Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്ടി നിരക്ക് വര്‍ധന: ഉടമകളും വിദ്യാര്‍ഥിസംഘടനകളും രണ്ടുതട്ടില്‍ത്തന്നെ

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നത് അധ്യയന വര്‍ഷത്തെ സംഘര്‍ഷഭരിതമാക്കിയേക്കും. ഉടമകള്‍ കര്‍ശനമായ നിലപാടുമായി മുന്നോട്ടുപോയാല്‍ സമരം ആരംഭിക്കാനാണ് വിദ്യാര്‍ഥിസംഘടനകളുടെ തീരുമാനം. നിലവിലെ മിനിമം ചാര്‍ജിന്റെ അമ്പത് ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തണമെന്നാണ് ഉടമകളുടെ ആവശ്യം.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
May 23, 2023, 05:00 am IST
in Kerala

തിരുവല്ല: വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നത് അധ്യയന വര്‍ഷത്തെ സംഘര്‍ഷഭരിതമാക്കിയേക്കും. ഉടമകള്‍ കര്‍ശനമായ നിലപാടുമായി മുന്നോട്ടുപോയാല്‍ സമരം ആരംഭിക്കാനാണ് വിദ്യാര്‍ഥിസംഘടനകളുടെ തീരുമാനം. നിലവിലെ മിനിമം ചാര്‍ജിന്റെ അമ്പത് ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തണമെന്നാണ് ഉടമകളുടെ ആവശ്യം. ഈ ആവശ്യം നടപ്പാക്കി കിട്ടാനായി നാളെ തൃശൂരില്‍ ചേരുന്ന കണ്‍വന്‍ഷനിലും ചര്‍ച്ചകളുണ്ടാകും.  

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ അവകാശമായി പറയുന്നവര്‍ എങ്ങനെയാണ് ഈ വ്യവസായം മുന്നോട്ടുപോകുന്നതെന്ന് കൂടി അന്വേഷിക്കണമെന്ന് കൊല്ലത്തെ സ്വകാര്യബസ് ഉടമയായ സി. പ്രദീപ്കുമാര്‍ പറഞ്ഞു. തീര്‍ത്തും നിര്‍ധനരായ വിദ്യാര്‍ഥികളെ സൗജന്യമായി തന്നെ ബസില്‍ കൊണ്ടുപോകാന്‍ ഒരുക്കമാണ്. പക്ഷേ എല്ലാവരെയും ഇപ്പോഴത്തെ വിധത്തില്‍ കൊണ്ടുപോകാനാകില്ല. ഇന്ധനവില വര്‍ധന രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനുള്ള അനിവാര്യ മാര്‍ഗമായാണ് കണ്‍സഷന്‍ചാര്‍ജ് വര്‍ധനവ് കാണുന്നത്, പ്രദീപ് കുമാര്‍ പറയുന്നു.  

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ബസ് ഒരു സര്‍വീസ് മാത്രമല്ല, സംരംഭം കൂടിയാണെന്നും ബസ് ജീവനക്കാരനായ കെ. മനു പ്രതികരിച്ചു. ചെലവ് തുകയെങ്കിലും തിരിച്ചുകിട്ടാത്തതും കടക്കെണിയും കാരണമാണ് പല മുതലാളിമാരും ബസുകള്‍ വിറ്റഴിച്ചത്. ഒരുപാട് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും തൊഴില്‍രഹിതരായി. കണ്‍സഷന്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ സ്വകാര്യബസിലെ ജീവനക്കാരുമായി തര്‍ക്കവും സംഘര്‍ഷവും ഉണ്ടാക്കുക മിക്ക റൂട്ടുകളിലും പതിവാണ്. അവര്‍ ഒന്നോര്‍ക്കണം, ജീവിക്കാനായാണ് ബസ് ജീവനക്കാരും പണിയെടുക്കുന്നതെന്നും കണ്ടക്ടര്‍ ജോലി ചെയ്യുന്ന മനു ചൂണ്ടിക്കാട്ടി.  

 അതേസമയം സ്വന്തമായി ജോലി ചെയ്തല്ല, വീട്ടുകാരെ ആശ്രയിച്ചാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നതെന്നും നിരക്ക് വര്‍ധനവ് വിദ്യാര്‍ഥികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടിക്കുന്നതാണെന്നും എബിവിപി പത്തനംതിട്ട ജില്ലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണന്‍ പറഞ്ഞു. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും സാധാരണ കുടുംബങ്ങളിലെ അംഗങ്ങളാണ്. പൊടുന്നവെയുള്ള ചാര്‍ജ് വര്‍ധനവ് ഒഴിവാക്കണമെന്നും മറിച്ചായാല്‍ വിദ്യാര്‍ഥി പ്രക്ഷോഭമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഗോകുല്‍ കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.  

നിലവിലുള്ള സ്ഥിതി തുടരണമെന്നും ബസ് വ്യവസായത്തിലെ പ്രശ്‌നങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളല്ല ഉത്തരവാദികളെന്നും ചാര്‍ജ് വര്‍ധിപിച്ചാല്‍ ശക്തമായ സമരം ആരംഭിക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം അര്‍ഷോ അറിയിച്ചു. ചാര്‍ജ് വര്‍ധന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ആണ് ബസ് ഉടമകളെ സാമ്പത്തികമായി സഹായിക്കേണ്ടതെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദുകൃഷ്ണന്‍ പ്രതികരിച്ചു.

Tags: keralastudentPrivate busBus serviceബസ് ചാര്‍ജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.