Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടുവരകള്‍ കൊണ്ട് അത്ഭുതം തീര്‍ത്ത കലാകാരന്‍

ജീവിച്ചിരിക്കുമ്പോള്‍ എം.വി. ദേവന്‍ അതിനെപ്പറ്റി ഭംഗിയായി എഴുതിയിട്ടുണ്ട്. പല സാഹിത്യകാരന്മാരും അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരു കലാകാരനെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 8, 2023, 05:42 am IST
in Kerala

കാനായി കുഞ്ഞിരാമന്‍

കേരളത്തിലെ കലാചരിത്രം എഴുതുമ്പോഴോ വായിക്കുമ്പോഴോ നമുക്ക് നമ്പൂതിരി ഇല്ലാതെ വായിക്കാനാകില്ല. കേരളത്തില്‍ അത്രയും പ്രധാനപ്പെട്ട കലാകാരനായാണ് അദ്ദേഹം ജീവിച്ചത്. നമ്പൂതിരിയുടെ വരയ്‌ക്ക് ഒരു പ്രത്യേകതയുണ്ട്. അതാണ് എല്ലാ കലാകാരന്മാരും ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ രേഖാചിത്രം ആര്‍ക്കും കിട്ടാത്ത സിദ്ധിതന്നെയാണ്.  ജീവിച്ചിരിക്കുമ്പോള്‍ എം.വി. ദേവന്‍ അതിനെപ്പറ്റി ഭംഗിയായി എഴുതിയിട്ടുണ്ട്. പല സാഹിത്യകാരന്മാരും അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരു കലാകാരനെയാണ് നമുക്ക് നഷ്ടപ്പെട്ടത്.  

ദേവനാണ് മാതൃഭൂമിയില്‍ ആദ്യമായി കാര്യമായി ഇല്ലസ്ട്രേഷന്‍ തുടങ്ങിയത്. അതിനുമുമ്പ് ഒരു വാസുദേവന്‍ നമ്പൂതിരിയുണ്ടായിരുന്നു. പഠനം കഴിഞ്ഞ് സുഹൃത്തായ ദേവന്റെ മുന്നില്‍വന്ന് വേറെ ജോലിയൊന്നും ഇല്ല ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പറഞ്ഞപ്പോള്‍ വിഷമിക്കേണ്ട എന്നുപറഞ്ഞിട്ട് തന്റെ ജോലി രാജിവച്ചിട്ട് അത് നമ്പൂതിരിക്ക് കൊടുത്തു. ദേവന്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ നമുക്ക് ലഭിക്കുമായിരുന്നില്ല. രണ്ടുവരകള്‍ കൊണ്ടു അത്ഭുതം തീര്‍ക്കുകയായിരുന്നു നമ്പൂതിരി. വി.കെ.എന്‍, നമ്പൂതിരിയുടെ വരയെപ്പറ്റി എഴുതിയിട്ടുണ്ട്. തിരുവനന്തപു

രത്ത് പൂജപ്പുരയിലെ ഹിന്ദുസ്ഥാന്‍ ലാറ്റക്സിനുമുന്നിലെ പ്രതിമ നമ്പൂതിരി നിര്‍മിച്ചതാണ്. ലാറ്റക്സിലെ  അന്നത്തെ ഡയറക്ടര്‍ കൃഷ്ണകുമാര്‍ എന്നോട് ചെയ്യാന്‍ പറഞ്ഞതാണ്. അത് ഞാന്‍ നമ്പൂതിരിയെ ഏല്‍പ്പിക്കുകയായിരുന്നു. ശില്പവും പെയിന്റിങ്ങും എല്ലാം അദ്ദേഹത്തിന് വഴങ്ങുമായിരുന്നു.

കേരളത്തിലല്ല ജനിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന് ഇതിനെക്കാളേറെ അംഗീകാരം കിട്ടുമായിരുന്നു. നമ്മുടെ മലയാളികള്‍ അദ്ദേഹത്തിന് വേണ്ട അംഗീകാരം കൊടുത്തിട്ടില്ല. കേരളത്തിലെ സ്ഥിതി ഇതാണ്. ഇവിടെ  സാഹിത്യവും സംഗീതവും സിനിമയും വളര്‍ന്നു. ഇപ്പോഴും വളരാതിരിക്കുന്നത് ചിത്രകലയും ശില്പകലയുമാണ്.  

മദ്രാസ് ഫൈന്‍ ആര്‍ട്സ് കോളജില്‍ കെ.സി.എസ്. പണിക്കര്‍ വന്നശേഷമാണ് ഫൈന്‍ ആര്‍ട്സ് കോളജ് വളരാനും തെക്കേ ഇന്ത്യയില്‍ കലയില്‍ മാറ്റമുണ്ടാകാനും പറ്റിയത്. കെ.സി.എസ്. പണിക്കര്‍ നമ്പൂതിരിയെ പരമാവധി പ്രോത്സാഹിപ്പിച്ചു. പഠിക്കുന്ന സമയത്തുതന്നെ നമ്പൂതിരിക്ക് അത്രയേറെ ടാലന്റ് ഉണ്ടായിരുന്നു. ചെമ്പുതകിടില്‍ എംമ്പോസ് ചെയ്തുകൊണ്ട് ഒരുപാട് വര്‍ക്ക് അദ്ദേഹം ചെയ്തിരുന്നു. അതൊക്കെ മനോഹരമായിരുന്നു. ആരും ചെയ്യാത്ത സംഭവമായിരുന്നു.

അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ആരും അംഗീകരിച്ചില്ല. മാതൃഭൂമിയിലെ ഇല്ലസ്ട്രേറ്റര്‍ എന്ന രീതിയിലാണ് പലരും അദ്ദേഹത്തെ കണ്ടത്. അദ്ദേഹത്തിന് ഒരു പദ്മശ്രീ കിട്ടാത്തതില്‍ വിഷമമുണ്ട്. കലാപഠനത്തിനായി എറണാകുളത്ത് കലാപീഠം എന്ന സ്ഥാപനം അദ്ദേഹം തുടങ്ങിയിരുന്നു. ഞാന്‍ ശില്പങ്ങള്‍ ചെയ്യുമ്പോള്‍ അദ്ദേഹം വന്നുനിന്ന് അഭിപ്രായം പറയുമായിരുന്നു. ഞങ്ങള്‍ ടീമായി വര്‍ക്കുചെയ്ത കലാകാരന്മാരാണ്. ഇന്ന് അങ്ങനെയൊരു ഗ്രൂപ്പില്ല. എല്ലാവരും പിരിഞ്ഞുപോയി. ഞാന്‍ മാത്രമായി. ദേവന്‍, ജയപാലന്‍, നമ്പൂതിരി… എല്ലാവരും പോയി, ആ ഗ്രൂപ്പില്‍ ഞാന്‍ മാത്രം ബാക്കിയായി.

Tags: artist namboothiriKanayi Kunhiraman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

100നു മുന്‍പു മടങ്ങിയ വരയുടെ തമ്പുരാന്‍

Kerala

കാനായിക്ക് ബഷീര്‍ പുരസ്‌കാരം

Kerala

രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌ക്കാരം കാനായി കുഞ്ഞിരാമന്

Kerala

അച്ഛനെ അപമാനിച്ചു; ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അലൻസിയറിനെതിരെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്റെ വക്കീൽനോട്ടീസ്

Kerala

പഴമയുടെ സൂക്ഷ്മാംശം ചിത്രരചനയില്‍ കാത്തുസൂക്ഷിച്ച ആളായിരുന്നു നമ്പൂതിരി: മദനന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.