Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിന്ദുപണ്ഡിറ്റായി രാഹുല്‍; ‘ജയ് സീതാ രാം’ എന്നാണ് വിളിക്കേണ്ടതെന്ന് ഉപദേശം; രാമന്‍ ജീവിച്ചിരിപ്പില്ലെന്ന് പറഞ്ഞവരല്ലേ കോണ്‍ഗ്രസെന്ന് സ്മൃതി ഇറാനി

ആര്‍എസ്എസും ബിജെപിയും ജയ് സീത റാം എന്ന് സീതയുടെ പേര് കൂടി ചേര്‍ത്ത് വിളിക്കണമെന്ന് രാഹുല്‍ഗാന്ധി. രാമന്റെ നിലനില്‍പിനെതന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ സത്യവാങ്മൂലം നല്‍കിയ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ ശ്രീരാമനെപ്പറ്റിയും സനാതന ധര്‍മ്മത്തെപ്പറ്റിയും ഞങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. "- സ്മൃതി ഇറാനി

Janmabhumi Online by Janmabhumi Online
Dec 3, 2022, 06:47 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എത്തിയതോടെ വീറോടെയും വാശിയോടെയും ഹിന്ദുത്വം സംബന്ധിച്ച കാര്യങ്ങളില്‍ ഒരു പണ്ഡിതനെപ്പോലെ ആര്‍എസ്എസിനും ബിജെപിയ്‌ക്കും ഉപദേശം നല്‍കുകയാണ് രാഹുല്‍ഗാന്ധി.  

ആര്‍എസ്എസും ബിജെപിയും എന്തുകൊണ്ട് ജയ് ശ്രീറാം എന്ന് വിളിക്കുന്നു എന്ന ചോദ്യമാണ് രാഹുല്‍ഗാന്ധി ഉയര്‍ത്തുന്നത്. ജയ് ശ്രീറാം എന്നല്ല വിളിക്കേണ്ടത്, പകരം ജയ് സീത റാം എന്ന് സീതയുടെ പേര് കൂടി ചേര്‍ത്ത് വിളിക്കണമെന്നായിരുന്നു രാഹുല്‍ഗാന്ധി ആര്‍എസ്എസിനും ബിജെപിയ്‌ക്കും നല്‍കിയ ഉപദേശം.  

“സീതയ്‌ക്ക് സംഘടനയിലേക്ക് വരാന്‍ കഴിയുന്നില്ല. സീതയെ മാറ്റിക്കളഞ്ഞിരിക്കുകയാണ്. അതുകൊണ്ട് ആര്‍എസ്എസിനോട് പറയുകയാണ്- മൂന്നു മുദ്രാവാക്യങ്ങളും ഉപയോഗിക്കു- ജയ് ശ്രീറാം, ജയ് സീതാ രാം,, ഹേ റാം”- ഇതാണ് രാഹുല്‍ നല്‍കിയിരിക്കുന്ന വിദഗ്ധോപദേശം.  

“ശ്രീരാമന്‍ നല്ലവനാണ്. സമൂഹത്തെ ഒന്നിപ്പിച്ച വ്യക്തിയാണ്. കര്‍ഷകരെ സ്നേഹിച്ചിരുന്നു”- രാഹുല്‍ഗാന്ധി ശ്രീരാമനെ പ്രകീര്‍ത്തിച്ചുകൊണ്ട് പറഞ്ഞു. ശ്രീരാമന്റെ ഭക്തനെപ്പോലെയുള്ള രാഹുലിന്റെ പ്രസ്താവനയ്‌ക്ക് തക്കതായ മറുപടി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് നല്‍കിയത്.  “രാമജന്മഭൂമി പ്രശ്നം ഉണ്ടായപ്പോള്‍ 2007ല്‍ സുപ്രീംകോടതിയില്‍ ശ്രീരാമന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചവരാണ് കോണ്‍ഗ്രസ് . 2007ല്‍ മന്‍മോഹന്‍ സിങ്ങ് നയിക്കുന്ന  യുപിഎ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രാമന്റെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്തില്ലേ?”- സ്മൃതി ഇറാനി ചോദിച്ചു. “പാര്‍സിക്കാരനായ അച്ഛനും ക്രിസ്ത്യന്‍ മതക്കാരിയായ അമ്മയും ഉള്ള രാഹുലിനെപ്പോലെ ഉള്ള ഒരാള്‍ സനാതന ധര്‍മ്മത്തില്‍ താല്‍പര്യം എടുക്കുന്നതില്‍ സന്തോഷം ഉണ്ട്. പക്ഷെ തന്റെ രാഷ്‌ട്രീയത്തിലെ നിരാശ അദ്ദേഹം പലപ്പോഴും സനാതന ധര്‍മ്മവുമായി കൂട്ടിക്കെട്ടുന്നുണ്ട്. സങ്കുചിതമായ കാഴ്ചപ്പാടില്‍ ഞങ്ങളുടെ ദൈവത്തെ കാണാതിരുന്നാല്‍ നല്ലത്. രാമജന്മഭൂമി പ്രശ്നം വന്നപ്പോള്‍ രാമന്റെ നിലനില്‍പിനെതന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ സത്യവാങ്മൂലം നല്‍കിയ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ ശ്രീരാമനെപ്പറ്റിയും സനാതന ധര്‍മ്മത്തെപ്പറ്റിയും ഞങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. “- സ്മൃതി ഇറാനി തിരിച്ചടിച്ചു.  

Tags: ജയ്ശ്രീറാംsmriti iraniമന്‍മോഹന്‍ സിങ്ജയ് ശ്രീറാംസ്മൃതി ഇറാനിഭാരത് ജോഡോ യാത്രജയ് സീതാ രാംRahul Gandhiശ്രീരാമന്‍രാമക്ഷേത്രം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

India

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ആരും ഇടപെട്ടിട്ടില്ല : ഡൊണാൾഡ് ട്രമ്പ് ഇടപെട്ടുവെന്ന രാഹുലിന്റെ വാദം തള്ളി ശശി തരൂര്‍

India

അഭിപ്രായ സ്വാതന്ത്ര്യമെന്നത് സൈന്യത്തെ ആക്ഷേപിക്കാനുള്ളതല്ല : രാഹുൽ ഗാന്ധിയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതി

India

ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് പ്രതിപക്ഷത്തെ പേടിയാണ് : ഞങ്ങളുടെ ഇന്ദിരാജി ആണെങ്കിൽ ചെയ്യേണ്ടത് ചെയ്യും ; അതാണ് അവരുടെ സ്വഭാവം ; രാഹുൽ

India

രാഹുൽ പ്രധാനമന്ത്രിയായാൽ രാജ്യത്തെ വരെ വിറ്റുകളയും , കോൺഗ്രസ് നേതാവിന്റെ പ്രസ്താവനകൾ പാകിസ്ഥാനെ പ്രീതിപ്പെടുത്താൻ വേണ്ടിയെന്നും ബ്രിജ് ഭൂഷൺ

പുതിയ വാര്‍ത്തകള്‍

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies