Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആര്‍എസ്എസ് പഥസഞ്ചലനത്തിന് അനുമതി; പ്രതിഷേധങ്ങളും പഥസഞ്ചലനങ്ങളും ആരോഗ്യകരമായ ജനാധിപത്യത്തിന് അനിവാര്യമെന്ന് ഹൈക്കോടതി

പഥസഞ്ചലനത്തിന് കടുത്ത നിയന്ത്രണങ്ങളോടെ അനുമതി കൊടുത്ത സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയ ജസ്റ്റിസ് ആര്‍. മഹാദേവന്‍, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഈ നിര്‍ദേശം നല്കിയത്.

Janmabhumi Online by Janmabhumi Online
Feb 11, 2023, 10:48 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: സംസ്ഥാനത്തുടനീളം പഥസഞ്ചലനം നടത്താന്‍ ആര്‍എസ്എസിന് അനുമതി നല്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനോടു നിര്‍ദേശിച്ചു. പഥസഞ്ചലനത്തിന് കടുത്ത നിയന്ത്രണങ്ങളോടെ അനുമതി കൊടുത്ത  സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയ ജസ്റ്റിസ് ആര്‍. മഹാദേവന്‍, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഈ നിര്‍ദേശം നല്കിയത്.  

വിജയദശമി, അംബേദ്കര്‍ ജയന്തി, ഗാന്ധിജയന്തി തുടങ്ങിയവയോടനുബന്ധിച്ച് സംസ്ഥാനത്തെ 52 കേന്ദ്രങ്ങളില്‍ പഥസഞ്ചലനത്തിനും പൊതുസമ്മേളനങ്ങള്‍ക്കും ആര്‍എസ്എസ് അനുമതി തേടിയെങ്കിലും ഡിഎംകെ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേയുള്ള ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് നവംബര്‍ നാലിനു പുറപ്പെടുവിച്ച വിധിയില്‍ ഗ്രൗണ്ടുകളിലോ ഹാളുകളിലോ മാത്രമേ പരിപാടികള്‍ നടത്താവൂയെന്ന് നിര്‍ദേശിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്കിയ അപ്പീലിലാണ് പതിവുപോലെ പഥസഞ്ചലനങ്ങള്‍ നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

ഒരു ജനാധിപത്യ സര്‍ക്കാര്‍ പൗരന്മാരുടെ ഭരണഘടനാ ദത്തമായ അഭിപ്രായ, ആവിഷ്‌കാര  സ്വാതന്ത്ര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. പ്രതിഷേധങ്ങളും പഥസഞ്ചലനങ്ങളും ആരോഗ്യകരമായ ജനാധിപത്യത്തിന് അനിവാര്യമാണ്, കോടതി വ്യക്തമാക്കി. ഒരു ക്ഷേമ രാഷ്‌ട്രത്തില്‍ പൗരന്മാരുടെ അവകാശങ്ങളോട് ശത്രുതാ മനോഭാവം പുലര്‍ത്താന്‍ സര്‍ക്കാരിനാകില്ല. ഇനി ആര്‍എസ്എസ് തങ്ങള്‍ക്ക് അനുയോജ്യമായ മൂന്നു തീയതികള്‍ സര്‍ക്കാരിനെ അറിയിക്കണം. ഇതില്‍ ഏതെങ്കിലും ഒരു ദിവസം പഥസഞ്ചലനത്തിന് പോലീസ് അനുമതിയേകണം, ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

രാജ്യത്ത് ആര്‍എസ്എസിന്റെ പഥസഞ്ചലനങ്ങളും സാംഘിക്കുകളും തടഞ്ഞ ഒരേയൊരു സംസ്ഥാനം തമിഴ്‌നാടാണെന്ന് ഹര്‍ജിക്കാരനായ ജി. സുബ്രഹ്മണ്യനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.എല്‍. രാജ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: ആര്‍എസ്എസ്ഹൈക്കോടതിമാര്‍ച്ച്ആര്‍എസ് എസ് റൂട്ട് മാര്‍ച്ച്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

ട്രംപിനോട് തല്ലിപ്പിരിഞ്ഞ് എലോണ്‍ മസ്‌ക് : ഉന്നത ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ചു , സർക്കാർ സാമ്പത്തികഭാരം കൂട്ടുന്നെന്ന് വിമർശനം

സിന്ദൂറിലെ പോരാളി… താരാവാലിയിലെ ശ്രാവണ്‍; ധീരതയുടെ ആദരവിന് വലുതാകുമ്പോള്‍ പട്ടാളക്കാരനാകണം

വിദേശങ്ങളിലടക്കം പ്രധാനമന്ത്രിയെ ശരി തരൂർ പുകഴ്‌ത്തുന്നത് കോൺഗ്രസിന് സഹിക്കുന്നില്ല : കോൺഗ്രസ് നേതാവിന് പൂർണ്ണ പിന്തുണയുമായി കിരൺ റിജിജു

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

19ാമത്തേത് ഗുകേഷിന് മധുരപ്പിറന്നാള്‍….നോര്‍വെ ചെസില്‍ ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയ്‌ക്കെതിരെ ഗുകേഷിന് അട്ടിമറി വിജയം

വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍…

നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍: ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു, തീരുമാനം തൃണമൂൽ യോഗത്തിന് ശേഷം

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies