Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തുല്യത ഉറപ്പാക്കുന്ന ചരിത്ര പ്രഖ്യാപനം

സ്ത്രീ ശാക്തീകരണരംഗത്ത് രാജ്യം അടുത്തകാലത്ത് നടത്തിയ കുതിപ്പിനൊപ്പം ചേര്‍ക്കാവുന്ന നടപടിയാണ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെത്. രാജ്യത്തെമ്പാടുമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിനു വേണ്ടിയുള്ള പ്രയത്നത്തിലാണ് കഴിഞ്ഞ എട്ടു വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാവിധ നിയന്ത്രണങ്ങളും എടുത്തുമാറ്റി. എല്ലാവാതിലുകളും അവര്‍ക്കു വേണ്ടി തുറന്നു കിടക്കുകയാണ്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Oct 29, 2022, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

വനിതാ-പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉറപ്പാക്കിക്കൊണ്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ  തീരുമാനം  നല്‍കുന്ന സന്ദേശം വളരെ വലുതാണ്. തുല്യത ഉറപ്പാക്കുന്ന ചരിത്ര പ്രഖ്യാപനം കായിക രംഗത്തെ ലിംഗ വിവേചനത്തെ ചെറുക്കുന്നതിനുള്ള ആദ്യ ചുവടുമാത്രമല്ല ലിംഗസമത്വത്തിന്റെ പുതിയൊരു സുവര്‍ണ കാലത്തേക്കുള്ള ചുവടുവയ്‌പ്പു കൂടിയാണ്. വനിതാ താരങ്ങള്‍ക്കും പുരുഷ താരങ്ങളുടേതിനു തുല്യമായ മാച്ച് ഫീ ലഭിക്കുക എന്നത് കാലാകാലങ്ങളായി ഇന്ത്യന്‍ വനിതാ താരങ്ങള്‍ ഉന്നയിച്ചു വരുന്ന ആവശ്യമായിരുന്നു.  അതിന് ബിസിസിഐ പച്ചക്കൊടി കാട്ടിയതിലൂടെ, ഇന്ത്യ രാജ്യത്തെ എല്ലാ വിഭാഗക്കാരേയും ഒരുപോലെയാണ് പരിഗണിക്കുന്നതെന്ന സന്ദേശം ലോകത്തിനു നല്‍കുന്നു.  

കായിക രംഗത്ത് തുല്യവേതനത്തിനായുള്ള വലിയ പോരാട്ടങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ട്. അടുത്തിടെ അമേരിക്കന്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ സമത്വത്തിനായുള്ള പോരാട്ടം ഏറെ ശ്രദ്ധയും നേടിയിരുന്നു. തുടര്‍ച്ചയായി ലോക കീരീടവും പുരുഷ ടീമിനേക്കാള്‍ അന്താരാഷ്‌ട്ര വിജയവും നേടി അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന് പുരുഷ ടീം ഉണ്ടാക്കിയതിനേക്കാല്‍ പണം നേടിക്കൊടുത്തിട്ടും തങ്ങള്‍ക്ക് വേതനം കുറവാണ് എന്നതായിരുന്നു വനിതകളുടെ നിലപാട്. വനിതാടീമിലെ 28 പേരും അമേരിക്കന്‍ സോക്കര്‍ ഫെഡറേഷനെതിരെ കേസ് കൊടുത്തു. ഫെഡറേഷന്‍ കോടതിയില്‍ നല്‍കിയ മറുപടി വിവാദമായി. ബയോളജിക്കല്‍ ഡിഫറന്‍സ് എന്നായിരുന്നു മറുപടി. ടെന്നിസ് ഇതിഹാസം സെറീന വില്യംസ് അടക്കമുള്ളവര്‍  പ്രതിഷേധത്തില്‍ അണിചേര്‍ന്നു. ഒടുവില്‍ തുല്യവേതനമെന്ന അവകാശം വനിതാതാരങ്ങള്‍ നേടിയെടുത്തു. വിംബിള്‍ഡനില്‍ പുരുഷ-വനിതാതാരങ്ങള്‍ക്ക് തുല്യ സമ്മാനത്തുകയ്‌ക്കായി വീനസ് വില്ല്യംസും പ്രതിഷേധ സ്വരം ഉയര്‍ത്തുകയും വിജയിക്കുകയും ചെയ്തു. കോടതികളിലൂടെയും പ്രതിഷേധത്തിലൂടെയും അവര്‍ നേടിയതിനേക്കാള്‍ മാറ്റു കൂടുന്നതാണ് നമ്മുടെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കിട്ടിയ തുല്ല്യതാ പരിഗണന.

സ്ത്രീ ശാക്തീകരണരംഗത്ത് രാജ്യം അടുത്തകാലത്ത് നടത്തിയ കുതിപ്പിനൊപ്പം ചേര്‍ക്കാവുന്ന നടപടിയാണ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെത്. രാജ്യത്തെമ്പാടുമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിനു വേണ്ടിയുള്ള പ്രയത്നത്തിലാണ് കഴിഞ്ഞ എട്ടു വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാവിധ നിയന്ത്രണങ്ങളും എടുത്തുമാറ്റി. എല്ലാവാതിലുകളും അവര്‍ക്കു വേണ്ടി  തുറന്നു കിടക്കുകയാണ്. ഏത് തൊഴില്‍മേഖലയും തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്ക് ഇന്ന് അവസരം ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണു സ്ത്രീ ശാക്തീകരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു പറയുകയും അതിനുവേണ്ടി പദ്ധതികള്‍ ഒന്നൊന്നായി നടപ്പാക്കുകയും ചെയ്യുന്നു.  

എല്ലാ വികസനപദ്ധതികളിലും വനിതകളുടെ അതിരില്ലാത്ത സംഭാവനയുണ്ട്. ബഹിരാകാശ പദ്ധതികള്‍ മുതല്‍ സര്‍ക്കാര്‍ മന്ത്രിമാരില്‍ വരെ വനിതകളുടെ സംഭാവനകള്‍ വലുതാണ്. രാഷ്ടപതി വനിതയാണ്. ഇന്ത്യയുടെ മൂന്നു പരമ്പരാഗത ഹൈക്കോടതികളുടെ നേതൃസ്ഥാനം അലങ്കരിക്കുന്നതും സ്ത്രീകളാണ്. ഒന്നിനു പുറകെ ഒന്നായി വിവിധ മേഖലകളില്‍ സ്ത്രീകള്‍ നിലവിലെ പ്രതിബന്ധങ്ങള്‍ മറികടക്കുകയാണ്. സായുധസേനയിലെ അവരുടെ വര്‍ധിച്ച പങ്കാളിത്തമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്.  ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനിയറിങ്, ഗണിതശാസ്ത്രം, നിര്‍വഹണം തുടങ്ങിയ പരമ്പരാഗത പുരുഷാധിപത്യ മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പ്രതിസന്ധിയുടെ മാസങ്ങളില്‍ രാഷ്‌ട്രത്തിന് കാവല്‍ നിന്ന കൊറോണയോദ്ധാക്കളില്‍ സ്ത്രീകളായിരുന്നു പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നത്. ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് ഇത്തരം നേട്ടങ്ങള്‍ സ്വാഭാവികമാകേണ്ടതായിരുന്നു. തൊഴില്‍ ശക്തിയിലെ അവരുടെ അനുപാതം അവരുടെ കഴിവിന് അടുത്തെങ്ങുമില്ല. ഈ ദുഃഖകരമായ അവസ്ഥ തീര്‍ച്ചയായും ലോകമെമ്പാടുമുള്ള പ്രതിഭാസമാണ്. ഭാരതത്തില്‍ ആ പ്രതിഭാസം മാറിക്കൊണ്ടിരിക്കുകയാണ്. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പോലുള്ള കേന്ദ്രീകൃത സംരംഭങ്ങളിലൂടെ ഈ പ്രവണതയ്‌ക്ക് ആക്കം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം എന്ന തീരുമാനം എടുക്കാന്‍  ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചതിന് പിന്നിലും രാജ്യത്ത് മാറിവരുന്ന ചിന്താഗതിക്ക് പ്രധാന പങ്കുണ്ട്.

Tags: cricketwomenഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹേമചന്ദ്രന്‍ കൊലപാതകം; നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി, സ്ത്രീകളും അന്വേഷണ പരിധിയില്‍

Kerala

ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളാണോ? കിട്ടും, ഭവന പുനരുദ്ധാരണത്തിന് ധനസഹായം

Kerala

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ 37 കിലോ കഞ്ചാവുമായി 2 സ്ത്രീകള്‍ പിടിയില്‍, പിടിയിലായത് ബംഗാള്‍ സ്വദേശിനികള്‍

Kerala

വീട്ടുജോലിക്കാരായ സ്ത്രീകള്‍ക്കും പോഷ് ആക്ട് ബാധകം, തൊഴിലിടമെന്നാല്‍ വഴിയും വീടും വരെ ഉള്‍പ്പെടും

Kerala

ബസ് യാത്രക്കാരില്‍ നിന്ന് മാല കവരുന്ന 45 അംഗ സംഘത്തിലെ സ്ത്രീകളടക്കം നാലു പേര്‍ രാമപുരത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഒറ്റപ്പാലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി, ഭീകരൻ മുഫ്തി ഹബീബുള്ള ഹഖാനിയെ അജ്ഞാതർ വെടിവച്ചു കൊന്നു

പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാര്‍ത്ഥി വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്

ഉദ്ധവ് താക്കറെ (ഇടത്ത്) രാജ് താക്കറെ (നടുവില്‍) ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

അങ്ങാടിയില്‍ തോറ്റതിന്… മറാത്താ ഭാഷാ വിവാദത്തിന് തീ കൊളുത്തി കലാപമുണ്ടാക്കി മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഉദ്ധവ് താക്കറെ

ഇന്ത്യയുമായി യുദ്ധം ഉണ്ടായപ്പോൾ അള്ളാഹു ഞങ്ങളെ സഹായിച്ചു ; അവർ ഞങ്ങളെ ആക്രമിച്ചാൽ അതിന്റെ നാലിരട്ടി അവർ അനുഭവിക്കേണ്ടിവരും ; മൊഹ്‌സിൻ നഖ്‌വി

ഇടുക്കിയില്‍ യൂണിയന്‍ ബാങ്കില്‍ വനിതാ ജീവനക്കാരിയെ മുന്‍ ജീവനക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു

ഇന്ത്യയിലെ ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയുടെ കഥ പറയുന്ന ‘അജയ്- ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി’ ആഗസ്റ്റിൽ തിയേറ്ററുകളിലെത്തും 

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു, ആശുപത്രിയിലെത്തിയ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബി ജെ പി പ്രവര്‍ത്തകരുമായി വാക്കേറ്റം നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies