Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നിയമനം: മലയാളം ബ്രാഹ്മണര്‍ മാത്രമെന്നത് തൊട്ടുകൂടായ്മയെന്ന കേസില്‍ വാദം തുടങ്ങി

ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനത്തിന് മലയാളബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്ന ഹര്‍ജിയില്‍ വാദംകേള്‍ക്കാന്‍ തുടങ്ങി. പതിറ്റാണ്ടുകളായി തുടരുന്ന ഈ രീതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Janmabhumi Online by Janmabhumi Online
Dec 5, 2022, 06:33 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനത്തിന് മലയാളബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്ന ഹര്‍ജിയില്‍ വാദംകേള്‍ക്കാന്‍ തുടങ്ങി. പതിറ്റാണ്ടുകളായി തുടരുന്ന ഈ രീതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.  

മേല്‍ശാന്തി നിയമനത്തിന് കേരള ബ്രാഹ്മണരെ ക്ഷണിച്ചുകൊണ്ടുള്ള ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തെ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇത് ഭരണ ഘടന ഉറപ്പാക്കുന്ന തുല്യാവകാശത്തിന് എതിരാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.  

ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത് സുപ്രീംകോടതി അഭിഭാഷകനായ മോഹന്‍ ഗോപാലാണ്. മലയാള ബ്രാഹ്മണര്‍ എന്നത് മലബാര്‍ മാനുവല്‍ പ്രകാരവും 1881ലെ സെന്‍സസ് രേഖകളിലും ജാതിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മോഹന്‍ ഗോപാല്‍ വാദിച്ചു. “ഈ വ്യവസ്ഥ ജാതിവിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ബി.ജി. ഹരീന്ദ്രനാഥും വാദിച്ചത്. തൊട്ടുകൂടായ്മ വഴി ഭരണഘടനാമൂല്യങ്ങളെ പണയപ്പെടുത്തുകയാണ്. ഭരണഘടനയുടെ 17ാം വകുപ്പ് തൊട്ടുകൂടായ്മയെ നിരോധിക്കുക മാത്രമല്ല ക്രിമിനല്‍കുറ്റവുമാക്കിയിട്ടുള്ളതാണ്. അത് ഭരണഘടനാപരമായ കുറ്റമാണ്. 17ാം വകുപ്പ് റദ്ദാക്കപ്പെടുന്ന് ഹൈക്കോടതി അനുവദിക്കുമോ?”- മോഹന്‍ ഗോപാല്‍ കോടതിയോട് ആരാഞ്ഞു.  

തൊട്ടുകൂടായ്മ എന്ന കുറ്റകൃത്യത്തിന് അടിയിലുള്ളത് വിശ്വാസമാണ്. ജന്മനാ ചില മനുഷ്യര്‍ ശുദ്ധരും മറ്റ് ചിലര്‍ ഭാഗികമായി ശുദ്ധരും ആണെന്നാണ്. അബ്രാഹ്മണരാണ് പരാതിക്കാര്‍. മേല്‍ശാന്തി പദവികളില്‍ അപേക്ഷിക്കുന്നതില്‍ നിന്നും അവരെ തടയുന്നതെ എന്തുകൊണ്ടാണ്. ഇതില്‍ ഭരണഘടനയില്ല. അവര്‍ ജന്മം കൊണ്ട് പൂര്‍ണ്ണശുദ്ധരല്ല എന്ന വിശ്വാസമാണ്. ബ്രാഹ്മിണ്‍ എന്ന് ഉച്ചരിക്കുമ്പോള്‍ നിങ്ങള്‍ ആ ഒരു വിഭാഗം ജന്മംകൊണ്ട് പരിശുദ്ധരെന്നാണോ പറയുന്നത്. അങ്ങിനെയെങ്കില്‍ ഭരണഘടനയെ മാറ്റിവെയ്‌ക്കേണ്ടി വരും.  – കോടതി പറഞ്ഞു. 

ഈ വ്യവസ്ഥ ജാതിവിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ബി.ജി. ഹരീന്ദ്രനാഥും വാദിച്ചത്.  

അതേ സമയം പുരാതനകാലം മുതലുള്ള രീതി മാറ്റാനാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്റ്റാന്‍റിംഗ് കോണ്‍സല്‍ ജി. ബിജു വാദിച്ചു. ഒരു സമുദായത്തില്‍ നിന്നുള്ള പൂജാരിമാരെ ശബരിമല മേല്‍ശാന്തിയായി നിയമിക്കുന്നത് കീഴ്വഴക്കണാണെന്നും ഇത് തുടരാനേ കഴിയൂ എന്നും അദ്ദേഹം വാദിച്ചു.  

പുരാതനകാലം മുതല്‍ മലയാള ബ്രാഹ്മണരെയാണ് മേല്‍ശാന്തിയായി നിയമിക്കുന്നതെന്നതിന് രേഖകളുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യം തെറ്റാണെങ്കില്‍ തെളിയിക്കേണ്ടത് ഹര്‍ജിക്കാരാണെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു.  

മേല്‍ശാന്തി നിയമനത്തിന് അപേക്ഷിച്ച ടി.എല്‍. സജിത്, പി.ആര്‍. വിജീഷ്, സി.വി. വിഷ്ണുനാരായണന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും പി.ജി. അജിത്കുമാറും അടങ്ങിയ ദേവസ്വം ബോര്‍ഡ് ബെഞ്ചാണ് പ്രത്യേകസിറ്റിങ് നടത്തി വാദം കേട്ടത്. ഡിസംബര്‍ 17ന് വാദം കേള്‍ക്കല്‍ തുടരും. 

Tags: മലബാര്‍ മാനുവല്‍തൊട്ടുകൂടായ്മMalayaliDevaswom Boardtravancore devaswom boardSABARIMALAബ്രാഹ്മണര്‍ശബരിമല തീര്‍ത്ഥാടനംശബരിമല ക്ഷേത്രംമാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിമലയാളം ബ്രാഹ്മണര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്‌ഷേത്രങ്ങളില്‍ അന്നദാനം നിലയ്‌ക്കുന്നു, കര്‍ക്കശ നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി പൂജകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് കൊച്ചി ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

Kerala

ശബരിമലയില്‍ 2 പേര്‍ കുഴഞ്ഞു വീണ് മരിച്ചു

Kerala

ശബരിമലയില്‍ മഴ ശക്തം: പമ്പാ നദിയില്‍ ഇറങ്ങുന്നതിന് വിലക്ക് ,ത്രിവേണിയിലെ വാഹന പാര്‍ക്കിംഗിനും നിയന്ത്രണം

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കപ്പെടാനുള്ള പ്രായപരിധി 58 ആക്കി കുറച്ച് ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു,ഗതാഗതം തടസപ്പെട്ടു

സാക്വിബ് ഹുസൈന്‍ (ഇടത്ത്) എന്‍ഐഎ (വലത്ത്)

മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ഐഎസ്ഐഎസ് ഇന്ത്യാതലവൻ സക്വിബ് നാച്ചൻ ദൽഹിയില്‍ ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു.

ടച്ചിംഗ്‌സ് വീണ്ടും ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവിന് ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനം

രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു, പക്ഷെ വിവാഹശേഷം മക്കള്‍ അച്ഛനെ മതിച്ചില്ല; ദൈവത്തിന് നാല് കോടി സ്വത്ത് സമര്‍പ്പിച്ച് സൈനികന്‍

ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു,സംഭവം കൊച്ചിയില്‍

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ ഗൗരവപരമായ കണ്ടെത്തലുകള്‍

വി ശിവന്‍ കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല: മന്ത്രിയെ ന്യായീകരിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

മുഹമ്മദ് യൂനസിന് തിരിച്ചടി നല്‍കി ഇന്ത്യ; ബംഗ്ലാദേശിൽ നിന്ന് കരമാർഗം ചണ ഉൽപ്പന്നങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു

മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടം: രണ്ടരവയസുളള ആണ്‍കുട്ടി മരിച്ചു

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരകേന്ദ്രങ്ങളെ അടിക്കാന്‍ നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയ പരാഗ് ജെയിന്‍ റോയുടെ മേധാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies