Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: കലാപനീക്കത്തിനെതിരെ ജാഗ്രതയുമായി ‘സഞ്ചരിക്കുന്ന രാജ്ഭവൻ’

ഗവർണർ ഡോ സിവി ആനന്ദബോസും രാജ്ഭവൻ ഉദ്യോഗസ്ഥരും രാവിലെ ആറുമണിക്ക് സർവസന്നാഹവുമായി പുറത്തിറങ്ങിയപ്പോൾ തന്നെ രാജ്ഭവൻ വീണ്ടും ശ്രദ്ധാകേന്ദ്രമായി. വലിയൊരു മാധ്യമസംഘവും ഗവർണറെ അനുഗമിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് രാജ്ഭവൻ ജനങ്ങളുടെ സുരക്ഷയ്‌ക്ക് നേരിട്ടിറങ്ങുന്നതെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 06:54 pm IST
in India

കൊൽക്കത്ത:  അക്രമപരമ്പരയ്‌ക്കിടെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച പശ്ചിമ ബംഗാളിൽ കലാപം  നിയന്ത്രിക്കുന്നതിന് ‘സഞ്ചരിക്കുന്ന രാജ്ഭവൻ’ നിരത്തിലിറങ്ങിയതോടെ പരാതിപ്രവാഹവുമായി സ്ഥാനാനാർത്ഥികളും സമ്മതിദായകരും.  

ഗവർണർ ഡോ സിവി ആനന്ദബോസും രാജ്ഭവൻ ഉദ്യോഗസ്ഥരും രാവിലെ ആറുമണിക്ക് സർവസന്നാഹവുമായി പുറത്തിറങ്ങിയപ്പോൾ തന്നെ രാജ്ഭവൻ വീണ്ടും ശ്രദ്ധാകേന്ദ്രമായി.  വലിയൊരു മാധ്യമസംഘവും ഗവർണറെ അനുഗമിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് രാജ്ഭവൻ ജനങ്ങളുടെ സുരക്ഷയ്‌ക്ക് നേരിട്ടിറങ്ങുന്നതെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ജനക്കൂട്ടവും സംഘർഷസാധ്യതയും കാണുന്നിടത്തൊക്കെ ഗവർണർ വാഹനം നിർത്തി ജനങ്ങളെ കേൾക്കുകയും അപ്പപ്പോൾ തന്നെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് നിർദേശം നൽകുകയും ചെയ്തു.  അതോടെ തിരഞ്ഞെടുപ്പ്പോ കമ്മീഷനും പൊലീസും കേന്ദ്രസേനയും കൂടുതൽ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കലാപകലുഷിതമായ നോർത്ത് 24 പർഗാനാസ്, നാദിയ പ്രദേശങ്ങളിലൂടെയുള്ള യാത്രയ്‌ക്കിടയിൽ ബസുദേവ്പൂർ എന്ന സ്ഥലത്ത് സിപിഎം സ്ഥാനാര്ഥികളുൾപ്പെട്ട ജനക്കൂട്ടം  ഗവർണറുടെ വാഹനവ്യൂഹം കൈകാണിച്ച് നിർത്തി, തങ്ങളെ വോട്ടുചെയ്യാനനുവദിക്കുന്നില്ലെന്നും മർദ്ദിക്കുന്നുവെന്നും പരാതിപ്പെട്ടു. അപ്പോൾത്തന്നെ ഗവർണർ തിരഞ്ഞെടുപ്പ് ഉദ്യോസ്ഥരടക്കമുള്ളവരെ ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിന് അടിയന്തര നിർദേശം നൽകി.

രാജ്ഭവനിൽ തുറന്ന ‘പീസ് റൂമി’ലേക്കും ‘ദ്രുത പരാതിപരിഹാര സെല്ലി’ലേക്കും വരുന്ന പരാതിപ്രവാഹത്തിന് പരിഹാരം കാണാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവവികാസം. ഗവർണറുടെ നിർദേശങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖംതിരിച്ചതോടെയാണ് ഗവർണർ നേരിട്ടിടപെടാൻ നിർബന്ധിതനായത്. തിരഞ്ഞെടുപ്പ് നീതിപൂർവവും സമാധാനപരവുമായി നടത്തുന്നതിന്തെ അന്തരീക്ഷമൊരുക്കുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ  പരാജയപ്പെട്ടുവെന്ന് കഴിഞ്ഞദിവസം ഗവർണർ ആനന്ദ ബോസ് തുറന്നടിച്ചിരുന്നു. കലാപസാദ്ധ്യതയുള്ള പ്രദേശങ്ങളിലൂടെയാണ് രാജ്ഭവൻ പ്രധാനമായും സഞ്ചരിക്കുന്നത്.  

സംസ്ഥാനത്ത് നാമനിർദ്ദേശ നടപടികൾ ആരംഭിച്ചതിന് ശേഷം നിരവധി അക്രമ സംഭവങ്ങളും കൊലപാതകങ്ങളും തീവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കേണ്ടിവന്നത്.  നീതിപൂർവവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കാൻ സംസ്ഥാന പൊലീസിന്‌ കഴിയില്ലെന്ന്‌ വിലയിരുത്തി ഹൈക്കോടതിയാണ് 882 കമ്പനി കേന്ദ്രസേനയെ നിയോഗിക്കാൻ നിർദേശിച്ചത്

Tags: electiongovernorപശ്ചിമബംഗാള്‍riotസിവി ആനന്ദബോസ്രാജ്ഭവൻ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.