Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഭരത് ഗോപിയേയും ചെയ്തത്‌ സച്ചിദാനന്ദന്മാരും ചരുവില്‍മാരും ഓര്‍ക്കണം : വിജയകൃഷ്ണന്‍

മോദി പ്രധാനമന്ത്രിപദം സ്വപ്നം കാണുന്നതിനും മുന്‍പേ അവാര്‍ഡ് കിട്ടിയവര്‍ മോദി അധികാരത്തില്‍ വന്നതില്‍ പ്രതിഷേധിച്ച് അവാര്‍ഡുകള്‍ മടക്കുന്നു! മോദി അധികാരത്തിലിരിക്കുമ്പോള്‍ കിട്ടുന്ന അവാര്‍ഡുകള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു

Janmabhumi Online by Janmabhumi Online
Jan 29, 2023, 03:52 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വിലക്കേര്‍പ്പെടുത്തുന്ന സാഹിത്യത്തമ്പുരാക്കന്മാര്‍ക്ക് മറുപടിയുമായി സംവിധായകനും ചലച്ചിത്ര നിരൂപകനുമായ വിജയകൃഷ്ണന്‍. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക് തിരുവനന്തപുരത്ത് നടത്തിയ ഹിന്ദു കോണ്‍്കളേവി പങ്കെടുക്കുന്നവരുടെ സാഹിത്യസൃഷ്ടികളെ റദ്ദു ചെയ്യണമെന്ന  സച്ചിദാനന്ദന്‍, ചരുവില്‍ അശോകന്‍ എന്നിവരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .

ആര്‍ എസ് എസിനു മേലുളള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഭരത് ഗോപിയേയും  റദ്ദ് ചെയ്തവരെ കാലം റദ്ദ് ചെയ്യത് ഒര്‍ക്കണമെന്നും വിജയകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചു

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

      ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന സാഹിത്യകാരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് സച്ചിദാനന്ദന്റെ ആഹ്വാനം.അമേരിക്കയിലെ ഒരു മലയാളിസംഘടന ഏര്‍പ്പാട് ചെയ്ത  സമ്മേളനമാണിത്.അതിനെന്താണ് അയിത്തമെന്ന് എനിക്ക് മനസ്സിലാവുന്നില്ല,മറ്റു മതസംഘടനകള്‍ നടത്തുന്ന സമാനസമ്മേളനങ്ങളില്‍ മാര്‍ക്‌സിസ്‌ററ് മന്ത്രിമാരും ബുദ്ധിജീവികളുമൊക്കെ അഹമഹമികയാ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്.പോയ വര്‍ഷം  ഈ സംഘടനയുടെ അവാര്‍ഡ് നിശ്ചയിച്ച ജൂറിയിലെ അംഗമായിരുന്നു പ്രഭാവര്‍മ്മയെന്ന് കേട്ടു.ഇത്തരം ഫത്വകളെപ്പറ്റി മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടാവുമോ പ്രഭാവര്‍മ്മ ഒഴിഞ്ഞുമാറിയത്?ഫത്വ പുറപ്പെടുവിച്ച സച്ചിദാനന്ദനാകട്ടെ,മതതീവ്രവാദസംഘടനകളുടെ സമ്മേളനങ്ങളില്‍ സ്ഥിരം ക്ഷണിതാവാണെന്നുമാത്രമല്ല,അത്തരം   സംഘടനകള്‍ സ്‌പോണ്‍സര്‍ ചെയ്ത അനേകം ക്യാഷ് അവാര്‍ഡുകള്‍ ഗള്‍ഫ് നാടുകളില്‍ പറന്നുനടന്ന് വാങ്ങിയ ആളാണെന്നും  പാണന്മാര്‍ പാടുന്നത് ഞാനും   കേട്ടിട്ടുണ്ട്.നരേന്ദ്രമോദി അധികാരത്തില്‍ വന്നപ്പോള്‍ സച്ചിദാനന്ദന്റെ  ആഹ്വാനം ചെവിക്കൊണ്ട് പഴയകാല അവാര്‍ഡ് ജേതാക്കള്‍ തങ്ങള്‍ക്കു കിട്ടിയ പണമൊഴികെയുള്ള സാധനസാമഗ്രികള്‍ സാഹിത്യ അക്കാദമി ആസ്ഥാനത്തുകൊണ്ടുപോയി വലിച്ചെറിഞ്ഞെന്നും കേട്ടിട്ടുണ്ട്.അവാര്‍ഡ് വാപ്പസി എന്ന നാമത്തിലാണ്  ഈ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.എന്നാല്‍,മോദി  അധികാരത്തിലിരിക്കുമ്പോള്‍ ഈ അവാര്‍ഡുകള്‍ മിക്കതും ലഭിച്ചത് പ്രഭാവര്‍മ്മ, കെ.ആര്‍.മീര തുടങ്ങിയ അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് എഴുത്തുകാര്‍ക്കാണ്.അവരെല്ലാം ദല്‍ഹിയില്‍ പോയി അവാര്‍ഡ് ഏറ്റുവാങ്ങിയിട്ടുമുണ്ട്.മോദി പ്രധാനമന്ത്രിപദം സ്വപ്നം കാണുന്നതിനും മുന്‍പേ അവാര്‍ഡ് കിട്ടിയവര്‍ മോദി  അധികാരത്തില്‍ വന്നതില്‍ പ്രതിഷേധിച്ച് അവാര്‍ഡുകള്‍  മടക്കുന്നു! മോദി  അധികാരത്തിലിരിക്കുമ്പോള്‍ കിട്ടുന്ന അവാര്‍ഡുകള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു!എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമായ വൈരുദ്ധ്യാത്മക ഭൗതികവാദം !  

          ഇന്നെല്ലാവരും മറന്നുകഴിഞ്ഞ ഒരു കാര്യം ഞാനോര്‍മ്മിപ്പിക്കട്ടെ.പണ്ട് ആര്‍.എസ.എസിനെ  നിരോധിച്ച കാലത്ത് ആ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ കുറേ പ്രമുഖവ്യക്തികള്‍ കേന്ദ്രത്തിന് കത്തയയ്‌ക്കുകയുണ്ടായി.അവരുടെ കൂട്ടത്തില്‍ സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഭരത് ഗോപിയുമുണ്ടായിരുന്നു.ഇതേത്തുടര്‍ന്ന് ഈ മൂന്നുപേരെയും അവരുടെ ഇത:പര്യന്തമുള്ള കലാസൃഷ്ടികളെയും റദ്ദ് ചെയ്തിരിക്കുന്നതായി മലയാളത്തിലെ കുറേ സാഹിത്യകാരന്മാരും ബുദ്ധിജീവികളും പ്രസ്താവനയിറക്കി.ഇങ്ങനെ  റദ്ദ് ചെയ്യപ്പെട്ടുവെങ്കിലും തങ്ങളുടെ കലാപ്രവര്‍ത്തനവും സാമൂഹ്യസേവനവും പൂര്‍വാധികം ഊര്‍ജ്ജസ്വലതയോടെ റദ്ദ് ചെയ്യപ്പെട്ടവര്‍ തുടര്‍ന്നുപോന്നു.മണ്‍മറഞ്ഞുപോയെങ്കിലും അവര്‍ മൂവരും ഇന്നും മലയാളത്തില്‍ നക്ഷത്രതേജസ്സോടെ ജീവിക്കുന്നു.അവരെ റദ്ദ് ചെയ്തവരെയാകട്ടെ കാലം റദ്ദ് ചെയ്യുകയുമുണ്ടായി..ആരുടെയോ ഗുഡ്ബുക്കില്‍ സ്ഥാനം പിടിക്കാന്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന മഹാഭാഗ്യവാന്മാരായ സച്ചിദാനന്ദന്മാരും ചരുവില്‍മാരും ഇതോര്‍ത്താല്‍ നന്ന്.

Tags: narayananസുഗതകുമാരി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വരദ’ സ്മാരകമാക്കുമെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ല; സ്മാരക സമിതിക്ക് വീട് ഏറ്റെടുക്കാൻ താത്പര്യമില്ല, സുഗതകുമാരിയുടെ മകള്‍ ലക്ഷ്മിദേവി

Article

സുഗതവനം; ഒരു സ്വപ്‌ന സാക്ഷാത്കാരം

Varadyam

നേരിന്റെ നാരായവുമായി

Kerala

നമ്പി നാരായണനെ രാജ്യദ്രോഹിയാക്കിയത് ഇടത് വലത് സര്‍ക്കാരുകള്‍: വി.മുരളീധരന്‍

India

ആ പുഞ്ചിരി നല്‍കിയ ആത്മവിശ്വാസം

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies