Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ജഗദംബ’യെ തിരികെ ഭാരതത്തിലേക്ക് എത്തിക്കാന്‍ ശ്രമം; ഛത്രപതി ശിവജിയുടെ ഉടവാള്‍ യുകെയില്‍ നിന്ന് എത്തുന്നത് കിരീടധാരണത്തിന്റെ 350ാം വാര്‍ഷികത്തില്‍

നിരവധി വജ്രങ്ങളും മാണിക്യങ്ങളും പതിച്ച വാള്‍, അന്നത്തെ വെയില്‍സ് രാജകുമാരനും പിന്നീട് എഡ്വേര്‍ഡ് ഏഴാമന്‍ രാജാവുമായ ആല്‍ബര്‍ട്ട് എഡ്വേര്‍ഡിന് 1875-76ലാണ് ശിവാജി നാലാമന്‍ വാള് സമ്മാനിച്ചത്. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നിന്ന് വാള്‍ വാങ്ങുന്നതിനായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2023, 10:06 pm IST
inIndia

ന്യൂദല്‍ഹി: ഹിന്ദു സമ്രാജ്യദിനത്തില്‍ ഛത്രപതി ശിവജിയുടെ ഉടവാളായ ‘ജഗദംബ’യെ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി മഹാരാഷ്‌ട്ര സാംസ്‌കാരിക വകുപ്പ് മന്ത്രി സുധീര്‍ മുംഗന്തിവാര്‍ പറഞ്ഞു. മറാത്ത സമ്രാജ സ്ഥാപനത്തിന്റെയും ശിവജിയുടെ കിരീടോധാരണത്തിന്റെ 350ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

നിരവധി വജ്രങ്ങളും മാണിക്യങ്ങളും പതിച്ച വാള്‍, അന്നത്തെ വെയില്‍സ് രാജകുമാരനും പിന്നീട് എഡ്വേര്‍ഡ് ഏഴാമന്‍ രാജാവുമായ ആല്‍ബര്‍ട്ട് എഡ്വേര്‍ഡിന് 1875-76ലാണ് ശിവാജി നാലാമന്‍ വാള് സമ്മാനിച്ചത്. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നിന്ന് വാള്‍ വാങ്ങുന്നതിനായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തേക്കാണ് വാള്‍ രാജ്യത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് കേന്ദ്രം ഉറപ്പ് നല്‍കിയെന്നും അദേഹം പറഞ്ഞു. ഇതിനായി യുകെയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ മെയ് മാസത്തില്‍ ലണ്ടന്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് മന്ത്രി.

ഇക്കാര്യത്തില്‍ ഞാന്‍ വ്യക്തിപരമായി യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെ സമീപിക്കും. ശിവാജി മഹാരാജിന്റെ കരശ്പര്‍ശം വീണ വാള്‍ നമ്മുക്ക് അമൂല്യമാണ്. ഒരു വര്‍ഷമെങ്കിലും മഹാരാഷ്‌ട്രയില്‍ വാള്‍ സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്. 2024ല്‍ ശിവാജിയുടെ പട്ടാഭിഷേകത്തിന്റെ 350ാം വാര്‍ഷികം ആഘോഷിക്കാന്‍ ജഗദംബ വാള്‍ തിരികെ ലഭിച്ചാല്‍ അത് അഭിമാനത്തിന്റെ നിമിഷമായിരിക്കും. വാള്‍ കിട്ടിയാല്‍, ആ പ്രത്യേക ദിവസത്തിനായി സംസ്ഥാനത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

1674 ജൂണ്‍ ആറിനാണ് റായ്ഗഡ് കോട്ടയില്‍ വെച്ച് ശിവാജി തന്റെ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി കിരീടമണിഞ്ഞത്. അദ്ദേഹത്തിന് ‘ഭവാനി’, ‘ജഗദംബ’, ‘തുള്‍ജ’ എന്നിങ്ങനെ മൂന്ന് വാളുകള്‍ ഉണ്ടായിരുന്നുവെന്നാണ് ചരിത്രം. യുദ്ധ വാളുകളായ ഭവാനിയും തുള്‍ജയും യഥാക്രമം സത്താറയിലും സിന്ധുദുര്‍ഗ് കോട്ടയിലുമാണ്. എന്നാല്‍ ഉടവാളായ ജഗദംബ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പരിധിയിലുള്ള സെന്റ് ജെയിംസ് കൊട്ടാരത്തിലാണ്. വാള്‍ തിരികെ കൊണ്ടുവരാനുള്ള ആദ്യ ശ്രമം സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധര തിലകാണ് നടത്തിയത്. സ്വാതന്ത്ര്യാനന്തരം, മഹാരാഷ്‌ട്രയിലെ ആദ്യ മുഖ്യമന്ത്രി യശ്വന്ത്‌റാവു ചവാന്‍ ഉള്‍പ്പെടെ നിരവധി മുഖ്യമന്ത്രിമാര്‍ ഇതിനായി ശ്രമിച്ചിട്ടുണ്ട്.

Tags: മഹാരാഷ്ട്രChatrapati Shivaji Maharajindia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.