Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രിയപ്പെട്ട ഫാല്‍ക്കണ്‍

എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഫാല്‍ക്കണുകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു ആനയ്‌ക്ക് കൊടുക്കേണ്ട വിലയേക്കാള്‍ ഇരട്ടി അധികമാണ്. 2,20,000 രൂപ മുതല്‍ 15 കോടി രൂപയിലേറെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2022, 11:09 am IST
in Football

മലയാളികള്‍ക്ക് ആന പ്രേമം എങ്ങനെയാണോ അതിലുമേറെയാണ് ഖത്തറികള്‍ക്ക് ഫാല്‍ക്കണ്‍ (നമ്മുടെ നാട്ടിലെ പ്രാപ്പിടിയന്‍) പക്ഷികളോടുള്ള ഇഷ്ടം. മിഡില്‍ ഈസ്റ്റിലെ മുഴുവന്‍ രാജ്യങ്ങളിലും ഏറെക്കുറെ അങ്ങനെയാണ്. ഫാല്‍ക്കണ്‍ പക്ഷികളെ വളര്‍ത്തുന്നത് ആഡംബരത്തിന്റെ പ്രതീകമായാണ് ഇവര്‍ കാണുന്നത്. നമ്മുടെ നാട്ടിലെ പരുന്തിന്റെ വിഭാഗത്തില്‍പെട്ടതാണ് ഈ പക്ഷികള്‍. ഇറാന്‍, പാകിസ്ഥാന്‍, മംഗോളിയ, കസാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നാണ് വന്‍ വില കൊടുത്ത് പക്ഷികളെ ഇവര്‍ വാങ്ങുന്നത്. കോഴി, കാട, പ്രാവ് എന്നിവയാണ് ഫാല്‍ക്കണുകളുടെ പ്രധാന ഭക്ഷണം.

ഫാല്‍ക്കണുകള്‍ ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഫാല്‍ക്കണുകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു ആനയ്‌ക്ക് കൊടുക്കേണ്ട വിലയേക്കാള്‍ ഇരട്ടി അധികമാണ്. 2,20,000 രൂപ മുതല്‍ 15 കോടി രൂപയിലേറെയുണ്ട്. സാമ്പത്തികമായി അത്ര വലിയ നിലയില്ലാത്ത ഖത്തറികള്‍ വില കുറഞ്ഞവയെ വളര്‍ത്തും. അതേസമയം സാമ്പത്തികസ്ഥിതിയുള്ളവര്‍ക്ക് ഫാല്‍ക്കണുകള്‍ ഒരു പ്രദര്‍ശന വസ്തുവും ഉല്ലാസവേട്ടയ്‌ക്കുള്ള ആയുധവുമാണ്. മറ്റ് പക്ഷികളെ വേട്ടയാടിപ്പിടിക്കല്‍ വിനോദം മാത്രമല്ല, മത്സരവുമാണ്. ഖത്തറി ഷെയ്‌ക്കുമാരുടെ പ്രധാന വിനോദം കൂടിയാണ് ഫാല്‍ക്കണ്‍ പക്ഷികളെ ഉപയോഗിച്ചുള്ള വേട്ട. തണുപ്പുകാലത്ത് അറബികള്‍ അള്‍ജീരിയയിലും മൊറോക്കോയിലും മംഗോളിയയിലുമൊക്കെ ഫാല്‍ക്കണുമായി പോയി വേട്ടയാടുക പതിവ്. രാജകുടുംബാംഗങ്ങള്‍ ഫാല്‍ക്കണുകളുമായി സ്വന്തം വിമാനത്തില്‍ പോയി വേട്ടയാടും. അതിന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കരാര്‍ പോലുമുണ്ട്.  

ഫാല്‍ക്കണുകള്‍ക്ക് മികച്ച കാഴ്ചശക്തിയുണ്ട്. അറേബ്യന്‍ ഫാല്‍ക്കണുകളുടെ സാധാരണ കാഴ്ച മനുഷ്യന്റെ കാഴ്ചയേക്കാള്‍ 2.6 മടങ്ങ് കൂടുതല്‍. ഭൂമിയിലെ ഏറ്റവും വേഗതയേറിയ പക്ഷികളുമാണ്. മണിക്കൂറില്‍ ഏകദേശം 320 കിലോമീറ്ററാണ് ഫാല്‍ക്കണുകള്‍ ഇരയെയും പിടിച്ച് പറക്കുന്നത്. മരുഭൂമികളില്‍ കാണപ്പെടുന്ന ഹൊബാറകളാണ് ഫാല്‍ക്കണിന്റെ ഏറ്റവും വലിയ ഇര. ഇവയെ വേട്ടയാടി പിടിച്ചാല്‍ ഉടനെ പരിചാരകര്‍ അതിന്റെ ശ്രദ്ധ തിരിച്ച് ഹൊബാറകളെ മാറ്റി പ്രാവിനെ തീറ്റയായി നല്‍കും. എല്ലാ ഫാല്‍ക്കണുകളുടെയും ശരീരത്തില്‍ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാകും. അതുകൊണ്ട് കത്യമായി ഇവയുടെ യാത്ര മനസിലാക്കാം. മരുഭൂമിയില്‍ എത്തി ഷെയ്‌ക്കുമാരും കൂട്ടരും ടെന്റ് കെട്ടി താമസിച്ചാണ് വേട്ടയ്‌ക്കിറങ്ങുന്നത്. അഞ്ചു തരത്തിലുള്ള ഫാല്‍ക്കണുകളാണുള്ളത്.  

സഖര്‍, ഷെഹീന്‍, ജീര്‍, ജബിലിയ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇതില്‍ ഏറ്റവും കാഴ്ച ശക്തി ഫാല്‍ക്കണ്‍ ഷെഹീനാണ്. എത്ര ഉയരത്തില്‍ പറന്നാലും അവയ്‌ക്ക് ഇരയെ കാണാനാകും.

ഒരോ വര്‍ഷവും പഴയ ചിറകുകള്‍ കൊഴിഞ്ഞ് പുതിയത് വരും. ഇവയ്‌ക്ക് തണുപ്പുകാലമാണ് കൂടുതല്‍ ഇഷ്ടം. ഖത്തറിന്റെ ദേശീയ പക്ഷിയായ ഫാല്‍ക്കണുകള്‍ക്കായി പ്രത്യേക കായിക മത്സരങ്ങളും പ്രദര്‍ശനവുമൊക്കെ നടത്താറുണ്ട്. ഫാല്‍ക്കന്‍ഡറി എന്ന മത്സരം വളരെ ആവേശകരമാണ്.

Tags: footballQatarFalcon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം
Football

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

News

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

Football

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

Gulf

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

പുതിയ വാര്‍ത്തകള്‍

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

കഥയറിയാതെ ആട്ടം കാണുന്നവര്‍

വാഗ്ദാന ലംഘനത്തിന് മറയോ ധവളപത്രം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.