Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മരുഭൂമിയില്‍ അടക്കം ചെയ്യപ്പെട്ട ഗ്രാമം വീണ്ടെടുക്കും: പ്രേതനഗരത്തിലേക്ക് എത്തുന്നത് നിരവധിപ്പേര്‍

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് അല്‍ മദാമിലെ ഐതിഹാസികമായ 'അടക്കം ചെയ്ത ഗ്രാമം' സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനു പുറമെ സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ഇവിടെ ഗുറൈഫ ഗ്രാമം ഒരുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡയറക്ട് ലൈന്‍ റേഡിയോ പരിപാടിക്കിടെയാണ് നിര്‍ദ്ദേശം നല്‍കിയത്.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Jul 6, 2023, 07:45 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ദുബായ്: ഷാര്‍ജ എമിറേറ്റിലുള്ള അല്‍ മദാമിലെ മണലാരണ്യങ്ങളില്‍ മൂടി കിടക്കുന്ന ഗ്രാമത്തെ സംരക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഷാര്‍ജ ഭരണകൂടം. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് അല്‍ മദാമിലെ ഐതിഹാസികമായ ‘അടക്കം ചെയ്ത ഗ്രാമം’ സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനു പുറമെ സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ഇവിടെ ഗുറൈഫ ഗ്രാമം ഒരുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡയറക്ട് ലൈന്‍ റേഡിയോ പരിപാടിക്കിടെയാണ് നിര്‍ദ്ദേശം നല്‍കിയത്.  

അല്‍ മദാമില്‍ നിന്ന് 2 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായിട്ടാണ് മരുഭൂമിയില്‍ ഭൂരിഭാഗവും മൂടപ്പെട്ട  നിലയില്‍ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ജനങ്ങള്‍ ഇവിടം പ്രേത നഗരമെന്നും വിശേഷിപ്പിക്കുന്നുണ്ട്. ഒരുകാലത്ത് ഏറെ അഭിവൃദ്ധിയുണ്ടായിരുന്ന ഈ ഗ്രാമത്തില്‍ നിന്നും സര്‍ക്കാര്‍ ഗ്രാമവാസികള്‍ക്ക് പുതിയ പാര്‍പ്പിട സൗകര്യം ഒരുക്കിയതിനെ തുടര്‍ന്ന് 1999 ല്‍ ഇവിടെയുണ്ടായിരുന്നവര്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു.

പിന്നീട് ഇവിടം ആരും വരാതെ ആകുകയും മണല്‍ കൊണ്ട് മൂടപ്പെടുകയുമാണുണ്ടായത്. എന്നാല്‍ പിന്നീട് നിരവധി സഞ്ചാരികളും മറ്റ് സാഹസികതരും ഇവിടെ സന്ദര്‍ശനത്തിനായിട്ടെത്താന്‍ തുടങ്ങി. പതിയെ പതിയെ ഗ്രാമം ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറാന്‍ തുടങ്ങുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട ഈ ഗ്രാമത്തില്‍ രണ്ട് നിര സമാന വീടുകളും റോഡിന്റെ അറ്റത്ത് ഒരു മുസ്ലിം പള്ളിയും ഉള്‍പ്പെടുന്നുണ്ട്. ഇപ്പോള്‍ കൊടും വേനല്‍ച്ചൂട് പോലും സന്ദര്‍ശകരെ ഗ്രാമത്തിലേക്ക് പോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം.

1970 കാഘട്ടത്തിലാണ് ഈ ഗ്രാമത്തിന്റെ നിര്‍മാണം തുടങ്ങിയതെന്നും നിര്‍മാണം പൂര്‍ത്തിയായതിനു ശേഷം 1980 ല്‍ ജനങ്ങള്‍  താമസം തുടങ്ങിയെന്നും ഇവിടെ മുന്‍പ് താമസിച്ചിരുന്ന അബു ഖല്‍ഫാന്‍ അല്‍ കുത്ബി ഓര്‍മ്മിച്ചെടുക്കുന്നുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും ഇവിടെ മണലിന്റെ അളവ് കൂടുകയും ഗ്രാമത്തിന്റെ വലിയ പ്രദേശങ്ങള്‍ ക്രമേണ മൂടപ്പെടുകയായിരുന്നെന്ന് കുത്ബി പറഞ്ഞു.  

അതേസമയം വീണ്ടെടുക്കല്‍ പദ്ധതി എപ്പോള്‍ തുടങ്ങുമെന്നോ എത്ര സമയമെടുക്കുമെന്നോ എന്നതിന്റെ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല. എന്നാല്‍ ഷാര്‍ജയില്‍ ടൂറിസം മേഖലയ്‌ക്ക് കൂടുതല്‍ പ്രാധാന്യം സര്‍ക്കാര്‍ നല്‍കിത്തുടങ്ങി. ഇതിന്‍ പ്രകാരം അല്‍ ഹംരിയ ബീച്ചിന്റെ ഒരു ഭാഗം സ്ത്രീകള്‍ക്കായി അനുവദിക്കാനും ഷാര്‍ജ ഭരണാധികാരി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ, കല്‍ബയിലും ഖോര്‍ഫക്കാനിലും സ്ത്രീകള്‍ക്കായി രണ്ട് ബീച്ചുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: villagesandഷാര്‍ജMadam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്രാമീണര്‍ സ്വന്തം നാട്ടില്‍ അഭയാര്‍ഥികളെപ്പോലെ അലയുന്ന കാഴ്ച ഹൃദയഭേദകം – ഗവര്‍ണര്‍ ആനന്ദബോസ്

Kerala

മുതലപ്പൊഴിയില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പൊഴിമുറിക്കും, ഒരു മാസത്തിനകം മണല്‍ നീക്കം പൂര്‍ത്തിയാക്കും, തൃപ്തിയില്ലാതെ മത്സ്യതൊഴിലാളികള്‍

Thiruvananthapuram

മുതലപ്പൊഴി അഴിമുഖം പൂര്‍ണമായും മണല്‍മൂടി; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

Kerala

മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളം മണലില്‍ കുടുങ്ങി

Kerala

കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

പുതിയ വാര്‍ത്തകള്‍

2000 കോടിയുടെ തീരദേശ വികസന പാക്കേജ് എവിടെ? കടല്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സംവിധാനമില്ലാതെ സംസ്ഥാനം

വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍

പുതിയ അധ്യയന വര്‍ഷം; സ്വപ്‌നങ്ങളുടെ പ്രായോഗികതയ്‌ക്കായ്

വികസിത ഭാരതത്തിന്റെ കാണാപ്പുറങ്ങള്‍

വിമാനയാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി: ഉഗ്രവിഷമുള്ള 47 പാമ്പുകള്‍!

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

കടുത്തുരുത്തിയിലെ 31 പവന്‍ കവര്‍ച്ച: മോഷ്ടാക്കളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies