Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദവി സ്വരാജ് എല്ലാ ഭരണകൂടങ്ങള്‍ക്കും മാതൃക: ദത്താത്രേയ ഹൊസബാളെ

ഛത്രപതി ശിവാജിയുടെ ഹിന്ദവി സ്വരാജ് ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്ന ക്ഷേമരാജ്യമായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 09:41 pm IST
in India

ഇന്‍ഡോര്‍: ഛത്രപതി ശിവാജിയുടെ ഹിന്ദവി സ്വരാജ് ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്ന ക്ഷേമരാജ്യമായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സ്വരാജ്യം എന്ന ആശയത്തെ എല്ലാ അര്‍ത്ഥത്തിലും പ്രാവര്‍ത്തികമാക്കുകയാണ് ശിവാജി ചെയ്തത്. ജനങ്ങളുടെ മനസ്സില്‍ നാടിനെയും പൈതൃകത്തെയും സംസ്‌കാരത്തെയും ചൊല്ലി അഭിമാനം ജ്വലിപ്പിക്കുകയും അവരെ ഓരോരുത്തരെയും രാജ്യത്തിനായി സ്വയം സമര്‍പ്പിക്കുന്ന പോരാളികളാക്കി മാറ്റുകയും ചെയ്തു എന്നതാണ് ശിവാജിയുടെ മഹത്വമെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഡോറില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മാരക സമിതി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ ‘ശിവരാജ്യഭിഷേക സന്ദേശം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

ഇന്ത്യയുടെ ചരിത്രത്തില്‍ ഛത്രപതി ശിവാജി അപരാജിതനായിരുന്നു. സ്വത്വത്തെ ഉണര്‍ത്തി സ്വരാജ്യം പുനഃസ്ഥാപിച്ച ശിവാജി ധാര്‍മ്മികവും പൊതുക്ഷേമ തത്പരവുമായ ഭരണ സംവിധാനത്തിന്റെ അതുല്യമായ മാതൃകയാണ് അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ശിവാജിയുടെ ചരിത്രം ആധുനികഭാരതത്തിന്റെ മുന്നേറ്റത്തിന് പ്രേരണയാണ്.

ഭൂമിയെ അസുരവിമുക്തമാക്കാനാണ് ശ്രീരാമന്‍ ദൃഢനിശ്ചയമെടുത്തത്. ശ്രീകൃഷ്ണന്‍ ധര്‍മ്മത്തെ പുനഃസ്ഥാപിച്ചു. ശിവാജി ഹിന്ദവി സ്വരാജ്യത്തെ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ഛത്രപതിപദത്തിലേക്കുള്ള യാത്ര  ഐതിഹാസികമായിരുന്നു. പൃഥ്വിരാജ് ചൗഹാന് ശേഷം വൈദേശിക അതിക്രമങ്ങളെ ചെറുക്കാനാകാതെ സമൂഹമാകെ നിരാശരായ കാലത്താണ്, പതിനഞ്ചുകാരനായ ശിവാജി രോഹിദേശ്വരിലെ ശിവക്ഷേത്രത്തില്‍ വിരലിലെ രക്തം കൊണ്ട് തിലകമണിഞ്ഞ് രാഷ്‌ട്രരക്ഷയ്‌ക്കായി പ്രതിജ്ഞയെടുത്തത്.

ഔറംഗസേബിന്റെ ക്രൂരതകളും ക്ഷേത്രധ്വംസനങ്ങളും കണ്ട് പ്രകോപിതനായ ശിവാജിയെയല്ല ചരിത്രത്തില്‍ കാണുന്നത്. ശത്രു അതിന്റെ എല്ലാ രൗദ്രതയോടെയും അടുത്തെത്തും വരെ അതിനോട് പൊരുതാനുള്ള കരുത്തൊരുക്കി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. തനിക്കുചുറ്റമുള്ളവരെ മുഴുവന്‍ സമര്‍പ്പിത യോദ്ധാക്കളാക്കുന്നതിനുള്ള സംഘാടകന്റെ പരിശ്രമമായിരുന്നു അത്. വിദേശ ഭരണം അവസാനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ശിവാജി ഛത്രപതിയായി സ്ഥാനാരോഹണം ചെയ്തത്. ജനരക്ഷകന്‍ എന്നാണ് ചരിത്രം അദ്ദേഹത്തെ വിളിച്ചത്. കൃഷി, ജലസേചനം, കപ്പല്‍ക്കരുത്ത്, വാണിജ്യം, ഭൂദാനം, സാമ്പത്തിക മുന്നേറ്റം, സാംസ്‌കാരിക ഉണര്‍വ് തുടങ്ങി എല്ലാ മേഖലയിലും സമ്പന്നമായ സാമ്രാജ്യമാണ് ശിവാജി സൃഷ്ടിച്ചത്, ഹൊസബാളെ പറഞ്ഞു.

Tags: Chatrapati Shivaji Maharajദത്താത്രേയ ഹൊസബാളെമുംബൈഹിന്ദവി സ്വരാജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.