാം എന്നൊന്നും ഏക സിവില്‍ നിയമം അനുവദിക്കില്ല. അവിടെയാണ് ഈ സര്‍വ്വേ ഫലം പ്രസക്തമാകുന്നത്.  

25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് ന്യൂസ് 18 സർവേ നടത്തിയത്. 18-65 വയസ്സിനു മുകളിൽ പ്രായമുള്ള മുസ്ലീം സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്. മുസ്ലീം പുരുഷന്മാർക്ക് നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാൻ അവകാശമുണ്ടോ എന്ന് ചോദ്യത്തിന് 76 ശതമാനം പേർ ഇല്ലെന്ന് പറഞ്ഞപ്പോൾ 17 ശതമാനം സ്ത്രീകൾ (1400 പേർ) പുരുഷന്‍മാര്‍ക്ക് അവകാശമുണ്ട് എന്ന് രേഖപ്പെടുത്തി. 6 ശതമാനം (489 സ്ത്രീകൾ) അഭിപ്രായമില്ലെന്നോ, പറയാൻ താത്പര്യമില്ലെന്നോ മറുപടി നൽകി.18 നും 44 ഇടയിൽ പ്രായമുള്ള വിദ്യാ സമ്പന്നരായ മുസ്ലിം സ്ത്രീകളാണ് മുസ്ലിം പുരുഷന്‍മാരുടെ ബഹുഭാര്യാത്വത്തെ  ശക്തമായി എതിർത്ത്. പാടില്ലെന്ന് അഭിപ്രായപ്പെട്ടവരിൽ 79 ശതമാനം (2,385) പേർ ബിരുദത്തിന് മുകളിൽ വിദ്യാഭ്യാസമുള്ളവരാണ്.

Tags: womenസര്‍വേമുസ്ലീംUniform Civil Codeഎകവ്യക്തി നിമയന്യൂസ് 18
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഡംബര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം വിളിച്ചു; നടന്‍ വിനായകന്‍ അറസ്റ്റില്‍

Kerala

പോഷ് ആക്ട് പുരുഷന്മാര്‍ക്കെതിരല്ല, സ്ത്രീകളുടെ വ്യാജ പരാതിക്കെതിരെയും നടപടി: ദേശീയ വനിതാ കമ്മീഷന്‍

പശ്ചിമ ബംഗാളിലെ മാൾഡ, മുർഷിദാബാദ് ജില്ലകളിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡ് എഡിജി രവി ഗാന്ധി
India

മുർഷിദാബാദിൽ സ്ത്രീകളുടെ സംരക്ഷകരായി ബിഎസ്എഫ് മാറി ; കേന്ദ്രസേന എത്തിയില്ലായിരുന്നുവെങ്കിൽ തങ്ങൾ രക്ഷപ്പെടില്ലായിരുന്നുവെന്നും ഇരകൾ

Kerala

വനിത സിപിഒ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു, ആത്മാഹുതി ചെയ്താലും പാര്‍ട്ടിക്ക് പ്രശ്‌നമല്ലെന്ന് സി പി എം നേതാവ്

Kerala

വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി, ലിസ്റ്റിലുളള എല്ലാവര്‍ക്കും നിയമനം നല്‍കാനാകില്ല

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies