Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോതയാറും അപ്പര്‍ കോതയാറും അരിക്കൊമ്പനും

അപ്പര്‍ കോതയാറിന്റെ ഭാഗമായ മുത്തുക്കുഴിയില്‍ ഡാമിനു സമീപം ഇറക്കിവിട്ട അരിക്കൊമ്പന്‍ വനാതിര്‍ത്തിക്കുള്ളില്‍ സുരക്ഷിതനാണെന്ന് തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അറിയിക്കുമ്പോഴും കോതയാറിനടുത്ത പ്രധാന ജനവാസകേന്ദ്രമായ പേച്ചിപ്പാറ തുടങ്ങിയ വനവാസി ഗ്രാമങ്ങള്‍ ആശങ്കയിലാണ്. കാണിക്കാരാണ് റിസര്‍വ്വ് വനത്തിലെ താമസക്കാരില്‍ ഏറിയപങ്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 07:04 pm IST
in Thiruvananthapuram

സജിചന്ദ്രന്‍                          

വെള്ളറട: അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി തുറന്നു വിട്ട കോതയാര്‍ വനം ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാണ്. കേരള -തമിഴ്‌നാട് അതിര്‍ത്തിയോട് ഏകദേശം 22  കിലോമീറ്റര്‍ ദൂരത്തിലാണ് പേച്ചിപ്പാറ ഡാം. അതിര്‍ത്തി പ്രദേശത്തെ വെള്ളറടയില്‍ നിന്ന് കളിയല്‍ വഴി പേച്ചിപ്പാറയിലെത്താം. പേച്ചിപ്പാറയ്‌ക്ക് സമീപമാണ് കന്യാകുമാരി ജില്ലയിലെ കോതയാര്‍. എന്നാല്‍ അരിക്കൊമ്പനെ തുറന്നു വിട്ടത് തിരുനെല്‍വേലി ജില്ലയിലെ അപ്പര്‍ കോതയാര്‍ ഡാമിന് സമീപത്താണ്. ഇരു കോതയാറുകളും രണ്ടു ജില്ലകളിലാണെങ്കിലും വനാന്തരപാതയിലൂടെ ഏതാനും കിലോമീറ്ററുകളുടെ ദൂരമേയുള്ളൂ.        

അപ്പര്‍ കോതയാറിന്റെ ഭാഗമായ മുത്തുക്കുഴിയില്‍ ഡാമിനു സമീപം ഇറക്കിവിട്ട അരിക്കൊമ്പന്‍ വനാതിര്‍ത്തിക്കുള്ളില്‍ സുരക്ഷിതനാണെന്ന് തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അറിയിക്കുമ്പോഴും കോതയാറിനടുത്ത പ്രധാന ജനവാസകേന്ദ്രമായ പേച്ചിപ്പാറ തുടങ്ങിയ വനവാസി ഗ്രാമങ്ങള്‍ ആശങ്കയിലാണ്. കാണിക്കാരാണ് റിസര്‍വ്വ് വനത്തിലെ താമസക്കാരില്‍ ഏറിയപങ്കും.

കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള അരിക്കൊമ്പന്‍ ഊരുകളിലെത്താനുള്ള സാധ്യത ഏറെയാണെന്നും വനംവകുപ്പിന്റെ നിരീക്ഷണം  അതിര്‍ത്തിപ്രദേശങ്ങളില്‍ ശക്തമാക്കണമെന്നും വനവാസി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. മുത്തുക്കുഴിവയലിലെ വനാതിര്‍ത്തിയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് മുടവന്‍പൊറ്റ ആദിവാസിഗ്രാമം. ഇതിനോടു ചേര്‍ന്ന് മാങ്ങാമല, തച്ചമല, കുറ്റിയാര്‍ തുടങ്ങിയ ജനവാസമേഖലകളാണ്. ഈ മേഖലകളിലെല്ലാം വന്യമൃഗങ്ങളുടെ ശല്യം കൂടുതലായുണ്ട്. ഇക്കാരണത്താലാണ് ആദിവാസി സംഘടനാ പ്രതിനിധികളുടെ ആശങ്ക.

എന്നാല്‍ കലക്കാനം മുണ്ടന്‍ തുറൈ കടുവ സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് അരിക്കൊമ്പന്‍ എത്തിയെന്നാണ് പുതിയ അറിയിപ്പ്. അതിനിടെ കോതയാറുമായി അതിരു പങ്കിടുന്ന അഗസ്ത്യവനത്തിലെ നെയ്യാറിലോ പേപ്പാറയിലോ അരിക്കൊമ്പന്‍ എത്താന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചതിനെത്തുടര്‍ന്ന് കന്യാകുമാരി വനാതിര്‍ത്തിയില്‍ തമിഴ്‌നാട് നിരീക്ഷണം ശക്തമാക്കി. 15 പേര്‍ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാര്‍ വനാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡിഎഫ്ഒ അറിയിച്ചിട്ടുണ്ട്.                                          

കന്യാകുമാരി വനമേഖലയില്‍ നിന്ന് അരിക്കൊമ്പന്‍ ജനവാസമേഖലയില്‍ എത്താനുള്ള സാധ്യത ഏറെയാണ്. അംബാസമുദ്രം, കളക്കാട്, കന്യാകുമാരി മേഖലകളിലെ ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. കുറ്റിയാര്‍, കോതയാര്‍, ആനനിരത്തി വനമേഖലകളിലൂടെ അരിക്കൊമ്പന്  തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ വനമേഖലയിലേക്ക് കടക്കാനാകും എന്ന് ആശങ്കപ്പെടുന്നവര്‍ അപ്പര്‍ കോതയാറും നെയ്യാര്‍ വന്യജീവി സങ്കേതവുമായുള്ള ആകാശദൂരം വെറും 10 കിലോമീറ്റര്‍ മാത്രമാണെന്ന് പറയുന്നു. എന്നാല്‍ ഉയരമേറിയ മലനിരകളും കുത്തിറക്കങ്ങളും ഉള്ള വനപ്രദേശത്തിലൂടെ അരിക്കൊമ്പന് നെയ്യാര്‍ വന്യജീവി സങ്കേതത്തിലോ തൊട്ടടുത്ത അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിലോ എത്താന്‍ സാധിക്കില്ലെന്ന വാദവുമുണ്ട്. മുണ്ടന്‍ തുറൈ കടുവ സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരി വന്യജീവി സങ്കേതത്തിനടുത്ത് തോട്ടം മേഖലയും ജനവാസ കേന്ദ്രങ്ങളുമുണ്ട്.  കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ആനനിരത്തിയില്‍ നിന്നു കേരളത്തിലേക്കും തിരിച്ചും കാട്ടാനക്കൂട്ടം വരുന്നതും പോകുന്നതും പതിവാണ്. കാലാവസ്ഥ വ്യതിയാനം ഉള്ളപ്പോഴാണ് ആനക്കൂട്ടത്തിന്റെ അതിര്‍ത്തികടക്കല്‍. ഈ പ്രദേശത്തിന്റെ ഒരുഭാഗം ജനവാസ മേഖലയുമാണ്.                        

പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍പ്പെടുന്ന പാണ്ടിപ്പത്ത് വഴിയും അരിക്കൊമ്പന് കേരളത്തിലേക്ക് പ്രവേശിക്കാനാകും. കാട്ടാക്കടയ്‌ക്കു സമീപം കുറ്റിച്ചല്‍ പഞ്ചായത്തില്‍പ്പെട്ട പരുത്തിപ്പള്ളി റേഞ്ചില്‍ അരിക്കൊമ്പന്‍ എത്താനുള്ള സാധ്യതയും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.                          അതേസമയം, നാഗര്‍കോവില്‍ മേഖലയിലെ മലനിരകള്‍ക്ക് അധികം ഉയരമില്ലാത്തതിനാല്‍ കൊമ്പന്‍ അവിടേക്ക് സഞ്ചരിക്കാന്‍ സാധ്യതയേറെയെന്നാണ് വനവാസി മേഖലയിലുള്ളവര്‍ പറയുന്നത്.   

Tags: തിരുവനന്തപുരംഅരിക്കൊമ്പന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.