Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഒരു സമുദായത്തിനും എതിരല്ല’; ഭീകരതയ്‌ക്കെതിരായ സിനിമയാണ് ‘ദ കേരള സ്റ്റോറി’ എന്ന് സെന്‍സര്‍ ബോര്‍ഡ്

എങ്ങനെയാണ് ചെറുപ്പക്കാരെ ഭീകരതയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന സിനിമ ഔദ്യോഗിക ജീവിതത്തില്‍ ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിച്ച മൂന്ന് പെണ്‍കുട്ടികളെ ചുറ്റിപ്പറ്റിയുള്ളതാണ്. അവരെ തെറ്റായ വഴിയില്‍ എത്തിച്ച് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് എത്തിക്കുന്നതാണ് ഇതില്‍ വിവരിക്കുന്നത്.,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2023, 02:49 pm IST
in India

കൊച്ചി: ദ കേരള സ്റ്റോറി എന്ന സിനിമ കേരളത്തിന്റെ സുരക്ഷ തകര്‍ക്കുമെന്നും ഒരു മതവിഭാഗത്തിന് എതിരാണെന്നുമുള്ള വാദം തെറ്റാണെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്. ചിത്രം ഭീകരതയ്‌ക്കെതിരായ ഒന്നാണ്. എങ്ങനെയാണ് ഐഎസ് എന്ന ഭീകര സംഘടനയുടെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ലോകത്തെങ്ങു നിന്നും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമകളാക്കുന്നതെന്നുമാണ് ഇതില്‍ വിവരിക്കുന്നത്.  

എങ്ങനെയാണ് ചെറുപ്പക്കാരെ ഭീകരതയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന സിനിമ ഔദ്യോഗിക ജീവിതത്തില്‍ ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിച്ച മൂന്ന് പെണ്‍കുട്ടികളെ ചുറ്റിപ്പറ്റിയുള്ളതാണ്. അവരെ തെറ്റായ വഴിയില്‍ എത്തിച്ച് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് എത്തിക്കുന്നതാണ് ഇതില്‍ വിവരിക്കുന്നത്., ഹൈക്കോടതി നിര്‍ദേശ പ്രകാരം സെന്‍സര്‍ ബോര്‍ഡിനുവേണ്ടി റീജണല്‍ ഓഫീസര്‍ മഹേഷ് വൈ. പട്ടേല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്. മനുവാണ് സെന്‍സര്‍ ബോര്‍ഡിന്റെ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്.

കൃത്യവും സമഗ്രവുമായ പരിശോധനകള്‍ക്കു ശേഷമാണ്, വിദഗ്ധര്‍ ഉള്‍പ്പെട്ട സെന്‍സര്‍ ബോര്‍ഡ് സിനിമയ്‌ക്ക് അനുമതി നല്കിയത്. ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കഴമ്പില്ല, അതില്‍ പൊതുതാത്പര്യവുമില്ല. പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടുള്ള ഹര്‍ജി തള്ളണം, സെന്‍സര്‍ ബോര്‍ഡ് കോടതിയോട് അഭ്യര്‍ഥിച്ചു. ചില യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയാണ് സിനിമ. അത്തരം സംഭവങ്ങളെ നാടകീയവല്‍ക്കരിച്ചിരിക്കുകയാണ് ചിത്രത്തില്‍.  

കലാകാരന്റെ ആവിഷ്‌കാര, അഭിപ്രായ  സ്വാതന്ത്യം തടയുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിദഗ്ധ അംഗം പറഞ്ഞതനുസരിച്ച് സിനിമയ്‌ക്ക് എ സര്‍ട്ടിഫിക്കറ്റും നല്കിയിട്ടുണ്ട്. സിനിമ കേരളത്തെ മോശമായി ചിത്രീകരിക്കുന്നില്ല, സുരക്ഷ തകര്‍ക്കുന്നതുമല്ല. ഒരു സമുദായത്തെയും മോശമായി ചിത്രീകരിക്കുന്നില്ല എന്ന് ഉറപ്പാക്കിയിട്ടുമുണ്ട്.  

32000 പെണ്‍കുട്ടികളെ മതംമാറ്റി ഭീകരതയിലേക്ക് ആകര്‍ഷിച്ചുവെന്ന് ടീസറില്‍ പറയുന്നത് സംബന്ധിച്ച് സിനിമയില്‍ നേരിട്ട് പരാമര്‍ശവും ഇല്ല. നിരപരാധികളായ സ്ത്രീകളെ എങ്ങനെയാണ് ഭീകരതയിലേക്ക് ആകര്‍ഷിക്കുന്നതെന്നും മതംമാറ്റുന്നതെന്നും ഇസ്ലാമിക രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അയയ്‌ക്കുന്നതെന്നും മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ഭീകരഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതെന്നും യുദ്ധോപകരണങ്ങളായി മാറ്റുന്നതെന്നുമാണ് വിവരിക്കുന്നത്. കേരളത്തിലുള്ളവരെ മതംമാറ്റി സിറിയയിലേക്ക് അയച്ചതാണ് അതില്‍ പറയുന്നത്.  

സിനിമയ്‌ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കിയതില്‍ ഹര്‍ജിക്കാന്‍ പറയുന്നതുപോലെ നിയമവിരുദ്ധമായ ഒന്നും ഉണ്ടായിട്ടില്ല. സെന്‍സര്‍ ബോര്‍ട്ട് സര്‍ട്ടിഫൈ ചെയ്ത സിനിമയ്‌ക്ക് എതിരായ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന് പല കുറി സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുമുണ്ട്, സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags: ലൗ ജിഹാദ്Jihadi Terrorismദ കേരള സ്‌റ്റോറിസെന്‍സര്‍ ബോര്‍ഡ്terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.