Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പാറമേക്കാവിന്റെ പഞ്ചവാദ്യം വീണ്ടും ചോറ്റാനിക്കരയിലേക്ക്; തിമിലനിരയുടെ അമരക്കാരനായി നന്ദപ്പന്‍മാരാർ, നിയോഗം അവിചാരിതം

കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി നന്ദപ്പന്‍മാരാര്‍ പൂരത്തിനുണ്ട്. ആദ്യം പൂരത്തിനെത്തുമ്പോള്‍ കുഴൂര്‍ നാരായണമാരാരായിരുന്നു പ്രമാണി. അദ്ദേഹത്തിനുശേഷം ഒരു വര്‍ഷം കുഴൂര്‍ ചന്ദ്രന്‍മാരാര്‍ക്ക് പ്രമാണം ലഭിച്ചു. ശേഷമായിരുന്നു ചോറ്റാനിക്കര നാരായണമാരാരുടെ പ്രമാണം.

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Apr 29, 2023, 03:39 pm IST
in Thrissur

തൃശൂര്‍: പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യപ്രമാണം 7 വര്‍ഷത്തിനുശേഷം ചോററാനിക്കരയയിലേക്ക്. ഗുരു ചോറ്റാനിക്കര നാരായണമാരാരും ജ്യേഷ്ഠന്‍ ചോറ്റാനിക്കര വിജയന്‍മാരാരും പ്രമാണിച്ച വാദ്യവേദിയിലേക്ക് അവിചാരിതമായാണ് ചോറ്റാനിക്കര നന്ദപ്പന്‍മാരാരുടെ നിയോഗം. ഗുരുവിനുശേഷം 16 വര്‍ഷം വിജയന്‍മാരാര്‍ പാറമേക്കാവിന്റെ പഞ്ചവാദ്യം നയിച്ചു. തുടര്‍ന്ന് പരയ്‌ക്കാട് തങ്കപ്പന്‍മാരാര്‍ക്കായിരുന്നു കഴിഞ്ഞ 7 വര്‍ഷമായി പ്രമാണം. 

ഇക്കുറി തങ്കപ്പന്‍മാരാരെ മാറ്റി നന്ദപ്പന് പ്രമാണം ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി നന്ദപ്പന്‍മാരാര്‍ പൂരത്തിനുണ്ട്. ആദ്യം പൂരത്തിനെത്തുമ്പോള്‍ കുഴൂര്‍ നാരായണമാരാരായിരുന്നു പ്രമാണി. അദ്ദേഹത്തിനുശേഷം ഒരു വര്‍ഷം കുഴൂര്‍ ചന്ദ്രന്‍മാരാര്‍ക്ക് പ്രമാണം ലഭിച്ചു. ശേഷമായിരുന്നു ചോറ്റാനിക്കര നാരായണമാരാരുടെ പ്രമാണം. തുടര്‍ന്ന് ജ്യേഷ്ഠന്‍ വിജയന്‍മാരാര്‍ 16 വര്‍ഷം പ്രമാണിച്ചു. ചോറ്റാനിക്കര എളയിടത്ത് പരമേശ്വരമാരാരുടേയും കാട്ടേത്ത് മാരാത്ത് സീതാമാരസ്യാരുടേയും മകനായാണ് ജനനം. 10 വയസ്സുള്ളപ്പോള്‍ അച്ഛന്റെ ശിക്ഷണത്തില്‍ തിമില അഭ്യസിച്ച് ചോറ്റാനിക്കര ദേവീസന്നിധിയില്‍ ദീപാരാധനക്കായിരുന്നു  അരങ്ങേറ്റം.  

പാറമേക്കാവിന്റെ പഞ്ചവാദ്യനിരയില്‍ ഇക്കുറി വലിയ മാറ്റങ്ങളാണുള്ളത്. തിമില, മദ്ദളം, ഇലത്താളം എന്നിവയുടെ പ്രമാണിമാരായിരുന്ന പരയ്‌ക്കാട് തങ്കപ്പന്‍മാരാര്‍, കുനിശ്ശേരി ചന്ദ്രന്‍മാരാര്‍, പാഞ്ഞാള്‍ വേലുക്കുട്ടി എന്നിവര്‍ ഇക്കുറി പൂരത്തിനില്ല. കുനിശ്ശേരിക്കു പകരം കുട്ടിനാരായണനും പാഞ്ഞാളിനു പകരം പരയ്‌ക്കാട് ബാബുവുമാണ് നേതൃത്വം നല്‍കുക. കൊമ്പില്‍ മച്ചാട് രാമചന്ദ്രനും ഇടയ്‌ക്കയില്‍ തിരുവില്വാമല ജയനും പ്രമാണിമാരായി തുടരും. പൂരരാവില്‍ പാറമേക്കാവിലമ്മ പുറത്തേക്കെഴുന്നള്ളുമ്പോള്‍ പാറമേക്കാവ് ഗോപുരത്തിനുമുമ്പില്‍ പൊന്നിന്‍ തലേക്കെട്ടണിഞ്ഞ ഗജവീരന്‍മാര്‍ക്കും കത്തിയെരിയുന്ന തീവെട്ടികളുടേയും മുമ്പിലായി  പഞ്ചവാദ്യത്തിന്റെ പതികാലം നിരത്തുമ്പോള്‍ കേരളത്തിലെ സഹൃദയ സഹസ്രങ്ങളുടെ കണ്ണും കാതും തിമിലനിരയുടെ മധ്യത്തിലെ കൃശഗാത്രനായ  ചോറ്റാനിക്കര നന്ദപ്പന്‍മാരാരില്‍ പതിയും.  

നാലുമണിക്കൂൂര്‍ നീളുന്ന നാദവിസ്മയത്തിലെ പുതിയ പ്രമാണിമാരുടെ വാദനവൈഭവത്തിനായി കാത്തിരിക്കുകയാണ് പൂരപ്രേമികള്‍ . ചോറ്റാനിക്കര ദേവിയുടേയും ഗുരുക്കന്‍മാരുടേയും അനുഗ്രഹമാണ് പൂരങ്ങളുടെ പൂരത്തിന് തിമിലനിരയുടെ അമരക്കാരനാവാന്‍ നിയോഗമായതെന്നാണ് വാദ്യരംഗത്തെ സൗമ്യതയുടെ പര്യായമായ നന്ദപ്പന്‍മാരാരുടെ ഭാഷ്യം.

Tags: Thrissurതൃശൂര്‍ പൂരംParamekkavu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.