Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റെയില്‍വേ ബോഗി നിര്‍മാണത്തിന് കരാര്‍ ലഭിച്ച സ്ഥാപനത്തെ സംസ്ഥാനം കൈവിട്ടു

കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് റെയില്‍വേയുടെ ബോഗി നിര്‍മാണത്തിന് ഓര്‍ഡറുകള്‍ നല്കിയ പൊതുമേഖലാ സ്ഥാപനത്തെ കൈവിട്ട് സംസ്ഥാന സര്‍ക്കാര്‍. ഇരുമ്പുരുക്ക് വ്യവസായ സ്ഥാപനമായ ആട്ടോകാസ്റ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ പരിതാപകരമായി. കുടിശികയെ തുടര്‍ന്ന് വിച്ഛേദിച്ച വൈദ്യുത ബന്ധം രണ്ട് ദിവസം പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാന്‍ നടപടിയില്ല.

Janmabhumi Online by Janmabhumi Online
May 26, 2023, 05:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് റെയില്‍വേയുടെ ബോഗി നിര്‍മാണത്തിന് ഓര്‍ഡറുകള്‍ നല്കിയ പൊതുമേഖലാ സ്ഥാപനത്തെ കൈവിട്ട് സംസ്ഥാന സര്‍ക്കാര്‍. ഇരുമ്പുരുക്ക് വ്യവസായ സ്ഥാപനമായ ആട്ടോകാസ്റ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ പരിതാപകരമായി. കുടിശികയെ തുടര്‍ന്ന് വിച്ഛേദിച്ച വൈദ്യുത ബന്ധം രണ്ട് ദിവസം പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാന്‍ നടപടിയില്ല. ഇതോടെ സ്ഥാപനത്തിന് ഇന്നു മുതല്‍ മൂന്ന് ദിവസം അവധി പ്രഖ്യപിച്ചു. 85 കോടിയോളം രൂപയാണ് കെഎസ്ഇബിയില്‍ അടയ്‌ക്കാനുള്ളത്. പിഴപ്പലിശ ഉള്‍പ്പെടെയുള്ള തുകയാണിത്.  

വൈദ്യുത മന്ത്രിയും ആട്ടോക്കാസ്റ്റിന്റെ ചെയര്‍മാനും സ്ഥലത്തില്ലാത്തതിനാല്‍ ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടായിട്ടില്ല. സ്ഥലം എംഎല്‍എയായ പി.പി. ചിത്തരഞ്ജന്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. ദക്ഷിണേന്ത്യയില്‍ തന്നെ റെയില്‍വേ അംഗീകാരമുള്ള ഏക പൊതുമേഖല സ്ഥാപനമാണിത്. നിലവില്‍ എഴുന്നൂറില്‍പരം ബോഗികളുടെ ഓര്‍ഡര്‍ ഉണ്ടെങ്കിലും പ്രവര്‍ത്തന മൂലധനം ഇല്ലാത്തതിനാല്‍ താളംതെറ്റിയ അവസ്ഥയിലായി. കൂടാതെ വര്‍ഷങ്ങളായി ഓര്‍ഡറുകള്‍ ഉണ്ടായിരുന്ന കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ, മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ കാസ്റ്റിങ്ങുകള്‍ യഥാസമയം കൊടുക്കുവാന്‍ സാധിക്കാതെ വരുന്നതിനാല്‍ ഓര്‍ഡറുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.  

സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമാക്കുന്നതിനുള്ള ഗൂഢാലോചനയുണ്ടെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ശമ്പളം ലഭിക്കാതെ മാസങ്ങളായി തൊഴിലാളികള്‍ ദുരിതത്തിലാണ്. ഇഎസ്‌ഐ, പിഎഫ്, ഗ്രാറ്റുവിറ്റി, റിട്ടയര്‍മെന്റ് ബെനിഫിറ്റ് എന്നിവയുടെ കുടിശികയും നിലനില്‍ക്കുന്നു. സ്ഥാപനത്തെ ആശ്രയിക്കുന്ന സ്ഥിരം ജീവനക്കാരും, താല്‍ക്കാലിക ജീവനക്കാരും പ്രദേശവാസികളായ സിവില്‍ കോണ്‍ട്രാക്ട് ജീവനക്കാരും, സെക്യൂരിറ്റി, കാന്റീന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ അറുനൂറില്‍പരം തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയ നിലയിലാണ്.

Tags: constructionകേരള സര്‍ക്കാര്‍സംസ്ഥാനദക്ഷിണ റെയില്‍വേ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയപാത തകർന്ന സംഭവത്തിൽ നിർമാണകമ്പനികൾക്ക് ഗുരുതര വീഴ്ച; ഇടിഞ്ഞ ഭാഗം പുനർ നിർമിക്കണമെന്ന് വിദഗ്ദ സമിതി റിപ്പോർട്ട്

India

സംസ്ഥാനത്തെ ദേശീയപാതാ നിര്‍മ്മാണം കര്‍ക്കശമായി നിരീക്ഷിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‌റെ നിര്‍ദ്ദേശം

India

സിമന്‍റ് വില കൂടും…കാരണം ഒരു സുപ്രീംകോടതി വിധി; സിമന്‍റ് വില 8 മുതല്‍ 10 രൂപ വരെ വര്‍ധിക്കാന്‍ സാധ്യത

Kerala

ടെണ്ടര്‍ നടപടി പരിഷ്‌കരണം; ഊരാളുങ്കലിന് നിര്‍മാണമേഖല തീറെഴുതാന്‍ കരാറുകാര്‍ക്കുമേല്‍ പുതിയ നിയമം

Kerala

പശ്ചിമ ബംഗാള്‍ സ്വദേശികളെന്ന വ്യാജേന വര്‍ഷങ്ങളായി തിരുവനന്തപുരത്ത് താമസിച്ചിരുന്ന ബംഗ്ലാദേശികള്‍ പിടിയില്‍, കൈവശമുണ്ടായിരുന്ന ആധാര്‍ കാര്‍ഡ് വ്യാജം

പുതിയ വാര്‍ത്തകള്‍

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ; ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം : ബലൂച് നേതാവ് ഖാസി ദാദ് മുഹമ്മദ് റെഹാൻ

കാട്ടാക്കടയില്‍ അതിവേഗ പോക്‌സോ കോടതിയില്‍ തീപിടുത്തം

ഇസ്ലാം ഭീകരരുടെ ക്രൂരതയുടെ കഥ പറയുന്ന ‘ഉദയ്പൂർ ഫയൽസിന്റെ’ പ്രദർശനം തടയണം : വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകി മൗലാന അർഷാദ് മദനി

കീം റാങ്ക് പട്ടിക: തടസഹര്‍ജി സമര്‍പ്പിച്ച് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍, ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies