Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നെയ്യാര്‍ഡാം: ബോട്ട് സര്‍വീസ് അവതാളത്തില്‍

: നെയ്യാര്‍ഡാം ബോട്ട് ക്ലബില്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ബോട്ട് സര്‍വീസ് പുനരാരംഭിക്കാനായില്ല. കേടായ ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയി മാസങ്ങള്‍ക്ക് ശേഷം ഒരെണ്ണം പുതുക്കി തിരിച്ചെത്തിച്ചിരുന്നു. എന്നാല്‍ പുതുക്കി പണിത ബോട്ടിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മാസങ്ങളായി ബോട്ട് സര്‍വീസ് മുടങ്ങി കിടക്കുന്നത്.

Janmabhumi Online by Janmabhumi Online
Jul 3, 2023, 02:28 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

സജിചന്ദ്രന്‍

നെയ്യാര്‍ഡാം: നെയ്യാര്‍ഡാം ബോട്ട് ക്ലബില്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ബോട്ട് സര്‍വീസ് പുനരാരംഭിക്കാനായില്ല. കേടായ ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയി മാസങ്ങള്‍ക്ക് ശേഷം ഒരെണ്ണം പുതുക്കി തിരിച്ചെത്തിച്ചിരുന്നു. എന്നാല്‍ പുതുക്കി പണിത ബോട്ടിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മാസങ്ങളായി ബോട്ട് സര്‍വീസ് മുടങ്ങി കിടക്കുന്നത്. പല തവണ ഉദ്യോഗസ്ഥരെ സമീപിച്ചിട്ടും നിഷേധാത്മക നിലപാടാണെന്ന പരാതിയിലാണ് ജീവനക്കാര്‍. ബോട്ടുകളുടെ സര്‍വീസ് ആരംഭിക്കാന്‍ ഡിടിപിസിയാകട്ടെ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും പരാതി.          

 നിലവില്‍ നെയ്യാര്‍ ഡാമില്‍ സര്‍വീസ് നടത്താന്‍ ഒരു ബോട്ട്് പോലുമില്ല. ബോട്ടുകള്‍ പണി നടത്തി ഫിറ്റ്‌നസ് നടപടികള്‍ പൂര്‍ത്തിയാക്കാത്തത് വലിയ അനാസ്ഥയാണെന്ന് സഞ്ചാരികളും നാട്ടുകാരും പറയുന്നു.  സീസണിലും അവധിക്കാലത്തും ഒട്ടനവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലെത്തുന്നവര്‍ ബോട്ടുസവാരി നടത്താനാകാതെ  നിരാശരായി മടങ്ങുകയാണ്.

 നെയ്യാര്‍ഡാമിലെത്തുന്നവര്‍ പ്രധാനമായും ബോട്ടുസവാരി, സഫാരി പാര്‍ക്കിലേക്കുള്ള യാത്ര എന്നിവയാണ് ലക്ഷ്യമിടുന്നത്. വനം വകുപ്പിന്റെ 22 സീറ്റുള്ള ബോട്ട് നേരത്തെ കട്ടപ്പുറത്തായി.  ഡിടിപിസിയുടെ ബോട്ടുകളാണ് പിന്നീട് സര്‍വീസ് നടത്തിയിരുന്നത്. കാല്‍ ലക്ഷത്തോളം രൂപ മിക്ക ദിവസങ്ങളിലും വരുമാനം ലഭിച്ചിരുന്ന സര്‍വീസാണ് നിന്നത്. ആറുപേര്‍ക്ക് കയറാവുന്ന രണ്ട് സഫാരി ബോട്ടും മൂന്നുപേര്‍ക്കുള്ള ഒരു, സ്പീഡ് ബോട്ടും അഞ്ചു പേര്‍ക്കുള്ള സെമി സ്പീഡ്‌ബോട്ടും, 15 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ‘അമരാവതി’ യുമായി അഞ്ച് ബോട്ടുകളാണ് നെയ്യാര്‍ഡാം ഡിടിപിസിയുടേതായി സര്‍വീസ് നടത്തിയിരുന്നത്. ഇരട്ട എന്‍ജിനുള്ള അമരാവതി അറ്റകുറ്റപ്പണികള്‍ക്കായി ഒതുക്കിയിരിക്കുകയാണ്. എന്‍ജിന്‍ തകരാര്‍ കാരണം സെമി സ്പീഡ് ബോട്ടും മാറ്റി. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ മറ്റുള്ള സെമി സ്പീഡ് ബോട്ടുകള്‍ക്ക് തുറമുഖ വകുപ്പ് വിലക്കും വന്നു. വിലക്ക് നീക്കി രണ്ട് സഫാരി ബോട്ടുകള്‍ ഓടിത്തുടങ്ങിയതിനിടെയാണ് വീണ്ടും തകരാറിലായത്. അറ്റകുറ്റപണികള്‍ക്കും തകരാര്‍ പരിഹരിക്കാനുമായി  കൊണ്ടുപോയ ഈ ബോട്ടുകളാണ് മാസങ്ങള്‍ക്ക് ശേഷം  തിരിച്ചെത്തിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. ജില്ലാ കളക്ടര്‍ ചെയര്‍മാനും സര്‍ക്കാര്‍ നോമിനിയായി എത്തുന്ന സെക്രട്ടറിയുമാണ് ഡിടിപിസി ഭാരവാഹികള്‍.

 ജില്ലയിലെ തന്നെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ദയനീയാവസ്ഥ പരിഹരിക്കാന്‍ വകുപ്പ് മന്ത്രിയും ജില്ലാ കലക്ടറും ഇടപെടണമെന്നാണ് നാട്ടുകാരും ജീവനക്കാരും ആവശ്യപ്പെടുന്നത്. അഞ്ച് വനിതാ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ബോട്ട് സര്‍വീസിലെ ജീവനക്കാര്‍.

Tags: BoatസേവനംNeyyattinkaraനെയ്യാര്‍ ഡാം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു, കടലില്‍ വീണ മത്സ്യതൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു

Kerala

ബോട്ട് തള്ളിയല്ലല്ലോ തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടത് എന്ന് കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി

India

കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് പിടിച്ചെടുത്തത് 1800 കോടി രൂപ വിലമതിക്കുന്ന 300 കിലോ മയക്കുമരുന്ന് : അഭിനന്ദിച്ച് അമിത് ഷാ

Kerala

മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളം മണലില്‍ കുടുങ്ങി

Kerala

അച്ഛനെ സമാധിയിരുത്തിയ സംഭവം: കല്ലറ തുറക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

പുതിയ വാര്‍ത്തകള്‍

വികസനചര്‍ച്ച.... സെമിനാറിനിടെ നരഹരി, അനില്‍കുമാര്‍ പണ്ടാല, ജി. ശങ്കര്‍ എന്നിവര്‍ വര്‍ത്തമാനത്തില്‍

അനന്തപുരിയെ നല്ല നഗരമാക്കുക എളുപ്പമല്ല: അനില്‍ പണ്ടാല

പാകിസ്താനുമായുള്ള സംഘർഷം: ഉന്നത തലയോഗം വിളിച്ച് പ്രധാനമന്ത്രി, പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

സായുധ സേനയ്‌ക്കും കേന്ദ്ര സര്‍ക്കാരിനും അഭിനന്ദനം: ആര്‍എസ്എസ്

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഭീകരതയ്‌ക്കെതിരായ യൂത്ത് അസംബ്ലി 
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വൈശാഖ് സദാശിവന്‍, മേജര്‍ രവി, മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, ലഫ്. ജനറല്‍ അജിത് നീലകണ്ഠന്‍, ടി. ജയചന്ദ്രന്‍ സമീപം

മാധ്യമങ്ങള്‍ വര്‍ഗീയതയ്‌ക്ക് പകരം ദേശീയതയെ ഉയര്‍ത്തിക്കാട്ടണം: ഗവര്‍ണര്‍

നിങ്ങളുടെ പേരോ മതമോ ചോദിക്കാതെ തന്നെ ഇന്ത്യൻ സൈന്യം നിങ്ങളെ സംരക്ഷിക്കും ; ഭീകരരെ പിന്തുണക്കുന്നവർക്ക് എന്നെ അൺഫോളോ ചെയ്യാം : സെലീന ജെയ്റ്റ്‌ലി

ഇന്ത്യ-പാക് സംഘർഷം: ഐപിഎല്‍ ടൂര്‍ണമെന്‍റ് നിർത്തിവെച്ചു, ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ

കണ്ണൂരിൽ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: കൂത്തുപറമ്പ് സ്വദേശി അറസ്റ്റിൽ

ഭീകരരുടേത് ഭീരുത്വപരമായ പ്രവൃത്തി ; മേഖലയിൽ സമാധാനം പുലർത്തണം : സംയുക്ത പ്രസ്താവനയിറക്കി ജി-7 രാജ്യങ്ങൾ

ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു : ഇന്ത്യ-പാക് സംഘർഷത്തിൽ അയവ് വരുത്തണം : മേഖലയിൽ സമാധാനം കൊണ്ടുവരണമെന്നും സിംഗപ്പൂർ

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ: പാകിസ്ഥാനിലെ നൂർ ഖാൻ എയർബേസ് തകർത്ത് സൈന്യം, ലാഹോറിലും കറാച്ചിയിലും പെഷവാറിലും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies