Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു തൊഴിലാളി കുടുങ്ങി: തിരുവനന്തപുരത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു; 90 അടി കിണറില്‍ 20 അടിയോളം മണ്ണ്

വെങ്ങാനൂര്‍ നീലകേശി റോഡ് നെല്ലിതറയില്‍ മഹാരാജന്‍ (55) ആണ് കിണറിനുള്ളില്‍ അകപ്പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെ മുക്കോല സര്‍വശക്തിപുരം റോഡില്‍ അശ്വതിയില്‍ സുകുമാരന്റെ വീട്ടുവളപ്പില്‍ 90 അടി ആഴമുളള കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 08:51 am IST
in Kerala

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണര്‍ വൃത്തിയാക്കാനിടയില്‍ ഉറകള്‍ പൊട്ടി മണ്ണിടിഞ്ഞ് വീണ് തൊഴിലാളി അകപ്പെട്ട സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമക്കുന്നു. അഗ്‌നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആളെ പുറത്തെടുക്കാന്‍ ശ്രമം നടത്തുന്നത്. വെങ്ങാനൂര്‍ നീലകേശി റോഡ് നെല്ലിതറയില്‍ മഹാരാജന്‍ (55) ആണ് കിണറിനുള്ളില്‍ അകപ്പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെ മുക്കോല സര്‍വശക്തിപുരം റോഡില്‍ അശ്വതിയില്‍ സുകുമാരന്റെ വീട്ടുവളപ്പില്‍ 90 അടി ആഴമുളള കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് കിണറിനുള്ളില്‍ ഇടിഞ്ഞുവീണ മണ്ണ് മാറ്റുന്നതിന് മഹാരാജനും മുക്കോല സ്വദേശികളായ മോഹന്‍, കണ്ണന്‍, ശേഖര്‍ പുന്നകുളം സ്വദേശി മണികണ്ഠന്‍ എന്നിവര്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ എത്തിയത്. 30 വര്‍ഷം പഴക്കവും 90 അടി താഴ്ചയുമുള്ള കിണറില്‍ സ്ഥാപിച്ച ഉറകള്‍ പൊട്ടി മണ്ണിടിഞ്ഞ് താഴേക്ക് പതിഞ്ഞിരുന്നു. ഈ ഭാഗത്ത് കൂടി വെള്ളം ഊറി വന്നതോടെയാണ് പഴയ ഉറകള്‍ മാറ്റാന്‍ വീട്ടുടമ തീരുമാനിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നാലുദിവസം മുമ്പ് മണികണ്ഠന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ എത്തി കിണറിലെ മണ്ണ് മാറ്റിയശേഷം 15 ഉറകള്‍ പുതുതായി കിണറിനുള്ളില്‍ അടുക്കി. തുടര്‍ന്ന് ഉറകള്‍ ബലപ്പെടുത്താന്‍ വശങ്ങളില്‍ മണ്ണും നിരത്തി. തുടര്‍ച്ചയായി ദിവസങ്ങള്‍ നീണ്ടു നിന്ന മഴ കാരണം ജോലിനിര്‍ത്തി വെച്ചിരുന്നു.

ഇന്നലെ രാവിലെ ഏഴരയോടെ വീണ്ടും ജോലിക്കെത്തി കിണറിനുള്ളിലെ മണ്ണും പമ്പ്‌സെറ്റും മാറ്റുന്നതിനാണ് മഹാരാജനും മണികണ്ഠനും കിണറിനുള്ളിലേക്ക് ഇറങ്ങിയത്. മഹാരാജന്‍ മണ്ണ് കോരിയെടുത്ത് മണികണ്ഠന് കൈമാറുന്നതിനിടയില്‍ പുതുതായി അടുക്കിയ ഉറയ്‌ക്ക് താഴെ ഉണ്ടായിരുന്ന പഴയ റിങ് ഇടിഞ്ഞ് മഹാരാജന്റെ പുറത്തേക്ക് പതിക്കുകയായിരുന്നു. ഇതുകണ്ട മറ്റ് തൊഴിലാളികളുടെ നിലവിളികേട്ടാണ് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയത്.

തുടര്‍ന്ന് വിഴിഞ്ഞം, ചെങ്കല്‍ചൂള എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് ടാക്‌സ് ഫോഴ്‌സ് യൂണിറ്റും വിഴിഞ്ഞം പോലീസും സ്ഥലത്തെത്തി. മണ്ണിനടിയില്‍ കുടുങ്ങിയ ആളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങി. രാത്രി വൈകിയും മഹാരാജനെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ജില്ലാ ഫയര്‍ ഓഫീസര്‍ സൂരജിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം സ്‌റ്റേഷന്‍ ഓഫീസര്‍ അജയ് ടി.കെ., ചെങ്കല്‍ചൂള സ്‌റ്റേഷന്‍ ഓഫീസര്‍ രാമസ്വാമി, വിഴിഞ്ഞം പോലീസ് എസ്എച്ച്ഒ പ്രജീഷ് ശശി, എസ്‌ഐമാരായ സമ്പത്ത്, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

Tags: keralaതിരുവനന്തപുരംകുടുങ്ങിwellfire forceRescue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Main Article

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ യുവാവ് മുങ്ങിമരിച്ചു

Kerala

മലപ്പുറത്ത് കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ശ്രമിക്കവെ 2 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.