Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒഡീഷയുടെ സൂപ്പര്‍ കപ്പ് കിരീടത്തിന് പിന്നില്‍ ഡിയേഗോ മൗറീഷ്യോ

ഫൈനലിലെ ഇരട്ട ഗോള്‍ അടക്കം ടൂര്‍ണമെന്റില്‍ ഇതുവരെ 5 ഗോളുകള്‍ നേടിയ ഡിയേഗോയാണ് മത്സരത്തിലെയും ടൂര്‍ണമെന്റിലെയും താരം.

Janmabhumi Online by Janmabhumi Online
Apr 26, 2023, 04:04 pm IST
in Football
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട് :  സൂപ്പര്‍ കപ്പ് ഫുട്ബാളില്‍ ഒഡീഷ എഫ് സി കിരീടം നേടിയപ്പോള്‍ തിളങ്ങിയത് ബ്രസീല്‍ താരം ഡിയേഗോ മൗറീഷ്യോ. മൗറീഷ്യോയുടെ ഇരട്ടഗോളുകളാണ് ഒഡീഷയ്‌ക്ക് വിജയം നേടിക്കൊടുത്തത്.

ഒഡീഷയ്‌ക്കു വേണ്ടി 23, 38 മിനിറ്റുകളിലാണ് മുന്നേറ്റതാരം ഡിയേഗോ മൗറീഷ്യോ  ഗോളുകള്‍ നേടിയത്. ഫൈനലിലെ ഇരട്ട ഗോള്‍ അടക്കം ടൂര്‍ണമെന്റില്‍ ഇതുവരെ 5 ഗോളുകള്‍ നേടിയ ഡിയേഗോയാണ് മത്സരത്തിലെയും ടൂര്‍ണമെന്റിലെയും താരം. ബെംഗളൂരുവിന്റെ ഏകഗോള്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടി.

ബെംഗളൂരു ഗോളി ഗുര്‍പ്രീത് സന്ധുവിന്റെ ജാഗ്രതക്കുറവാണ് ഒഡീഷയുടെ ആദ്യ ഗോള്‍ പിറക്കാന്‍ കാരണം. ബോക്‌സിനു പുറത്തു നിന്ന്  23ാം മിനിറ്റില്‍ മൗറീഷ്യോ എടുത്ത ഫ്രീകിക്ക് സന്ധുവിന്റെ കയ്യിലേക്കാണ്  പറന്നിറങ്ങിയത്. എന്നാല്‍ സന്ധുവിന്റെ കൈകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തുകയായിരുന്നു.ആദ്യഗോളിന്റെ ആത്മവിശ്വാസം കളിയിലുടനീളം ഒഡീഷയ്‌ക്കു മേല്‍ക്കൈ നേടാന്‍ സബായകമായി.

ഒഡീഷയുടെ രണ്ടാം ഗോള്‍  38ാം മിനിറ്റിലായിരുന്നു. വിക്ടര്‍ റോഡ്രിഗസ് വലതു കോര്‍ണറില്‍നിന്ന്  നല്‍കിയ പാസ് ഇടതുവിംഗില്‍ നിന്ന ജെറി ഹെഡ് ചെയ്തു. പോസ്റ്റിലേക്കു പറന്നിറങ്ങിയ പന്ത് ബെംഗളൂരു കളിക്കാര്‍ തട്ടിയകറ്റിയത്   മൗറീഷ്യോയുടെ കാലിലേക്കായിരുന്നു.പിഴയ്‌ക്കാതെ മൗറീഷ്യോ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഇതോടെ ആദ്യ പകുതിയില്‍ രണ്ട്  ഗോളുകള്‍ക്ക് ഒഡീഷ മുന്നിലായി..

രണ്ടാം പകുതിയില്‍ ബെംഗളൂരു എഫ്‌സി കളിക്കാനിറങ്ങിയത് 4 മാറ്റങ്ങളുമായാണ്. രോഹിത് കുമാറിനും ജയേഷ് റാണയ്‌ക്കും പകരം പാബ്ലോ പെരസിനെയും ജൊവാനിച്ചിനെയും ഇറക്കി.  ഒഡീഷ ഈ ഘട്ടത്തില്‍ പ്രതിരോധത്തിലേക്കു വലിഞ്ഞു. പ്രതിരോധക്കോട്ട പൊളിച്ച് അകത്തു കടക്കാന്‍ ബെംഗളൂരുവിനനായില്ല.  ഒഡീഷ മുന്നേറ്റ താരം അനില്‍ ജാദവ് ബെംഗളൂരുവിന്റെ ശിവശക്തിയെ 83ാം മിനിറ്റില്‍ ബോക്‌സില്‍ വീഴ്‌ത്തിയതിന് ബെംഗളൂരുവിനു കിട്ടിയ പെനാല്‍റ്റി കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോളാക്കിയതോടെ സ്‌കോര്‍ 2-1 എന്ന് നിലയിലായി.ഐ എസ്് എല്‍ ഫൈനലില്‍ എടികെയോടും ബെംഗളൂരു തോറ്റിരുന്നു.

Tags: സൂപ്പര്‍ കപ്പ്footballഒഡീഷബെംഗളൂരു എഫ് സി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ എ.നജ്മുദ്ദീന്‍ അന്തരിച്ചു

News

മെസി എത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍, നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നെന്ന് സ്‌പോണ്‍സര്‍,ആശയക്കുഴപ്പം

Kerala

ലയണല്‍ മെസി കേരളത്തിലേക്കില്ല, അര്‍ജന്റീന ഫുട്ബാള്‍ ടീമും വരില്ല

Kerala

വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേ ഐ.എം വിജയന് സ്ഥാനക്കയറ്റം; നിയമനം സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച്

Football

കലിംഗ സൂപ്പര്‍ കപ്പ്: അങ്കത്തിനൊരുങ്ങി ഗോകുലം കേരള

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies