Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീവ്രവാദബന്ധം തള്ളിക്കളയാനാവില്ല; അന്വേഷണം കേരളത്തില്‍ ഒതുങ്ങില്ല; ഏലത്തൂര്‍ ട്രെയിന്‍ തീവയ്‌പ് കേസ് എന്‍ഐഎയ്‌ക്ക് കൈമാറിയേക്കും

ഏലത്തൂര്‍ ട്രെയിന്‍ തീവയ്‌പ് കേസ് സംബന്ധിച്ച് എന്‍ ഐഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഷാരൂഖ് സെയ്ഫിയുടെ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്നും കേരളത്തില്‍ മാത്രമായി അന്വേഷണം ഒതുക്കാനാകില്ലെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2023, 10:15 pm IST
in India

ന്യൂദല്‍ഹി: ഏലത്തൂര്‍ ട്രെയിന്‍ തീവയ്‌പ് കേസ് സംബന്ധിച്ച് എന്‍ ഐഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഷാരൂഖ് സെയ്ഫിയുടെ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്നും കേരളത്തില്‍ മാത്രമായി അന്വേഷണം ഒതുക്കാനാകില്ലെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഇതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേസന്വേഷണം എന്‍ ഐഎയ്‌ക്ക് വിടുമെന്ന് ഏതാണ്ടുറപ്പായി. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകും.  

ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഷാരൂഖ് സെയ്ഫി ദല്‍ഹിയില്‍ നിന്നും ഷൊര്‍ണ്ണൂരിലാണ് വണ്ടി ഇറങ്ങിയത്. തീവെയ്‌ക്കാനുള്ള പെട്രോള്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ തൊട്ടടുത്ത പെട്രോള്‍ ബങ്കില്‍ നിന്നും വാങ്ങുന്നതിന് പകരം കുറെക്കൂടി അകലെയുള്ള മറ്റൊരു പെട്രോള്‍ ബങ്കില്‍ നിന്നാണ് വാങ്ങിയത്. ഇതിനായി ഷാരൂഖ് സെയ്ഫിയെ പെട്രോള്‍ ബങ്കിലേക്ക് കൊണ്ടുപോവുകയും തിരികെ കൊണ്ടുവരികയും ചെയ്ത ഓട്ടോക്കാരനെ കണ്ടെത്തിയിട്ടുള്ളതായി പറയുന്നു.  

തീവണ്ടിയിലെ ബോഗിയില്‍ തീവെച്ചതിന് ശേഷം ഇദ്ദേഹം അതേ തീവണ്ടിയില്‍ പോവുകയും കണ്ണൂരില്‍ തീവണ്ടിയിറങ്ങി പകല്‍ ഒളിച്ചിരിക്കുകയും ചെയ്തു. ഇതിനെല്ലാം ഷാരൂഖ് സെയ്ഫിയ്‌ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു.  

ഷാരൂഖ് സെയ്ഫി നടത്തിയ ചാറ്റുകള്‍, ബാങ്ക് അക്കൗണ്ടിലെ വിശദാംശങ്ങള്‍, മൊബൈല്‍ ഫോണ്‍ വഴി നടത്തിയ ആശയവിനിമയങ്ങള്‍ എന്നിവയെല്ലാം മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു. എന്തുകൊണ്ട് ഷാരൂഖ് കേരളം തന്നെ തെരഞ്ഞെടുത്തു? ഇദ്ദേഹത്തിന് കേരളത്തില്‍ ആരൊക്കെയുമായി ബന്ധങ്ങളുണ്ട്? ഇയാളെ കേരളത്തില്‍ സഹായിക്കുന്നത് ആരൊക്കെ? -ഇതിനെല്ലാം ഉത്തരങ്ങള്‍ കണ്ടെത്തണം. കേരള പൊലീസ് അവരുടെ ചില റിപ്പോര്‍ട്ടുകള്‍ എന്‍ഐഎയ്‌ക്ക് കൈമാറിയിട്ടുണ്ട്. ദല്‍ഹി പൊലീസ്, മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്ക്വാഡ് എന്നിവയുമായി എന്‍ഐഎ സംസാരിച്ചിട്ടുണ്ട്.  

താന്‍ തനിയെ അപ്പോള്‍ തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ചെയ്ത കുറ്റകൃത്യമെന്ന ഷാരൂഖ് സെയ്ഫിയുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാനാവില്ല. കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് കേരളത്തില്‍ വന്ന് ഇയാള്‍ ഈ അതിക്രമം കാണിച്ചത്. പ്രതിക്ക് നിരവധി പേരുടെ സഹായം ലഭിച്ചതായി തന്നെ എന്‍ ഐഎ സംശയിക്കുന്നു.  മഹാരാഷ്‌ട്രയില്‍ രത്നഗിരിയില്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടത് ആംബുലന്‍സ് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പിച്ചിട്ടാണെന്നത് പ്രതിയുടെ അനായാസം കുറ്റകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥയാണ് വെളിപ്പെടുത്തുന്നത്. 

Tags: ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്കേന്ദ്ര ആഭ്യന്തരമന്ത്രാലയംഷാരുഖ് സൈഫികേസ്മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ്ദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എകേരള പോലീസ്തീവണ്ടിദല്‍ഹി പോലീസ്അന്വേഷണംതീവ്രവാദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.