Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫണ്ട് എത്തിക്കാന്‍ കുഴല്‍പ്പണവഴി ശക്തമാക്കി പിഎഫ്ഐ; കേന്ദ്രം യുഎഇ, പിന്നില്‍ മലയാളികള്‍; എന്‍ഐഎയ്‌ക്ക് വിശദാംശങ്ങള്‍ ലഭിച്ചത് ഭീകരരെ ചോദ്യം ചെയ്തതോടെ

കേരളത്തിലും കര്‍ണാടകയിലും വലിയ തോതില്‍ ഹവാലയായി പണം വരുന്നുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി. ബിഹാറിലെ ഫുല്‍വാരി ഷെരീഫ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്, തെക്കേയിന്ത്യ കേന്ദ്രീകരിച്ച് നടക്കുന്ന ഇവരുടെ വന്‍ കുഴല്‍പ്പണ റാക്കറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലേക്ക് തെക്കേയിന്ത്യയില്‍ എത്തിച്ചാണ് പണം കൈമാറുന്നത്.

Janmabhumi Online by Janmabhumi Online
Mar 10, 2023, 10:01 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: രാജ്യവിരുദ്ധ, ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് കുഴല്‍പ്പണ വഴി ഉഷാറാക്കുന്നു. കഴിഞ്ഞ ദിവസം പിടിയിലായ കാസര്‍കോട് സ്വദേശി കെ.എം. ആബിദ് അടക്കമുള്ള അഞ്ച് ഭീകരരെ ചോദ്യം ചെയ്തതോടെയാണ് ഇതിന്റെ വിശദാംശങ്ങള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചത്.  

കേരളത്തിലും കര്‍ണാടകയിലും വലിയ തോതില്‍ ഹവാലയായി പണം വരുന്നുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി. ബിഹാറിലെ ഫുല്‍വാരി ഷെരീഫ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്, തെക്കേയിന്ത്യ കേന്ദ്രീകരിച്ച് നടക്കുന്ന ഇവരുടെ വന്‍ കുഴല്‍പ്പണ റാക്കറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലേക്ക് തെക്കേയിന്ത്യയില്‍ എത്തിച്ചാണ് പണം കൈമാറുന്നത്.

യുഎഇയിലാണ് ഇതിന്റെ കേന്ദ്രം. മലയാളികളാണ് ഇവയ്‌ക്കു പിന്നിലുള്ളതെന്നാണ് സൂചന. പോപ്പുലര്‍ ഫ്രണ്ടിന്റെ ഇന്ത്യയിലെ ഏറ്റവും ശക്തമായ കേന്ദ്രം കേരളമായിരുന്നു. വിലക്കിനു ശേഷം പ്രത്യക്ഷത്തിലുള്ള പ്രവര്‍ത്തനം കുറഞ്ഞുവെങ്കിലും രഹസ്യ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് എന്‍ഐഎയ്‌ക്ക് അറിയാം.  

നിരോധിച്ചെങ്കിലും പിഎഫ്ഐ തങ്ങളുടെ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കുന്നുണ്ടെന്നും ഭീകരപരിശീലനങ്ങള്‍ നല്കുന്നുണ്ടെന്നും ആയുധങ്ങളും മറ്റും ശേഖരിക്കുന്നുണ്ടെന്നുമാണ് എന്‍ഐഎ കണ്ടെത്തിയിട്ടുള്ളത്. ഇതിനു വേണ്ടി കുഴല്‍പ്പണ (ഹവാല) ഇടപാടുകള്‍ അവര്‍ ശക്തമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ കര്‍ണാടകയിലും കാസര്‍കോട്ടും എന്‍ഐഎ വ്യാപകമായ റെയ്ഡ് നടത്തിയാണ് അഞ്ചു പേരെ പിടിച്ചത്.

എട്ടു സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. രേഖകളും ഡിജിറ്റല്‍ തെളിവുകളും അടക്കം എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. കുഴല്‍പ്പണമായി കോടികള്‍ എത്തിക്കുന്നതിന്റെ വ്യക്തമായ രേഖകളാണ് എന്‍ഐഎ പിടിച്ചെടുത്തത്.എന്‍ഐഎ വക്താവ് പറഞ്ഞു. മുഹമ്മദ് സിനാന്‍, സര്‍ഫ്രാസ് നവാസ്, നഖ്ബാല്‍, അബ്ദുള്‍ റഫീഖ് എന്ന കര്‍ണാടക സ്വദേശികളും കാസര്‍കോട് സ്വദേശി ആബിദുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

Tags: keralapfiഹവാലindia
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ എന്ന മഹത്തായ രാജ്യം നൽകിയ പിന്തുണ വിലമതിക്കാനാകാത്തത് : യുദ്ധം അവസാനിപ്പിച്ച ശേഷം ഇന്ത്യയോട് പ്രത്യേകം നന്ദി പറഞ്ഞ് , ജയ് ഹിന്ദ് മുഴക്കി ഇറാൻ

Kerala

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

India

ഇന്ത്യയുമായി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണം ; സൗദി അറേബ്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഷഹബാസ് ഷെരീഫ്

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

Career

രാജ്യത്തെ പ്രമുഖനിര്‍മ്മാണക്കമ്പനികള്‍ കേരളത്തില്‍നിന്നുള്ള എന്‍ജിനിയര്‍മാരെ തേടുന്നു

പുതിയ വാര്‍ത്തകള്‍

ആര്യാടന്‍ ഷൗക്കത്ത് 27ന് സത്യപ്രതിജ്ഞ ചെയ്യും

പൂക്കളുടെ പുസ്തകത്തിന്റെ പേരില്‍ സ്വരാജിന് എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനം

പൊലീസ് വാഹനങ്ങളുടെ സഞ്ചാരം അറിയിക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്, കേസെടുത്ത് പൊലീസ്

എര്‍ദോഗാന്‍ ട്രംപിനൊപ്പം ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍

ട്രംപിന് വിടുപണി ചെയ്യുന്ന എര്‍ദോഗാന്‍; ആദ്യം ഇസ്രയേലിനെ എതിര്‍ത്തു, ട്രംപ് ഇറാനില്‍ ബോംബിട്ടപ്പോള്‍ മിണ്ടാട്ടം; എര്‍ദോഗാന്‍ ഓന്തിനെപ്പോലെ

കമല്‍ഹാസനെ വെച്ച് അഭിനയിപ്പിച്ച് മണിരത്നത്തിന് കൈപൊള്ളി; തഗ് ലൈഫിന്റെ പേരില്‍ മാപ്പ് ചോദിച്ച് മണിരത്നം

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രി

തിരുവനന്തപുരത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനെ സസ്പന്‍ഡ് ചെയ്തു

മുണ്ടക്കൈയിലും ചൂരല്‍ മഴയിലും മഴ ശക്തം: വില്ലേജ് ഓഫീസറെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞു

അത്ഭുതമായി 9 വയസ്സുള്ള പരിധി മംഗലംപള്ളി; പുരാണേതിഹാസങ്ങളെക്കുറിച്ച് എന്തും ചോദിച്ചോളൂ; പച്ചവെള്ളം പോലെ വരും ഉത്തരം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies