Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കള്ളം പൊളിച്ച് ജേണലിസ്റ്റ് പല്ലവി ഘോഷ് :’രാജീവ് വധക്കേസ് പ്രതികളെ വിട്ടതിനെ ഡിഎംകെ സ്വാഗതം ചെയ്തു, കോണ്‍ഗ്രസ് ഡിഎംകെയുമായുള്ള സഖ്യം വിടുമോ?’

ജേണലിസ്റ്റ് പല്ലവി ഘോഷിന്റെ ഒറ്റ ട്വീറ്റിന് മുന്നില്‍ കോണ്‍ഗ്രസിന്റെ ഈ കള്ളമുഖംമൂടി പൊളിഞ്ഞുവീണു. 'രാജീവ് വധക്കേസ് പ്രതികളെ വിട്ടതിനെ ഡിഎംകെ സ്വാഗതം ചെയ്തു, കോണ്‍ഗ്രസ് ഡിഎംകെയുമായുള്ള സഖ്യം വിടുമോ?'- ഇതായിരുന്നു പല്ലവി ഘോഷിന്റെ ചോദ്യം. ഇതിന് ഉത്തരം പറയാനാവാതെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയ്‌ക്കും ജയറാം രമേശിനും അഭിഷേക് മനു സിംഘ് വിയ്‌ക്കും ഉത്തരം മുട്ടി.

Janmabhumi Online by Janmabhumi Online
Nov 14, 2022, 08:35 pm IST
in India
സിഎന്‍എന്‍ ന്യൂസ് 18ലെ സീനിയര്‍ എഡിറ്ററായ പല്ലവി ഘോഷ് (വലത്ത്)

സിഎന്‍എന്‍ ന്യൂസ് 18ലെ സീനിയര്‍ എഡിറ്ററായ പല്ലവി ഘോഷ് (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: രാജീവ് വധക്കേസ് പ്രതികളെ വിട്ടയച്ച ഉടനെ വലിയൊരു കള്ളനാടകം കളിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും അഭിഷേക് മനു സിംഘ് വിയും. ഈ വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ കൊടുക്കുമെന്നായിരുന്ന തള്ള്.  

പക്ഷെ ജേണലിസ്റ്റ് പല്ലവി ഘോഷിന്റെ ഒറ്റ ട്വീറ്റിന് മുന്നില്‍ കോണ്‍ഗ്രസിന്റെ ഈ കള്ളമുഖംമൂടി പൊളിഞ്ഞുവീണു. ‘രാജീവ് വധക്കേസ് പ്രതികളെ വിട്ടതിനെ ഡിഎംകെ സ്വാഗതം ചെയ്തു, കോണ്‍ഗ്രസ് ഡിഎംകെയുമായുള്ള സഖ്യം വിടുമോ?’- ഇതായിരുന്നു പല്ലവി ഘോഷിന്റെ ചോദ്യം. ഇതിന് ഉത്തരം പറയാനാവാതെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയ്‌ക്കും ജയറാം രമേശിനും അഭിഷേക് മനു സിംഘ് വിയ്‌ക്കും ഉത്തരം മുട്ടി.  

രാജീവ് വധക്കേസ് പ്രതികളെ വിട്ടയച്ചതില്‍ മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ കുടിലബുദ്ധി കാണിച്ചത്. എന്നാല്‍ വധക്കേസ് പ്രതികളുടെ ശിക്ഷ ചുരുക്കാനും അവരെ ജയില്‍ മോചിതരാക്കാനും ഡിഎംകെയാണ് മുന്നിട്ട് നിന്ന് പ്രവര്‍ത്തിച്ചത്. അവര്‍ക്ക് മാനുഷിക പരിഗണന നല്‍കാന്‍ സോണിയയും പ്രിയങ്കയും വാദിച്ചു. ഇതെല്ലാം സുപ്രീംകോടതി വിധിയെ സ്വാധീനിച്ചിരുന്നു.  

രാജീവ് ഗാന്ധിയുടെ ആത്മാവിനോട് അത്രയും കൂറുണ്ടെങ്കില്‍ , ഈ വിധിയ്‌ക്ക് വേണ്ടി പൊരുതിയ ഡിഎംകെയുടെ സഖ്യം ഉപേക്ഷിക്കുകയാണ് കോണ്‍ഗ്രസ് ആദ്യം ചെയ്യേണ്ടത് എന്ന വാദമാണ് ജേണലിസ്റ്റ് പല്ലവി ഘോഷ് ഉയര്‍ത്തുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ അധികാരത്തില്‍ തൂങ്ങിക്കിടക്കാനും കേന്ദ്രത്തിലേക്ക് ഏതാനും എംപികളെ ഡിഎംകെ ബലത്തില്‍ എത്തിക്കാനും ഉറ്റുനോക്കുന്ന കോണ്‍ഗ്രസിന് അതിന് ആവുകയുമില്ല. എന്തായാലും സിഎന്‍എന്‍ ന്യൂസ് 18ലെ  സീനിയര്‍ എഡിറ്ററായ പല്ലവി ഘോഷിന് മുന്നില്‍ ഉത്തരം മുട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. 

ഇതോടെ പല്ലവി ഘോഷ് തീവ്രവാദിയാണെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളും അനുയായികളും. 

Tags: hypocrisyരാജീവ് ഗാന്ധി ഘാതകര്‍മാധ്യമപ്രവര്‍ത്തകര്‍കോണ്‍ഗ്രസ് കപടനാട്യംപ്രിയങ്കാഗാന്ധിപല്ലവിജയറാം രമേഷ്രണ്‍ദീപ് സുര്‍ജേവാലഅഭിഷേക് സിംഗ് വിcongressരാജീവ് ഗാന്ധി വധക്കേസ്ഡിഎംകെജേണലിസ്റ്റ് പല്ലവി ഘോഷ്.സോണി് ഗാന്ധിപല്ലവി ഘോഷ്തമിഴ്നാട്നളിനി ശ്രീഹര
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

Kerala

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

Kerala

യുഡിഎഫുമായുള്ള വിലപേശലില്‍ അന്‍വര്‍ നിലപാട് മയപ്പെടുത്തി

Kerala

നിലമ്പൂരില്‍ കോണ്‍ഗ്രസ് ക്രിസ്ത്യാനികളെ തഴഞ്ഞു, വിജയ സാധ്യത നഷ്ടപ്പെടുത്തി: പി വി. അന്‍വര്‍

Kerala

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി

പുതിയ വാര്‍ത്തകള്‍

മഴ ശക്തിപ്പെട്ടു : ഇടുക്കിയില്‍ ജാഗ്രത നിര്‍ദേശം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്നേ എക്സിറ്റ് പോള്‍ഫലങ്ങളും അഭിപ്രായ സര്‍വേകളും പ്രസിദ്ധീകരിക്കുന്നത് വിലക്കി

വന്യമൃഗശല്യം പരിഹരിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്, കേന്ദ്രത്തെ പഴിക്കുന്നത് നിലമ്പൂര്‍ ഇലക്ഷന്‍ ലക്ഷ്യമിട്ടെന്ന് യുഡിഎഫ് എംപി

കണ്ടൈനറുകള്‍ കടലില്‍ പതിച്ചത് ദോഷകരമായി ബാധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

തന്നെ ഒതുക്കുകയാണ് വി ഡി സതീശന്റെ ഉദ്ദേശമെന്ന് പി വി അന്‍വര്‍

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി

അഞ്ച് കിലോമീറ്റര്‍ വരെയുള്ള വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സൗജന്യമാണ്, കൂടുതല്‍ ദൂരത്തിനു മാത്രം പണം

ശക്തമായ മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

അധ്യാപകരുടെ പൊതു സ്ഥലംമാറ്റം പൂര്‍ത്തിയായി, ജൂണ്‍ 2 ന് തന്നെ പുതിയ സ്‌കൂളില്‍ ചേരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies