Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പരിപാലിക്കണം ഈ പൈതൃക സമ്മാനം

'ഹരിപ്പാട് വേലായുധസ്വാമിയുടെ ക്ഷേത്രത്തിലേക്ക് കടന്നുവരുന്ന ഏതൊരാള്‍ക്കും ഇവിടെയുള്ള കൂത്തമ്പലം വല്ലാത്ത അനുഭൂതികളുര്‍ത്തുന്നു. പൈതൃക സമ്പത്തുകളെപ്പറ്റി ഗവേഷണം നടത്തുന്നവര്‍ക്കും ആദ്ധ്യാത്മിക അന്തസത്തയുടെ അടിവേരുകള്‍ അന്വേഷിക്കുന്നവര്‍ക്കും ഇവിടെയുള്ള കാഴ്ചകള്‍ വളരെയധികം അത്ഭുതമുണര്‍ത്തുന്നവ തന്നെയാണ്.'

Janmabhumi Editorial Desk by Janmabhumi Editorial Desk
Apr 24, 2023, 06:43 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

സുരേഷ് മണ്ണാറശാല  

ഹരിപ്പാട് കൂത്തമ്പലത്തിന്റെ മേല്‍ക്കൂരയില്‍ എല്ലാ ഭാഗത്തും പൂക്കളും മൊട്ടുകളും വള്ളിപ്പടര്‍പ്പുകളുമൊക്കെ മനോഹരമായി ശില്‍പ്പവേല നടത്തിയിട്ടുണ്ട്. തെക്കുഭാഗത്ത് ശ്രീകൃഷ്ണ ലീലകളും പടിഞ്ഞാറ് സുബ്രഹ്മണ്യന്‍, ശിവന്‍, പാര്‍വ്വതി, ഗണപതി എന്നീ ദേവതകളെയും ഗരുഡന്‍, മയില്‍, കുതിര, ഐരാവതം തുടങ്ങിയ ദേവവാഹനങ്ങളെ വടക്കുഭാഗത്തും ചിത്രീകരിച്ചിട്ടുണ്ട്.  

എണ്‍പത്തിമൂന്ന് താഴികക്കുടങ്ങളുടെ ആകൃതിയിലുള്ള ശില്‍പ്പങ്ങള്‍ തലകീഴായി ഘടിപ്പിച്ചിട്ടുണ്ട്. ചുറ്റുമുള്ള ഇരുപത്തിനാല് കരിങ്കല്‍ തൂണുകള്‍ക്കിടയില്‍ തടികൊണ്ട് വിലങ്ങനെ അഴികള്‍ പണിതു ചേര്‍ത്തിരിക്കുന്നു. എല്ലാ കരിങ്കല്‍തൂണുകളിലും സാലഭഞ്ജികാ ശില്‍പ്പങ്ങളുണ്ട്. മൂലകളിലുള്ള തൂണുകളുടെ പുറത്തേക്കു കാണുന്ന ഇരുവശങ്ങളിലും ഇതേപോലെ സാലഭഞ്ജികകളുണ്ട്. കരിങ്കല്ലിലാണ് അധിഷ്ഠാനം  പൂര്‍ണ്ണമായി സ്ഥാപിച്ചിട്ടുള്ളത്.  

വടക്കുഭാഗത്ത് വിസ്താരത്തിലുള്ള വാതിലും സോപാനവുമുണ്ട്. പടിഞ്ഞാറ് ഭാഗത്ത് വാതിലിലൂടെ ഇരുവശങ്ങളിലേക്കും ഇറങ്ങത്തക്ക രീതിയിലുള്ള പടികളാണ് സജ്ജീകരിച്ചിരിച്ചിരിക്കുന്നത്. ഇതിന്റെ പടിഞ്ഞാറുഭാഗത്തായി കരിങ്കല്ലില്‍ കൊത്തിയ മനോഹരമായ രണ്ട് ശില്‍പ്പങ്ങളുണ്ട്. ഇവ അടുത്തിടെ പെയിന്റുചെയ്ത് വികലമാക്കിയിരിക്കുന്നതായി കാണാം. ഹരിപ്പാട് ക്ഷേത്രത്തിന് അഗ്നിബാധയുണ്ടായത് 1921ലാണെന്ന് ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ആ അഗ്നിബാധയെ അതിജീവിച്ചത് കൂത്തമ്പലം മാത്രമാണെന്നുള്ള സത്യം പഴമയുടെ ശേഷിപ്പുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നു.

ഹരിപ്പാട് വേലായുധസ്വാമിയുടെ ക്ഷേത്രത്തിലേക്ക് കടന്നുവരുന്ന ഏതൊരാള്‍ക്കും ഇവിടെയുള്ള കൂത്തമ്പലം വല്ലാത്ത അനുഭൂതികളുര്‍ത്തുന്നു. പൈതൃക സമ്പത്തുകളെപ്പറ്റി ഗവേഷണം നടത്തുന്നവര്‍ക്കും ആദ്ധ്യാത്മിക അന്തസത്തയുടെ അടിവേരുകള്‍ അന്വേഷിക്കുന്നവര്‍ക്കും ഇവിടെയുള്ള കാഴ്ചകള്‍ വളരെയധികം അത്ഭുതമുണര്‍ത്തുന്നവ തന്നെയാണ്.

ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കു ആദ്ധ്യാത്മികതയ്‌ക്ക് മുകളില്‍ വര്‍ണപ്പൊലിമകള്‍ തീര്‍ക്കുമ്പോള്‍ ക്ഷേത്ര പുനരുദ്ധാരണത്തിനും പൈതൃക സമ്പത്തായ കൂത്തമ്പലത്തിന്റെ സംരക്ഷണത്തിനും ആരും പ്രാധാന്യം നല്‍കിക്കാണുന്നില്ലയെന്നത് ദയനീയമായ കാഴ്ചയാണ്. പുതിയ നിര്‍മ്മിതിയില്‍ ആകര്‍ഷകത്വം വര്‍ദ്ധിപ്പിക്കാമെന്നുള്ള വാക്ചാതുര്യത്തില്‍ മയങ്ങി കച്ചവടലോബികള്‍ പഴമയെ തൂത്തെറിഞ്ഞ് അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഹരിപ്പാട് ക്ഷേത്രവും ഒട്ടും വിമുക്തമല്ല എന്നു പറയേണ്ടിയിരിക്കുന്നു. ചരിത്രപ്രസിദ്ധമായ ഹരിപ്പാടിന്റെ കൂത്തമ്പലം അതേപടി നവീകരിച്ച് നിലനിര്‍ത്തേണ്ടത് വരുംതലമുറകള്‍ക്ക് നാം നല്‍കേണ്ട പാരമ്പര്യ സമ്മാനമാണ്. അതിനായി ഈ ഉത്സവവേളയില്‍ പുതിയ ചിന്താധാരകള്‍ ഉണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.  

(അവസാനിച്ചു)

Tags: keralaTemple Landഹിന്ദുമതംKoothambalam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

Kerala

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

പുതിയ വാര്‍ത്തകള്‍

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം; ഹൈക്കോടതി അപ്പീലിൽ വിധി വരുന്നതു വരെ ശിക്ഷാവിധിയും സുപ്രീംകോടതി മരവിപ്പിച്ചു

പാർലമെന്റ് സുരക്ഷാ വീഴ്ച കേസ് : രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം ഒരുങ്ങുന്നു; ശ്രീകോവിലും കൊടിമരവും ശീവേലിപ്പുരയും നിർമിക്കുന്നത് കേരളത്തില്‍

സ്വച്ഛതാ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കോട്ടയത്ത് നിര്‍വഹിക്കുന്നു

മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിന് സ്വച്ഛതാ പഖ്‌വാഡ: കുട്ടികള്‍ക്ക് സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സുരേഷ് ഗോപി

അർജന്റീനയടക്കം അഞ്ച് രാജ്യങ്ങൾ സന്ദർശിക്കാൻ യാത്ര തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ;   ബ്രസീലിലെ ബ്രിക്സ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും

ദശലക്ഷക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങൾ കൈമാറി ; ട്രംപ് ഭരണകൂടത്തിനെതിരെ പരാതിയുമായി സംസ്ഥാനങ്ങൾ

ജന്മഭൂമി, കേസരി എന്നിവ പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ് നായക് മോഹന്‍ദാസ് ബില്‍ഡിങ്‌, പുത്തൂര്‍മഠം ചന്ദ്രന്‍

മാധ്യമ സ്വാതന്ത്ര്യം തടവറയില്‍; കുനിയാന്‍ പറഞ്ഞപ്പോള്‍ നിവര്‍ന്നു നിന്നത് ജന്മഭൂമി മാത്രം

പി.വി.കെ. നെടുങ്ങാടി, പി. നാരായണന്‍

1975 ജൂലൈ 2; ആ ക്രൂരതയ്‌ക്ക് അമ്പതാണ്ട്, ജന്മഭൂമി അടച്ചുപൂട്ടി, പത്രാധിപർ അറസ്റ്റിൽ

ജൂലൈ 5ന് മഹാദുരന്തമോ? ഭീതി പരത്തി പുതിയ ബാബ വാംഗയുടെ പ്രവചനം, പിന്നാലെ 500ഓളം ഭൂചലനങ്ങൾ: ജപ്പാനിൽ ഭീതി, യാത്രകൾ റദ്ദാക്കി വിനോദസഞ്ചാരികൾ

എഐസിസി മുൻ അംഗം എന്‍ കെ സുധീര്‍ ബിജെപിയിലേക്ക്: ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies