Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇത് ഞങ്ങളുടെ ചരിത്രമാണ്. ഞങ്ങള്‍ ജീവിച്ചു തീര്‍ത്ത ചരിത്രം; ഹൃദയം പിളര്‍ക്കുന്ന വേദനയോടെ ശ്രീമതി കെ നായര്‍

പാവുമുണ്ടും, അടിവസ്ത്രവും, കുട്ടി ബ്ലൗസുമെല്ലാം ഇട്ട് വാലിട്ട് കണ്ണെഴുതി നടന്നിരുന്ന, പാട്ടുപാടിയിരുന്ന സുന്ദരിക്കുട്ടിയുടെ ശരീരത്തില്‍ നിന്നും പണ്ടത്തെ കാശുമാലയും, ഏലസ്സും, പൊന്നരഞ്ഞാണവും ആ താടിക്കാരൻ കവർന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2023, 08:54 am IST
in Entertainment

പെരുമണ്ണ: “അച്ഛന്റെ മൂത്ത പെങ്ങൾ 6 വയസ്സുള്ള ദേവയാനിക്കുട്ടി കുത്തേറ്റു വീണത് ഗർഭിണിയായ എന്റെ അച്ഛമ്മയുടെ കണ്മുന്നിലായിരുന്നു. ഞങ്ങളുടെ അമ്പലമായ അയന്ത്രൻ കാവിന്റെ കാട്ടിൽ അച്ഛമ്മയും കുടുംബവും വീടുപേക്ഷിച്ച് ഒളിച്ചിരിയ്‌ക്കുകയായിരുന്നു. അമ്മക്ക് വെള്ളമെടുക്കാൻ പോയതായിരുന്നു ദേവയാനിക്കുട്ടി. കിണ്ടിയുമായി ഓടിവന്ന അവരെ മുടിചുറ്റിപ്പിടിച്ച് കുത്തി മലർത്തി നിലത്തിട്ട് വീണ്ടും ചവിട്ടി കൊന്ന തലയിൽ കെട്ടുകാരൻ ക്ലാരിപുത്തൂരിലുള്ള കണ്ടു പഴക്കമുള്ള ഒരാളായിരുന്നെന്നുവെന്ന് എന്റെ അച്ഛമ്മ ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ പറഞ്ഞു കരയുമായിരുന്നു”. ആറു വയസ്സുകാരിയായ പിഞ്ചു കുഞ്ഞിനെ കുത്തി മലര്‍ത്തിയാണോ ഇവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത് ? ഹൃദയം പിളര്‍ക്കുന്ന വേദനയോടെ ശ്രീമതി കെ നായര്‍ ജന്മഭൂമിയോട് പറഞ്ഞു. 

എന്നേയ്‌ക്കുമായി കുഴിച്ചു മൂടപ്പെടുമായിരുന്ന ഈ ചരിത്രമാണ് രാമസിംഹന്റെ സിനിമയിലൂടെ ഒരു നൂറ്റാണ്ടിനിപ്പുറം കുറച്ചെങ്കിലും വെളിച്ചം കാണുന്നത്. കലാപത്തിലെ ഇരകള്‍ക്ക് നീതി കിട്ടിയില്ല എന്നു മാത്രമല്ല, അന്നത്തെ കുറ്റവാളികള്‍ വെള്ള പൂശപ്പെടുകയും ചെയ്യുന്ന കൊടിയ അനീതിയാണ് നടന്നത്. മാപ്പിളമാരായ അക്രമികള്‍ കൊലയും കൊള്ളയും നടത്തി അനിയന്ത്രിതമായ തേര്‍വാഴ്ച നടത്തുകയായിരുന്നു.

“പണ്ടത്തെ പാവുമുണ്ടും, അടിവസ്ത്രവും, കുട്ടി ബ്ലൗസുമെല്ലാം ഇട്ട് വാലിട്ട് കണ്ണെഴുതി നടന്നിരുന്ന, പാട്ടുപാടിയിരുന്ന സുന്ദരിക്കുട്ടിയുടെ ശരീരത്തില്‍ നിന്നും പണ്ടത്തെ കാശുമാലയും, ഏലസ്സും, പൊന്നരഞ്ഞാണവും ആ താടിക്കാരൻ കവർന്നു. അയാളും കൂട്ടരും ഓടിമറഞ്ഞു. കാലങ്ങൾ കഴിഞ്ഞു. എന്റെ അച്ഛൻ അമ്മയെ വിവാഹം ചെയ്തു. ഇന്നെനിക്ക് 60 വയസ്സ്. ഞങ്ങൾ മൂന്നു മക്കൾ. എനിക്കഞ്ചു വയസ്സും, അനിയത്തിയ്‌ക്ക് നാലു വയസ്സും അനിയന് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതോടെ ധാരാളം പറമ്പുകളും, വലിയ വീടും മുസ്ലിങ്ങള്‍ തുച്ഛമായ 30,000 രൂപക്ക് അച്ഛന്റെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി ഒപ്പിടീച്ചതു കണ്ട ഏക സാക്ഷിയാണ് ഞാൻ”. ശ്രീമതി നായര്‍ പറയുന്നു. 

മാപ്പിള ലഹള എല്ലാ അര്‍ത്ഥത്തിലുമുള്ള വംശഹത്യയായിരുന്നു. ജീവന്‍ നഷ്ടപ്പെടാതെ അവശേഷിച്ചവര്‍ പലയിടത്തായി ചിന്നിച്ചിതറി. പല കുടുംബങ്ങളും അന്യം നിന്നു. കുടുംബ ക്ഷേത്രങ്ങള്‍ നോക്കാന്‍ ആളില്ലാതെ ക്ഷയിച്ചു. കാഫിറുകളുടെ സ്വത്തും ഭൂമിയും കൈയ്‌ക്കലാക്കാന്‍ മതഭ്രാന്ത് മൂത്ത ഒരു വിഭാഗത്തിന് വീണു കിട്ടിയ അവസരമായിരുന്നു ഖിലാഫത്ത്. ലഹളയ്‌ക്കു പിന്നിലെ യഥാര്‍ത്ഥ ചേതോവികാരം തന്നെ അത്തരം കൈയ്യേറ്റത്തിനുള്ള മതവെറിയായിരുന്നു. ബ്രിട്ടീഷുകാരുടെ തുര്‍ക്കി ഇടപെടലൊക്കെ ഒരു നിമിത്തമായിരുന്നു എന്നു മാത്രം.

അന്നത്തെ കലാപത്തിന് നേരിട്ട് സാക്ഷിയായിരുന്ന ആരും തന്നെ ഇന്ന് ജീവിച്ചിരിയ്‌ക്കാന്‍ വഴിയില്ല. എന്നാല്‍ അനുഭവിച്ചവരില്‍ നിന്ന് നേരിട്ട് കേട്ടറിഞ്ഞവര്‍ കുറച്ചു പേരെങ്കിലും ഇപ്പോഴുമുണ്ട്. ശ്രീമതി കെ നായര്‍ അവരില്‍ ഒരാളാണ്. പല അജണ്ടകളോടെയും പിന്നീട് എഴുതി പ്രചരിപ്പിയ്‌ക്കപ്പെട്ട ചരിത്രമല്ല യഥാര്‍ത്ഥ ചരിത്രം എന്ന് അത്തരം വ്യക്തികളോട് സംസാരിയ്‌ക്കുമ്പോള്‍ ബോദ്ധ്യപ്പെടും. അവര്‍ ജീവിയ്‌ക്കുന്ന ചരിത്ര താളുകളാണ്.

Tags: അലി അക്ബര്‍Mappila Lahala1921ലെ മലബാര്‍ കലാപംഹിന്ദു വംശഹത്യപുഴ മുതല്‍ പുഴ വരെരാമസിംഹന്‍1921 പുഴ മുതല്‍ പുഴ വരെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

India

മലബാര്‍ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മൗനം പാലിച്ചു: ജെ.പി. നദ്ദ

Kerala

ബി.ജെ.പിയില്‍നിന്ന് ആരെങ്കിലും വിട്ടുപോകുന്നുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കെ സുരേന്ദ്രന്‍; കലാകാരന്‍മാര്‍ക്ക് നല്‍കുന്നത് മുന്തിയ പരിഗണന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.