Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

4600 കോടിയുടെ ജല്‍ജീവന്‍ മിഷന്‍ അട്ടിമറിക്കുന്നു; ചെലവിട്ടത് 1200 കോടി മാത്രം, പട്ടികയും വ്യാജം, റാങ്കിങ്ങില്‍ കേരളം 28-ാമത്

2019ല്‍ ആണ് മോദി സര്‍ക്കാര്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കു തുടക്കം കുറിച്ചത്. എന്നാല്‍ സംസ്ഥാനത്ത് പദ്ധതിയെക്കുറിച്ച് ആലോചന തുടങ്ങിയതുതന്നെ 2021ല്‍ ആണ്. 2021 മുതല്‍ 4600 കോടി സംസ്ഥാനത്തിന് അനുവദിച്ചു. ഇതില്‍ 1200 കോടി മാത്രമാണ് ചെലവഴിച്ചത്.

അനീഷ് അയിലം by അനീഷ് അയിലം
Jan 14, 2023, 10:46 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഗ്രാമങ്ങളില്‍ അടക്കം രാജ്യത്തൊട്ടാകെ കുടിവെള്ളമെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന്‍ കേരളത്തില്‍ അട്ടിമറിക്കുന്നു. കേരളത്തിനുള്ള 4600 കോടിയുടെ പദ്ധതി, അവസാനിക്കാന്‍ 13 മാസം ബാക്കി നില്‍ക്കേ ചെലവഴിച്ചത് 1200 കോടി മാത്രം. കേരളം കേന്ദ്രത്തിനു നല്കിയ ഗുണഭോക്താക്കളുടെ ലിസ്റ്റും വ്യാജമാണ്. പദ്ധതി റാങ്കിങ്ങില്‍ കേരളം 28-ാമത്.

2019ല്‍ ആണ് മോദി സര്‍ക്കാര്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കു തുടക്കം കുറിച്ചത്. എന്നാല്‍ സംസ്ഥാനത്ത് പദ്ധതിയെക്കുറിച്ച് ആലോചന തുടങ്ങിയതുതന്നെ 2021ല്‍ ആണ്. 2021 മുതല്‍ 4600 കോടി സംസ്ഥാനത്തിന് അനുവദിച്ചു. ഇതില്‍ 1200 കോടി മാത്രമാണ് ചെലവഴിച്ചത്. ഈ തുക ഉപയോഗിച്ച് 15.59 ലക്ഷം ഉപഭോക്താക്കള്‍ക്ക് കുടിവെള്ളമെത്തിച്ചെന്നാണ് കേന്ദ്ര ജല വിഭവ മന്ത്രാലയത്തെ അറിയിച്ചത്. ഈ കണക്കു വ്യാജമാണെന്ന് ജല്‍ജീവന്‍ മിഷന്‍ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സി കൂട്ടായ്മ ഐഎസ്ഒ പ്ലാറ്റ്ഫോം വ്യക്തമാക്കി.

രണ്ടു ലക്ഷത്തില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍. പുതിയ പദ്ധതി രൂപപ്പെടുത്തിയാണ് കുടിവെള്ളം നല്കേണ്ടത്. എന്നാല്‍ ജലനിധി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ നിലവിലെ കണക്ഷനില്‍ കൂട്ടിച്ചേര്‍ത്താണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. അതിനുശേഷം അവരുടെ ആധാര്‍ നമ്പര്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി 15.59 ലക്ഷം ഗുണഭോക്താക്കളെ സൃഷ്ടിച്ചു. നിലവിലെ പൈപ്പ് ലൈന്‍ ശേഷിയെക്കാള്‍ കൂടുതല്‍ കണക്ഷനായതോടെ പലയിടത്തും വെള്ളം ലഭിക്കാതായി.

പദ്ധതിച്ചെലവിന്റെ 10 ശതമാനം ഗുണഭോക്താവ് നല്കണം. ശേഷിക്കുന്ന തുകയുടെ 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്കും. ബാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഈ കരാര്‍ അട്ടിമറിച്ചു. ഗ്രാമപഞ്ചായത്തുകള്‍ 15 ശതമാനം വിഹിതം നല്കണമെന്നും പദ്ധതിക്ക് സ്ഥലം വേണ്ടിവന്നാല്‍ അതും ഗ്രാമപഞ്ചായത്ത് കണ്ടെത്തണമെന്നും മാറ്റം വരുത്തി. വരുമാനം

കുറഞ്ഞ പഞ്ചായത്തുകള്‍ക്ക് ഇത് വലിയ ബാധ്യതയായി. പദ്ധതി നടപ്പാക്കാനാകാത്ത അവസ്ഥയിലെത്തി. പദ്ധതി നിര്‍വഹണ ഏജന്‍സികള്‍ക്ക് നല്കേണ്ട വിഹിതം സമയ ബന്ധിതമായി സംസ്ഥാനസര്‍ക്കാര്‍ നല്കിയതുമില്ല. ഇതോടെ കരാര്‍ ഒപ്പിട്ട 755 ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നിലച്ചു.

Tags: keralaDrinking Water Projectജലജീവന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ദേശീയ ഉച്ചകോടിയില്‍ ആയുഷ് മേഖലയിലെ വിവര സാങ്കേതികവിദ്യ നോഡല്‍ സംസ്ഥാനമായി കേരളത്തെ ഉള്‍പ്പെടുത്തി

Kerala

ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ കേരളത്തില്‍

Kerala

2000 കോടിയുടെ തീരദേശ വികസന പാക്കേജ് എവിടെ? കടല്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സംവിധാനമില്ലാതെ സംസ്ഥാനം

Article

പരാജയത്തിന്റെ ചേരുവകള്‍

Kerala

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

പുതിയ വാര്‍ത്തകള്‍

വി.കെ.സനോജ് യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

ഇത് കോണ്‍ഗ്രസല്ല, പാകിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് (രാഹുല്‍) ആണെന്ന് അഡ്വ. ജയശങ്കര്‍

കപ്പല്‍ അപകടം: മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് പണം അനുവദിച്ചു

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിമുട്ടി ഒരുകുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്

പഞ്ചാബ് പൊലീസ് ഗഗന്‍ ദീപ് സിങ്ങിനെ പിടികൂടുന്നു(വലത്ത്)

ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുമ്പോള്‍ പാക് ചാരസംഘടനയായ ഐഎസ് ഐക്ക് രഹസ്യവിവരങ്ങള്‍ നല്‍കിയ ഗഗന്‍ ദീപ് സിങ്ങ് പിടിയില്‍

മറൈന്‍ ഡ്രൈവില്‍ വാട്ടര്‍ മെട്രോ ബോട്ട് കരയ്‌ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ചു

ബിജേഷ് (ഇടത്ത്) നേച്ചര്‍ ബീറ്റ്സ് ഓര്‍ഗാനിക് (വലത്ത്)

ദുബായില്‍ ഓണത്തിന് പഴം കിട്ടിയില്ല, കൃഷി തുടങ്ങിയ തൃശൂര്‍ക്കാരന്റെ ഓര്‍ഗാനിക് പച്ചക്കറി കമ്പനി കുതിച്ചുവളരുന്നു

നിര്‍മ്മിത ബുദ്ധി കാരണം 275 വര്‍ഷം കഴിഞ്ഞാല്‍ ലോകജനസംഖ്യ 10 കോടിയായി ചുരുങ്ങുമെന്ന് ഇന്ത്യക്കാരന്‍; ന്യൂയോര്‍ക്കും ലണ്ടനും പ്രേതനഗരങ്ങളാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies