Tuesday, May 20, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സഖാക്കള്‍ക്ക് ചിന്ത ജെറോം എങ്ങിനെ ‘നല്ല സഖാവ് എന്തൊക്കെ ജാഗ്രത പുലര്‍ത്തണം’ എന്ന് പഠിപ്പിക്കുമെന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നു

ചിന്ത ജെറോമിനെ ചുറ്റിപ്പറ്റിയുള്ള വിവാദം സിപിഎമ്മിനും ഡിവൈഎഫ് ഐയ്‌ക്കും തലവേദനയാവുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ചില സൂചനകള്‍ പുറത്തുവരുന്നു. പാര്‍ട്ടി അര്‍ഹമായതിനേക്കാള്‍ കൂടുതല്‍ പരിഗണന ചിന്തയുടെ കാര്യത്തില്‍ നല്‍കിയെന്നാണ് പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം പറയുന്നത്. സംഘടനയിലും അധികാരത്തിലും ഒരു പോലെ അംഗീകാരം ലഭിച്ച ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് ചിന്ത.

Janmabhumi Online by Janmabhumi Online
Feb 15, 2023, 09:07 pm IST
in Kerala
ചിന്തയുടെ ബോട്ട് യാത്ര (വലതത്)

ചിന്തയുടെ ബോട്ട് യാത്ര (വലതത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ചിന്ത ജെറോമിനെ ചുറ്റിപ്പറ്റിയുള്ള വിവാദം സിപിഎമ്മിനും ഡിവൈഎഫ് ഐയ്‌ക്കും  തലവേദനയാവുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ചില സൂചനകള്‍ പുറത്തുവരുന്നു. പാര്‍ട്ടി അര്‍ഹമായതിനേക്കാള്‍ കൂടുതല്‍ പരിഗണന ചിന്തയുടെ കാര്യത്തില്‍ നല്‍കിയെന്നാണ് പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം പറയുന്നത്.  സംഘടനയിലും അധികാരത്തിലും ഒരു പോലെ അംഗീകാരം ലഭിച്ച ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് ചിന്ത.  

കഴിഞ്ഞ സമ്മേളനത്തില്‍ ഡിവൈഎഫ് ഐയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ചിന്ത ഉയര്‍ന്നതോടെ പാര്‍ട്ടിയില്‍ ചിന്തയെ ആരും ചോദ്യം ചെയ്യാനില്ലാത്ത നില വന്നു. എന്നാല്‍ ചിന്തയുടെ പ്രസംഗത്തിലെ പോരായ്മകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തിയെങ്കിലും അതൊക്കെ പാര്‍ട്ടി സധൈര്യം നേരിട്ടു. പക്ഷെ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്നും  വൈലോപ്പിള്ളിയുടെ സ്പെല്ലിംഗ് ഇംഗ്ലീഷ് പിഎച്ച് ഡി എടുക്കാനുള്ള പ്രബന്ധത്തില്‍ തെറ്റിച്ചെഴുതിയതും ചില്ലറ നാണക്കേടല്ല പാര്‍ട്ടിക്കുണ്ടാക്കിയത്. പിന്നീട് ബോധി കോമണ്‍സ് എന്ന വെബ് സൈറ്റില്‍ അതേ അക്ഷരപ്പിശകോടുകൂടിയ ലേഖന  ഭാഗം കണ്ടെത്തിയതോടെ ചിന്തയ്‌ക്ക് പ്രതിരോധിക്കാന്‍ കഴിയാതെ വന്നു. .  

പാര്‍ട്ടി സഖാക്കളെ അച്ചടക്കവും  പൊളിറ്റിക്കല്‍ കറക്ട്നെസ്സും പഠിപ്പിക്കുന്ന ചുമതല ചിന്തയ്‌ക്ക് പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ്. പി.കെ. ഗുരുദാസനെപ്പോലുള്ളവര്‍ ഉയര്‍ന്നുവന്ന കൊല്ലം ജില്ലയിലെ നേതാവായ ചിന്ത യാതൊരു കുറ്റബോധവുമില്ലാതെ ആഡംബര റിസോര്‍ട്ടിന്റെ ആനുകൂല്യം പറ്റിയതും വലിയ അസ്വാസ്ഥ്യം പാര്‍ട്ടിതലത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.  ഇത് പാര്‍ട്ടി നയത്തില്‍ നിന്നുള്ള മധ്യവര്‍ഗ്ഗ ചാഞ്ചാട്ടമാണെന്നാണ് ചില സഖാക്കള്‍ പറയുന്നത്. എം.എ. ബേബി ഉള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ ചിന്തയെ സംരക്ഷിക്കാന്‍ കൂടെയുണ്ടെന്നുള്ളതാണ് ചിന്തയുടെ ബലം. കഴിഞ്ഞ ദിവസം ചിന്തയെ പിന്തുണച്ച് വിധു വിന്‍സന്‍റ് എന്ന ഇടത്പക്ഷ ചലച്ചിത്ര സംവിധായിക  കുറിപ്പെഴുതിയതും ചിന്തയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയ്‌ക്കും പാര്‍ട്ടിയുടെ സാംസ്കാരിക മേഖലയിലും ചിന്തയ്‌ക്ക് അനുകൂലമായ അധികാരസംഘം സജീവമാണെന്നതിന്റെ സൂചനയാണ്.  

ഒരു നല്ല സഖാവെങ്ങിനെ ആകണം, എന്തൊക്കെ ജാഗ്രത പുലര്‍ത്തണം എന്നൊക്കെ ക്ലാസെടുക്കുന്ന നേതാവാണ് ചിന്ത. ഇനി എങ്ങിനെ ചിന്തയെക്കൊണ്ട് ഇത്തരം ക്ലാസുകള്‍  എടുപ്പിക്കും എന്ന സംശയവും  പാര്‍ട്ടിക്കുള്ളില്‍ ഇല്ലാതില്ല. കാരണം സ്വന്തം കാര്യത്തില്‍ പാര്‍ട്ടി നയങ്ങളില്‍ നിന്നും ചിന്ത വ്യതിചലിച്ചു. ഇപ്പോഴത്തെ റിസോര്‍ട്ട് വിവാദത്തില്‍ നിന്നും അമ്മയുടെ ചികിത്സയുടെ പേര് പറഞ്ഞാണ് ചിന്ത തലയൂരിയത്. മാത്രമല്ല, മുമ്പുള്ള റിസോര്‍ട്ട് ഉടമയ്‌ക്ക് കിട്ടാത്ത തീരദേശപരിപാലന നിയമം ലംഘിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് എങ്ങിനെ പുതിയ ഉടമസ്ഥന്‍ ഡാര്‍വിന്‍ സംഘടിപ്പിച്ചു എന്നതും സംശയത്തിനിടയാക്കുന്നു. ഇതില്‍ ചിന്തയുടെ അധികാരവും ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. റിസോര്‍ട്ട് ഉടമയും ഭാര്യയും ചിന്തയും എല്ലാം ബോട്ട് യാത്ര നടത്തുന്ന ചിത്രവും ഇവരുടെ അടുപ്പം സൂചിപ്പിക്കുന്ന തെളിവാണ്.  

Tags: എംഎ ബേബിഗവേഷണ വിദ്യാര്‍ത്ഥിഡിവൈഎഫ്ഐcpimചിന്ത ജെറോംഡോക്ടറേറ്റ് ബിരുദപ്രബന്ധ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ പാദസേവ ചെയ്യുന്ന മഹതിയെന്ന് ദിവ്യ അയ്യരെക്കുറിച്ച് മുരളി; പ്രതികരിക്കാതെ ശബരീനാഥന്‍

Kerala

ബാലറ്റ് പേപ്പര്‍: കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി സിപിഎം; ഖാര്‍ഗെയുടെ ആവശ്യം യുക്തി രഹിതമെന്ന് എം എ ബേബി

സിപിഎം മുന്‍എംപി എ സമ്പത്ത് (ഇടത്ത്) കസ്തൂരി (വലത്ത്)
Kerala

മുന്‍ സിപിഎം എംപി എ.സമ്പത്തിന്റെ അനുജന്‍ കസ്തൂരി അനിരുദ്ധ് ഹിന്ദു ഐക്യവേദി ജില്ലാ നേതാവ്

കൊലചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സുരജ്
Kerala

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ പിഎം മനോരാജിനും ബിജെപിയുടെ സൂരജ് വധക്കേസില്‍ ജീവപര്യന്തം; സിപിഎമ്മില്‍ അസ്വാസ്ഥ്യം

Kerala

ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്‌ട്ര നിലവാരത്തിൽ എത്തിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; മന്ത്രിയുടെ ഇംഗ്ലീഷ് വീഡിയോയുമായി ട്രോളന്മാര്‍

പുതിയ വാര്‍ത്തകള്‍

അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ കാണാതായ 3 വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതം

കോഴിക്കോട് പേരാമ്പ്രയില്‍ വിവാഹ വീട്ടില്‍ വന്‍ മോഷണം; 10 ലക്ഷം രൂപ കവര്‍ന്നു

ബോംബാക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിിയിലാക്കാനുള്ള പരക്കം പാച്ചില്‍

ബലൂചിസ്ഥാനില്‍ പാക് സൈനിക കേന്ദ്രത്തില്‍ തീവ്രവാദി ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാനുമായി അടുപ്പമുള്ള സംഘടന

സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കവെ മറിഞ്ഞുവീണതില്‍ കൂട്ടുകാര്‍ കളിയാക്കി: 14 വയസുകാരി ജീവനൊടുക്കി

പാലക്കാട് കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

നെടുമങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ 3 പ്രതികളെ വയനാട് നിന്നും പിടികൂടി

വീട്ടുജോലിക്കാരിയെ20 മണിക്കൂര്‍ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഇന്ത്യക്കാരിയായ പാക് ചാരവനിത ജ്യോതി മല്‍ഹോത്ര (ഇടത്ത്) ജ്യോതി മല്‍ഹോത്ര കോഴിക്കോട് എത്തിയപ്പോള്‍ (വലത്ത്)

പാക് ചാര വനിത ജ്യോതി മല്‍ഹോത്ര കേരളത്തില്‍ എത്തി….ആരൊയെക്കെ കണ്ടു എന്നത് അന്വേഷിക്കുന്നു

ഇടകൊച്ചി ക്രിക്കറ്റ് ടര്‍ഫില്‍ കൂട്ടയടി, 5 പേര്‍ക്ക് പരിക്ക്

ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ വീണ് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies