Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബസവേശ്വരന്റെ ‘അനുഭവമണ്ഡപം’

ലോകത്ത് ജനാധിപത്യത്തിന്റെ അടിസ്ഥാനശില പാകിയ ബസവേശ്വരന്റെ ജന്മദിനമാണിന്ന്. സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും സോഷ്യലിസ്റ്റ് ചിന്തകള്‍ പ്രചരിപ്പിക്കുകയും, അത് പ്രവൃത്തി പഥത്തില്‍ കൊണ്ടുവരികയും ചെയ്ത ബസവേശ്വരന്റെ വചനങ്ങള്‍ക്ക്, മറ്റെന്നത്തേക്കാളും ഇന്ന് പ്രസക്തിയുണ്ട്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Apr 23, 2023, 10:04 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

അനീഷ് എന്‍. പിള്ള

ലോകത്ത് ജനാധിപത്യത്തിന്റെ അടിസ്ഥാനശില പാകിയ ബസവേശ്വരന്റെ ജന്മദിനമാണിന്ന്. സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും സോഷ്യലിസ്റ്റ് ചിന്തകള്‍ പ്രചരിപ്പിക്കുകയും, അത് പ്രവൃത്തി പഥത്തില്‍ കൊണ്ടുവരികയും ചെയ്ത ബസവേശ്വരന്റെ വചനങ്ങള്‍ക്ക്, മറ്റെന്നത്തേക്കാളും ഇന്ന് പ്രസക്തിയുണ്ട്.

ശൈവ-ബ്രാഹ്മണദമ്പതികളുടെ മകനായി ജനിച്ച ബസവേശ്വരന്‍, തന്റെ സഹോദരിക്ക് ഉപനയന കര്‍മ്മം നിഷിദ്ധമാണെന്നറിഞ്ഞതിനെ തുടര്‍ന്ന്, തന്റെ സഹോദരിക്ക് നിഷേധിക്കുന്ന ഒരു ചടങ്ങും തനിക്കാവശ്യമില്ല എന്ന് പറഞ്ഞ് സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആദ്യ മുദ്രാവാക്യം ഉയര്‍ത്തി. സ്ത്രീയും  

പുരുഷനും വ്യത്യസ്തരല്ലെന്നും, പുരുഷന് ലോകത്തുള്ള എല്ലാ അവകാശങ്ങളും സ്ത്രീയും അര്‍ഹിക്കുന്നതാണെന്നും ഉദ്‌ഘോഷിച്ച് സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആദ്യ

പോരാട്ടത്തിനും തുടക്കം കുറിച്ചു.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ സമൂഹത്തില്‍ നിലനിന്നിരുന്ന അയിത്തത്തിനും യാഥാസ്ഥിതിക ചിന്തകള്‍ക്കും എതിരായുള്ള ആദ്യ സമരത്തിനു, നായകനാകാന്‍ ബസവേശ്വരനു കഴിഞ്ഞു. വിദ്യാഭ്യാസത്തിനു അവകാശമില്ലാത്ത, അകറ്റി  

നിര്‍ത്തപ്പെട്ട പന്ത്രണ്ടാം നൂറ്റാണ്ടിലെ ജനതയെ കൈപിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ബസവേശ്വരന്‍ കൊണ്ടുവന്നു. അവര്‍ക്ക് വിദ്യാഭ്യാസം, ജനാധിപത്യ ബോധം, വ്യക്തിത്വവികസനം, തൊഴില്‍ സംസ്‌കാരം തുടങ്ങിയവ ബസവേശ്വരന്‍ പകര്‍ന്നു നല്‍കി. ഇതിനായി അദ്ദേഹം രൂപം നല്‍കിയ വേദിക്ക് ‘അനുഭവമണ്ഡപ’മെന്നു പേരിട്ടു. യാഥാസ്ഥിതികര്‍ക്ക്, ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനപ്പുറം സമൂഹത്തില്‍ മാറ്റങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. തങ്ങള്‍ ബ്രാഹ്മണര്‍ക്കു താഴെയല്ലെന്നും എല്ലാവരും തുല്യരാണന്നും ആരും ഉന്നതകുലജാതരല്ലെന്നും, തൊഴില്‍, ജന്മം ഇവയുടെ അടിസ്ഥാനത്തില്‍ മനുഷ്യനെ വേര്‍തിരിച്ചു കാണുന്നത് ശരിയല്ലെന്നും അദ്ദേഹം വാദിച്ചു. യുക്തിക്കും ബോധത്തിനും നിരക്കുന്ന ചിന്തകള്‍ അദ്ദേഹം ജനതക്ക് പകര്‍ന്നു നല്‍കി.

ചെരുപ്പു കുത്തിയും, കുശവനും, കര്‍ഷകനും പുരോഹിതനും, ക്ഷുരകനും, അധ്യാപകനും , സ്ത്രീ പുരുഷ ഭേദമെന്യേ അനുഭവമണ്ഡപത്തില്‍ അംഗങ്ങളായിരുന്നു. അവര്‍ വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും, പഠിക്കുകയും തുല്യരായി ജീവിക്കുകയും ചെയ്തു. തങ്ങള്‍ പഠിച്ചതും ചര്‍ച്ചയിലുടെ കണ്ടെത്തിയതുമായ ചിന്തകള്‍ സാധാരണ ജനങ്ങള്‍ക്കു മനസിലാക്കാന്‍ കഴിയുന്നതരത്തില്‍ വചനങ്ങളായി പകര്‍ന്നു നല്‍കി. ഗദ്യരൂപത്തിലുള്ള ചെറിയ കവിതകള്‍ ആയിരുന്നു വചനങ്ങള്‍. ബസവേശ്വരന്റെയും അനുയായികളുടെയും പ്രചരണങ്ങളിലൂടെ ഒട്ടേറെ മാറ്റങ്ങള്‍ സമുഹത്തില്‍ കൊണ്ടുവരാന്‍ വചനങ്ങള്‍ സഹായകരമായി.

മിശ്രവിവാഹം. വിധവ കളുടെ പുനര്‍ വിവാഹം, വേശ്യകളെ തൊഴിലില്‍ നിന്നും തിരിച്ചു കൊണ്ടുവന്നു സന്മാര്‍ഗ്ഗത്തിലുടെ മുന്‍ നിരയില്‍ എത്തിക്കുക എന്നിവയൊക്കെ ബസവണ്ണയുടെ ലക്ഷ്യങ്ങള്‍ ആയിരുന്നു. ബസവന്‍ പറഞ്ഞെതെല്ലം പ്രവൃത്തി പഥത്തില്‍ കൊണ്ടുവന്നു എന്നതാണ് ശ്രദ്ധേയം. മിശ്രവിവാഹത്തെപ്പറ്റി പറയുകയല്ല മറിച്ച് നടത്തി കാണിക്കുവാന്‍ നേതൃത്വം നല്‍കി. ഇത് പന്ത്രണ്ടാം നൂറ്റാണ്ടിലെ യാഥാസ്ഥിതികര്‍ക്കും, സവര്‍ണര്‍ക്കും താങ്ങാന്‍ കഴിയുന്നതനുമപ്പുറമായിരുന്നു.

ഒരു തൊഴില്‍, മറ്റൊന്നിനേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ലെന്നും എല്ലാ തൊഴിലും മാന്യമാണെന്നും അദ്ദേഹം പഠിപ്പിച്ചു. അധ്യാപകനും, ക്ഷുരകനും, ചെരുപ്പു കുത്തിയും എല്ലാവരും തന്റെ ജീവിതത്തിനാവശ്യമായവ സ്വയം കണ്ടെത്തണമെന്നും, അധികം വരുന്നവ ഇല്ലാത്തവനു നല്‍കണം എന്നുമുള്ള കായക ദാസോ ഹ സിദ്ധാന്തം അദ്ദേഹം പ്രചരിപ്പിച്ചു

ബസവേശ്വരന്റെ കാലഘട്ടം ഇരുള്‍ നിറഞ്ഞതായിരുന്നു. അവിടെ വെളിച്ചം പകരാന്‍ ആദ്യം തയ്യാറായ വിപ്ലവ കാരിയായ സംന്യാസിയായിരുന്നു അദ്ദേഹം.

ബസവേശ്വരന്റെ വെങ്കല പ്രതിമ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്‍പില്‍ സ്ഥാപിച്ചിട്ടുണ്ട്. ലണ്ടനില്‍ അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.  

(അഖില കേരള വീരശൈവ മഹാസഭ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

Tags: സോഷ്യലിസംബസവേശ്വരന്‍hinduകന്നഡ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ പോലീസ് ഗുണ്ടാ പണിയും തുടങ്ങിയോ? മുർഷിദാബാദ് കലാപ ഇരകളായ സ്ത്രീകളുടെ ക്യാമ്പിൽ കടന്നു കയറി അക്രമം : സമൻസ് അയച്ച് ദേശീയ വനിതാ കമ്മീഷൻ

India

പഹൽഗാം ഭീകരാക്രമണത്തിൽ മനം നൊന്ത് ഇസ്ലാം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു ; മധ്യപ്രദേശിലും ഹിന്ദു മതം സ്വീകരിച്ച് മുസ്ലീം യുവാവ്

India

‘പൂർവ പിതാക്കൻമാരുടെ വിശ്വാസത്തിലേക്ക് മടങ്ങുന്നു’- മുസ്ലീം കുടുംബത്തിലെ എട്ടുപേർ ഹിന്ദുമതം സ്വീകരിച്ചു

India

പഹൽഗാമിൽ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയപ്പോഴും റോബർട്ട് വാദ്രയുടെ പ്രസ്താവന മുസ്ലീം ലീഗിന് അനുസ്മരിപ്പിക്കുന്നത് : പരാതിയുമായി അഭിഭാഷക രംഗത്ത്

Vicharam

മെയ് 2 – മാറാട് ബലിദാന ദിനം; ഭീകരവിരുദ്ധദിനം, താലൂക്ക് കേന്ദ്രങ്ങളിൽ ജനജാഗ്രത സമ്മേളനം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍, റൂട്ട് മാപ്പ് പുറത്തുവിട്ടു.സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

സേ പരീക്ഷ മേയ് 28 മുതല്‍, പരീക്ഷ ഫലം ജൂണ്‍ അവസാനം, എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം 99.5

അരുതേ , ഇനിയും ഉപദ്രവിക്കരുതേ ; പാകിസ്ഥാൻ സാമ്പത്തികമായി പിന്നിലാണ് ; ജീവിക്കാൻ അനുവദിക്കണം ; മെഹബൂബ മുഫ്തി

മണ്ണില്ലാതെ അല്‍പം മാത്രം വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോപോണിക് രീതിയിലൂടെ വളര്‍ത്തുന്ന ഹൈബ്രിഡ് കഞ്ചാവ് (ഇടത്ത്) മുറിക്കുള്ളില്‍ കൃത്രിമമായി വെളിച്ചവും കാറ്റും വെള്ളവും നല്‍കി ഹൈബ്രിഡ് കഞ്ചാവ് വളര്‍ത്തുന്നു (വലത്തുന്നു)

കേരളത്തിന് തലവേദനയാകുന്ന ഹൈബ്രിഡ് കഞ്ചാവ് എന്താണ്?

ബലൂചിസ്ഥാനിൽ നമ്മുടെ സൈനികർ കുടുങ്ങിക്കിടക്കുന്നു , ഷെഹ്ബാസ് ഇതൊന്നും അറിയുന്നില്ലേ ? പാർലമെൻ്റിൽ നാണം കെട്ട് പാക് പ്രധാനമന്ത്രി

വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍, ജമ്മു, പത്താന്‍കോട്ട്, ഉറി, സാമ്പാ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies