Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മണ്ണില്‍ പൊന്ന് വിളയിച്ച് …യുവതലമുറയ്‌ക്ക് മാതൃകയായി റിതുല്‍, മികവിന് അംഗീകാരമായി ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് സമ്മാനിച്ചു

2021-22 ലെ അരിമ്പൂര്‍ പഞ്ചായത്തിലെ മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് റിതുലിനായിരുന്നു. കൊറോണ സമയത്ത് 6000 കിലോയിലധികം മരച്ചീനി ഈ യുവ കര്‍ഷകന്‍ വിളവെടുത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2022, 12:30 pm IST
in Agriculture

കാഞ്ഞാണി: മണ്ണില്‍ അധ്വാനിച്ച് പൊന്ന് വിളയിക്കുകയാണ് റിതുല്‍ എന്ന ചെറുപ്പക്കാരന്‍. ഇതിനകം നിരവധി കാര്‍ഷിക പുരസ്‌കാരങ്ങള്‍ നേടിയ എറവ് ചാലിശ്ശേരി കുറ്റൂക്കാരന്‍ റിതുലി (27) ന്റെ മികവിന് അംഗീകാരമായി കഴിഞ്ഞ ദിവസം ലഭിച്ചത് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡാണ്.  

ഡിഗ്രി വരെ പഠിച്ച റിതുല്‍ പെയിന്റിങ്ങ് ജോലിക്കിടെ കൃഷിയിലും ഒരു കൈ നോക്കുകയായിരുന്നു. മണ്ണിനെ സ്നേഹിക്കാനും കൃഷിയിടത്തില്‍ തന്റെ മികവു തെളിയിക്കാനും ഈ യുവാവ് തുനിഞ്ഞിറങ്ങിയത് വെറുതെയായില്ല. 2021-22 ലെ അരിമ്പൂര്‍ പഞ്ചായത്തിലെ മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് റിതുലിനായിരുന്നു. കൊറോണ സമയത്ത് 6000 കിലോയിലധികം മരച്ചീനി ഈ യുവ കര്‍ഷകന്‍ വിളവെടുത്തിരുന്നു. അവയെല്ലാം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്കും കൊറോണ സെന്ററുകളിലേക്കും സൗജന്യമായി നല്‍കി. നേന്ത്രവാഴ, പൂവന്‍, ഞാലിപ്പൂവന്‍, പാളയംകോടന്‍, റോബസ്റ്റ, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ് എന്നിവയും റിതുല്‍ കൃഷി ചെയ്യുന്നുണ്ട്. കൊടയാട്ടി പാടശേഖരത്ത് 18 പറ നിലത്ത് കൃഷിയും ചെയ്തുവരുന്നുണ്ട്.

അരിമ്പൂര്‍ കൃഷിഭവനു കീഴില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സനായും റിതുല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിതുലിന്റെ തോട്ടത്തില്‍ നിന്നും വിളവെടുത്ത 40 കിലോയിലധികം വരുന്ന മരച്ചീനി പഞ്ചായത്തിന്റെ രുചിക്കൂട്ട് പ്രദര്‍ശന വില്‍പനശാലയില്‍ എത്തിയപ്പോള്‍ കൗതുകമായിരുന്നു. 250 കടയിലധികം മരച്ചീനിയാണ് ആ സമയം വിപണിയിലെത്തിച്ചത്.

റിതുലിന് കൃഷി കാര്യങ്ങളില്‍ വേണ്ട പ്രോത്സാഹനം നല്‍കുന്നത് മാതാപിതാക്കളായ ദേവസിയും എല്‍സിയുമാണ്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാര്‍ മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് റിതുലിന് കൈമാറി. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.ആര്‍. രമേഷ് അധ്യക്ഷനായി. അഞ്ച് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും കൃഷി ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. തന്റെ ജന്മദിനത്തില്‍ തന്നെ കിട്ടിയ ഈ അവാര്‍ഡ് പിറന്നാള്‍ സമ്മാനമാണെന്നും റിതുല്‍ പറഞ്ഞു. എറവ് സെ. തെരേസാസ് കപ്പല്‍ പള്ളി വികാരി ഫാ. റോയ് ജോസഫ് വടക്കന്‍ റിതുലിനെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Tags: krishiFarmingRithul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Agriculture

കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

Vicharam

വികസിത ഭാരതത്തിന്റെ അടിത്തറ; പരീക്ഷണശാലയില്‍ നിന്ന് കൃഷിഭൂമിയിലേക്ക് എന്ന മന്ത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍

Kerala

ഗോഞ്ചിയൂരില്‍ വിശ്വസേവാഭാരതിയുടെ ജലസേചന പദ്ധതിക്ക് തുടക്കം; ഗ്രാവിറ്റി ഇറിഗേഷന്‍ വഴി കൃഷിയിടത്തിലേക്കും വീടുകളിലേക്കും വെള്ളമെത്തി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.