Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘നിങ്ങളുടെ തലമുറ മൂകാംബിക ഭക്തരാകാന്‍ ആഗ്രഹിയ്‌ക്കുന്നുവെങ്കില്‍ കേരളാ സ്‌റ്റോറി കാണുക; മലയാളം പതിപ്പ് ഹിറ്റാകുന്നു

കൂടുതല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിയ്‌ക്കുന്നുണ്ട്. എല്ലായിടത്തും നിറഞ്ഞ സദസ്സുകളാണ് കേരളാ സ്‌റ്റോറിയെ വരവേല്‍ക്കുന്നത്.

Janmabhumi Online by Janmabhumi Online
May 15, 2023, 01:34 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ‘ദി കേരളാ സ്‌റ്റോറി’ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് എത്തിയതോടെ കേരളത്തിലെ തിയേറ്ററുകളില്‍ കാണികളുടെ തിരക്ക് കൂടി. മേയ് അഞ്ചാം തിയതി ഹിന്ദി പതിപ്പുകള്‍ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ട ശേഷമാണ് മലയാളം പതിപ്പുകള്‍ എത്തിയത്. പൊതുവേ ഹിന്ദി സംഭാഷണങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭൂരിപക്ഷം വരുന്ന പ്രേക്ഷകരും മലയാളം പതിപ്പിനായി കാത്തിരിയ്‌ക്കുകയായിരുന്നു. തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ തുടക്കത്തില്‍ രണ്ട് തിയേറ്ററുകളില്‍ മാത്രം ഓടിയിരുന്ന ചിത്രം ഇപ്പോള്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിയ്‌ക്കുന്നുണ്ട്. എല്ലായിടത്തും നിറഞ്ഞ സദസ്സുകളാണ് കേരളാ സ്‌റ്റോറിയെ വരവേല്‍ക്കുന്നത്.

തുടക്കം മുതലേ ചിത്രത്തിനെതിരെ വലിയ വിവാദങ്ങളും തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളുമാണ് ഇസ്ലാമിസ്റ്റുകളും അവരെ പിന്തുണയ്‌ക്കുന്നവരും ഇളക്കി വിട്ടത്. എന്നാല്‍ ഉര്‍വ്വശീ ശാപം ഉപകാരം എന്ന പോലെ ചിത്രത്തിന് കൂടുതല്‍ ജനശ്രദ്ധ നല്കുന്നതിനാണ് അത് കാരണമായത്. ദുഷ്പ്രചരണങ്ങളെ തള്ളി ധാരാളം മലയാളി കുടുംബ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തിക്കൊണ്ടിരിയ്‌ക്കുന്നു. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വീണ്ടും ചര്‍ച്ചയായി.

ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, തീവ്രവാദ റിക്രൂട്ട് മെന്റ് എന്നിവയൊന്നും കേരളത്തില്‍ ഇല്ലെന്നും യഥാര്‍ത്ഥ കേരളാ സ്‌റ്റോറി സൗഹാര്‍ദ്ദത്തിന്റെത് മാത്രമാണെന്നും, അതുകൊണ്ട് ഈ സിനിമ, വിദ്വേഷം പരത്തുന്നതാണെന്നും വാദിച്ചിരുന്നവരുടെ ശബ്ദം ക്രമേണ ദുര്‍ബലമാവുന്നതാണ് കണ്ടത്.

32000 പേര്‍ ഐസിസിലെത്തി എന്ന ടീസറിലെ പരാമര്‍ശത്തെ ചൊല്ലി വിവാദം ഉയര്‍ത്തിയവര്‍, ലവ് ജിഹാദ് ഉണ്ട് എന്നാല്‍ എണ്ണത്തിന്റെ കാര്യത്തിലാണ് തര്‍ക്കം എന്ന് പരോക്ഷമായി സമ്മതിച്ച് പത്തി മടക്കേണ്ടി വന്നു. ഇപ്പോഴും അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്ന നാല് പെണ്‍കുട്ടികളുടെ ജീവിതങ്ങളെ കേന്ദ്രീകരിച്ചാണ് ദി കേരളാ സ്‌റ്റോറിയിലെ കഥ മുന്നേറുന്നത്. അന്യമത കുടുംബങ്ങളില്‍ ജനിച്ച ആ നാലുപേര്‍ എന്തിന് അഫ്ഗാനിസ്ഥാനില്‍ എത്തി, അവര്‍ എങ്ങനെ മതം മാറി എന്നതൊക്കെ ആര്‍ക്കും നിഷേധിയ്‌ക്കാനാവാത്ത സത്യമായി അവശേഷിയ്‌ക്കുന്നു. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരില്‍ പലരും വികാരാധീനരാവുന്നതും ചിത്രത്തിന്റെ പ്രമേയം തങ്ങളുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കുടുംബങ്ങളില്‍ നടന്ന സമാന സംഭവങ്ങളുമായി സാമ്യമുള്ളതാണെന്നും പറയുന്നത് കാണാമായിരുന്നു.

ഇതിനിടെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കൊല്ലൂര്‍ മൂകാംബിക ദേവീ ക്ഷേത്രത്തിനടുത്ത് ഉയര്‍ന്ന ഒരു ഹോര്‍ഡിംഗ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റി. ‘നിങ്ങളുടെ തലമുറകളും മാ മൂകാംബികയുടെ ഭക്തരാകാന്‍ ആഗ്രഹിയ്‌ക്കുന്നുവെങ്കില്‍ ദയവായി (ദി കേരളാ സ്‌റ്റോറി) കാണുക’ എന്നാണ് അതിലെ വാചകം. സനാതന ധര്‍മ്മം സ്വയം പരിപാലിയ്‌ക്കുന്നതോടൊപ്പം അടുത്ത തലമുറകളിലേയ്‌ക്ക് കൂടി അത് പകര്‍ന്നു കൊടുക്കേണ്ടത് വളരെ പ്രധാനമാണ് എന്ന് ഓര്‍മ്മിപ്പിയ്‌ക്കുന്നതാണ് ഹോര്‍ഡിംഗിലെ സന്ദേശം. അങ്ങനെ മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ ഹിന്ദുക്കള്‍ വിസമ്മതിച്ചതാണ് ക്ഷേത്രവിശ്വാസികളുടെ കുടുംബങ്ങളില്‍ നിന്നു പോലും നിരവധിപേര്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ വലയിലേക്ക് വീഴാന്‍ കാരണമായതെന്ന യാഥാര്‍ത്ഥ്യം സിനിമ ചൂണ്ടിക്കാണിയ്‌ക്കുന്നുണ്ട്.

Tags: islamistsJihadi Terrorismconversionദ കേരള സ്‌റ്റോറിterroristsലൗ ജിഹാദ്ISIS
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജ്ഞാതൻ വെടിവച്ചു കൊന്ന അബു സൈഫുള്ളയുടെ സംസ്ക്കാര ചടങ്ങിൽ കരഞ്ഞ് വിളിച്ച് ഭീകരന്മാരും, പാക് സൈനികരും ; ഭീകരനെ പ്രശംസിച്ച് പാട്ടുകളും

India

ഐഎസ് ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പോലീസ്; ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ

കേരള സ്റ്റോറി എന്ന സിനിമയിലെ രണ്ട് ദൃശ്യങ്ങള്‍- മുസ്ലിം യുവാവിനാല്‍ ഗര്‍ഭിണിയായ ശേഷം വഞ്ചിതയായ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന ഹിന്ദുപെണ്‍കുട്ടി മറ്റു മാര്‍ഗ്ഗമില്ലാതെ സിറിയയിലേക്ക് ചാവേറാകാന്‍ പോകുന്നു (ഇടത്ത്) നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ശാലിനി ഉണ്ണികൃഷ്ണന്‍ ലവ് ജിഹാദിന് വശംവദയായി തുടങ്ങുന്നു (വലത്ത്)
Kerala

കേരള സ്റ്റോറി ദൗത്യം വിജയമായെന്ന് ആദ ശര്‍മ്മ ; ‘ഈ സിനിമ ആഘാതമേല്‍പിച്ച നിരവധി പെണ്‍കുട്ടികളെ, മാതാപിതാക്കളെ ഇന്ത്യയില്‍ കണ്ടു’

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

India

നിരപരാധികളായ സാധാരണക്കാരെ കൊന്ന മതഭീകരരെ ഒന്നിനെയും വെറുതെ വിടരുത് ; ഇന്ത്യയ്‌ക്ക് കരുത്തായി ഒപ്പം നിൽക്കുമെന്ന് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies