Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൂരങ്ങളുടെ ഉത്ഭവം

കേരളത്തില്‍ പണ്ടുമുതലേ കാര്‍ഷികവൃത്തിയോടനുബന്ധിച്ച് വേലകള്‍ നടന്നിരുന്നു. തീയതിയോ തിഥിയോ നിശ്ചയിച്ച് നടത്തുന്നതാണ് വേലകള്‍. എന്നാല്‍ പൂരം, നക്ഷത്രപക്ഷങ്ങളാണ്. കേരളത്തിലെ കാവുകളില്‍ പണ്ടു മുതലേ ഭദ്രകാളി സങ്കല്പത്തിലാണ് ആരാധന ചെയ്തിരുന്നത്. ദേവതാപ്രതിഷ്ഠകള്‍ മരച്ചുവട്ടിലോ, തറയിലോ വച്ചാണ് ആരാധിച്ചിരുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 29, 2023, 11:59 pm IST
in Samskriti

കേരളത്തില്‍ പണ്ടുമുതലേ കാര്‍ഷികവൃത്തിയോടനുബന്ധിച്ച് വേലകള്‍ നടന്നിരുന്നു. തീയതിയോ തിഥിയോ നിശ്ചയിച്ച് നടത്തുന്നതാണ് വേലകള്‍. എന്നാല്‍ പൂരം, നക്ഷത്രപക്ഷങ്ങളാണ്. കേരളത്തിലെ കാവുകളില്‍ പണ്ടു മുതലേ ഭദ്രകാളി സങ്കല്പത്തിലാണ് ആരാധന ചെയ്തിരുന്നത്. ദേവതാപ്രതിഷ്ഠകള്‍ മരച്ചുവട്ടിലോ, തറയിലോ വച്ചാണ് ആരാധിച്ചിരുന്നത്.

യജ്ഞാചാര്യന്‍ നിശ്ചയം ചെയ്ത ഭാവത്തിലായിരുന്നു ഗോത്രങ്ങള്‍ ദേവതകളെ ഉപാസിച്ചിരുന്നത്. എന്നാല്‍ കണ്ണൂര്‍ തളിപ്പറമ്പ് പെരിഞ്ചല്ലൂര്‍ ഗ്രാമത്തില്‍ നിന്നും ബ്രഹ്മണര്‍ തെക്കോട്ടു പലയാനം ചെയ്ത് പിന്നെ പാലക്കാട് ചുരംവഴി ഭാരതപ്പുഴയുടെ തീരത്ത് 64ഗോത്ര സ്വരൂപങ്ങളായി അധിവസിച്ചു. അവര്‍ ഇവിടെ നിലവിലുണ്ടായിരുന്ന കൗളാചാരം തുടര്‍ന്നില്ല. ഇവിടെയുയായിരുന്ന ആരാധനാമൂര്‍ത്തികളെ  മാറ്റി, ശൈവ വൈഷ്ണവദേവതകളെ പ്രതിഷ്ഠിച്ചു. അവരുടെ സമ്പ്രദായങ്ങള്‍ ഇവിടെ വളരെ വേഗത്തില്‍ പ്രാവര്‍ത്തികമാക്കാനും അവര്‍ക്കു സാധിച്ചു. അതുകൊണ്ടാണ് ഭാരതപ്പുഴ മുതല്‍ ആലുവാപ്പുഴ വരെ കൂടുതല്‍ ഇല്ലങ്ങളും ആനകളും കാണപ്പെട്ടത്.

അന്ന് കേരളീയര്‍ കാര്‍ഷികവൃത്തിയിലും നായാട്ടിലുമാണ് ഉപജീവനം കണ്ടെത്തിയിരുന്നത്. നായാടി കിട്ടുന്ന മൃഗത്തെ കാവിലെ ദേവതക്കു ബലി നല്‍കിയ ശേഷം മാത്രമേ അവര്‍ ആഹരിച്ചിരുന്നുള്ളു. ഈ മൃഗബലിക്കു പകരമായി കുമ്പളങ്ങ മുറിക്കാന്‍ ആഗമങ്ങളുടെ കാലത്ത് നിഷ്‌ക്കര്‍ഷിക്കുകയുണ്ടായി. ഇതു സാത്വികബലിയായി അവര്‍ അവതരിപ്പിച്ചു. ക്രമേണ ഇത് എല്ലായിടത്തും വ്യാപിക്കുകയും ചെയ്തു.

ഒരു ശരാശരി കര്‍ഷകന്റെ ആഗ്രഹമാണ് ഒരു കാളയുണ്ടാവുകയെന്ന്. അതിനാലവന്‍ കൊയ്തു കഴിഞ്ഞ് ശേഷം കച്ചികൊണ്ട് പൊയ്‌ക്കാളകളെ തോളിലേറ്റി ദേവതയുടെ മുന്നില്‍ ആനന്ദനൃത്തം ചവുട്ടുന്നു. പിന്നീട് സഞ്ചാരത്തിനായി ഒരു  കുതിരയെ അവര്‍ ആഗ്രഹിക്കുകയും, പോയ് കുതിരകളെ ഉണ്ടാക്കി ആടുകയും ചെയ്തു. ഇങ്ങനെ കാള വേലയും കുതിരവേലയും ഉടലെടുത്തു.

എന്നാല്‍ ചതുരംഗത്തില്‍ ഉന്നതസ്ഥാനം ആനയ്‌ക്കാണ്. അതുകൊണ്ട് ആനയുള്ളത്  പ്രൗഢിയുടെ ചിഹ്നമായി കണക്കാക്കിയിരുന്നു. അതിനാല്‍ ബ്രാഹ്മണര്‍ സഹ്യാദ്രിയിലെ കാടുകളില്‍ നിന്നും ആനയെ പിടിച്ചു മെരുക്കി ഇല്ലങ്ങളില്‍ തളച്ചിരുന്നു. കേരളത്തിലെ ഭൂപ്രകൃതി നിമ്‌നോന്നതമായതുകൊണ്ട് രഥചക്രമുരുളുവാന്‍ എളുപ്പമായിരുന്നില്ല.അതുകൊണ്ട്  സഞ്ചാരത്തിന് അനുയോജ്യമായി അവര്‍ തിരഞ്ഞെടുത്തത് ആനകളെയാണ്.

മരച്ചുവട്ടിലും, തറയിലും സ്ഥാപിച്ചിരുന്ന ദേവതാ പ്രതിഷ്ഠകള്‍ക്ക് അവര്‍  തറകെട്ടി, ചുമര്‍ കെട്ടി പിന്നെ മേല്‍ക്കൂരകെട്ടി, വേലികെട്ടി വിളക്കു മാടങ്ങളാക്കി മാറ്റി. അഗ്നിയില്‍ ആറാടിയിരുന്ന ദേവതകള്‍ക്ക് ദീപക്കാഴ്ച നല്‍കി പരിവര്‍ത്തനം ചെയ്തു. അതാണ് ഇന്നത്തെ ദീപവിധാനം. അഗ്നിയില്‍ ആറാടുന്ന തെയ്യം, തീ ചാമുണ്ഡി ഒന്നും മാറ്റുവാന്‍ ബ്രാഹ്മണര്‍ക്ക് കഴിഞ്ഞിരുന്നില്ല.  

പിന്നീട് ക്ഷേത്രങ്ങളും ക്ഷേത്ര ഊരായ്‌മയും അവരില്‍ നിക്ഷിപ്തമായതോടെ വേലകളെ ഉത്സവങ്ങളും പൂരങ്ങളുമാക്കി മാറ്റി, ദേവതയെ ആനപ്പുറത്ത് എഴുന്നള്ളിക്കാന്‍ തുടങ്ങി. ഒരു ദിവസം നടന്നിരുന്ന വേലയെ അവര്‍ പലദിവസങ്ങളിളായി പടഹാദിരീതിയിലുള്ള ആഘോഷമാക്കി മാറ്റി. അങ്ങനെ ദേശവാസികളുടെ ഉത്സവമായി പൂരങ്ങള്‍ നിലവില്‍ വന്നു.

Tags: keralaTemple Landfestivalതൃശൂര്‍ പൂരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.