Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

‘ക്വാട്ട തികഞ്ഞില്ല’; പോലീസുകാരന് സിഐയുടെ നോട്ടീസ്, മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടാത്തത് കൃത്യവിലോപവും അച്ചടക്ക ലംഘനവും

നേരത്തെ പെറ്റിക്കേസുകള്‍ക്ക് ക്വാട്ട നല്‍കിയുള്ള നടപടി വിവാദമായതോടെ അവസാനിപ്പിക്കുകയായിരുന്നു. പിന്നീടാണ് ഹെല്‍മെറ്റ് വേട്ടയും വാഹന പരിശോധനയുമായി രൂപം മാറിയെത്തിയത്. ഇതിനും ക്വാട്ട നല്‍കിയായിരുന്നു പിരിവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2022, 12:21 pm IST
in Thrissur

തൃശൂര്‍ : മദ്യപിച്ച് വാഹനമോടിക്കുന്നവരെ  പിടികൂടി പിഴയീടാക്കുന്നതിലുള്ള  ക്വാട്ട തികക്കാതിരുന്ന പോലീസുകാരന് സിഐയുടെ കാരണം കാണിക്കല്‍ നോട്ടീസ് .

തൃശൂര്‍ കണ്‍ട്രോള്‍ റൂമിലാണ് സംഭവം. കഴിഞ്ഞ 14 ന് രാത്രിയാണ് മദ്യപിച്ച് വാഹനമോടിച്ച രണ്ടുപേരെയെങ്കിലും പിടികൂടാന്‍ മോഹനകുമാരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന് സിഐ. നിര്‍ദ്ദേശം നല്‍കിയത്.  പരിശോധനയില്‍ ഒരാളെ മാത്രമാണ് പിടികൂടാനായത്. തുടര്‍ന്നാണ് സി ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കുറഞ്ഞത് രണ്ട് പേരെയെങ്കിലും പിടികൂടാനാവാത്തത് കൃത്യവിലോപവും അച്ചടക്ക ലംഘനവുമെന്നാണ് നോട്ടീസില്‍ പറയുന്നത്.  

48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും കണ്‍ട്രോള്‍ റൂം സിഐ ശൈലേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.  

‘രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെ തൃശൂര്‍ സിറ്റിയുടെ പരിസര പ്രദേശങ്ങളില്‍ പട്രോളിങ് നടത്തുന്നതിനിടയില്‍ കുറഞ്ഞത് രണ്ട് ഡ്രങ്കണ്‍ ഡ്രൈവ് ഒഫന്‍സുകള്‍ കണ്ടെത്തി സ്റ്റേഷനിലേക്ക് നിര്‍ദേശിച്ചയക്കണം എന്ന മേല്‍ നിര്‍ദേശം ഉണ്ടായിട്ടും  താങ്കള്‍ അത് പാലിച്ചിട്ടില്ല. ഒരു ഡ്രങ്കണ്‍ ഡ്രൈവ് ഒഫന്‍സ് മാത്രമാണ് കണ്ടെത്തിയത്.  അച്ചടക്കം പരമപ്രധാനമായ സേനയിലെ ഒരംഗം എന്ന നിലക്ക് താങ്കളുടെ ഇത്തരം പ്രവൃത്തി കൃത്യവിലോപവും, അച്ചടക്ക ലംഘനവും മേലുദ്യോഗസ്ഥരുടെ നിര്‍ദേശത്തെ അവഗണിക്കലും ആണെന്നിരിക്കെ താങ്കള്‍ക്ക് എന്തെങ്കിലും സമാധാനം ബോധിപ്പിക്കാനുണ്ടെങ്കില്‍, അത് 48 മണിക്കൂറിനകം ബോധിപ്പിക്കണം. അല്ലാത്ത പക്ഷം തുടര്‍ നടപടികള്‍ സ്വീകരിക്കു’മെന്ന് നോട്ടീസില്‍ പറയുന്നു.  

നേരത്തെ  പെറ്റിക്കേസുകള്‍ക്ക് ക്വാട്ട നല്‍കിയുള്ള നടപടി വിവാദമായതോടെ അവസാനിപ്പിക്കുകയായിരുന്നു. പിന്നീടാണ് ഹെല്‍മെറ്റ് വേട്ടയും വാഹന പരിശോധനയുമായി രൂപം മാറിയെത്തിയത്. ഇതിനും ക്വാട്ട നല്‍കിയായിരുന്നു പിരിവ്. മേലുദ്യോഗസ്ഥരുടെ പീഡനത്തില്‍ മാസങ്ങള്‍ക്ക് മുമ്പാണ് തൃശൂര്‍ നഗരത്തിലെ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവമുണ്ടായത്. കടുത്ത മാനസിക പീഡനം അനുഭവിക്കുന്നതായി സേനാംഗങ്ങള്‍ തന്നെ പറയുന്നു. 

Tags: കേരള പോലീസ്കുടിയന്‍Drunken Drive Offence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിച്ച് വാഹനമോടിച്ച് കാൽനടയാത്രികനെ ഇടിച്ച് പരുക്കേൽപ്പിച്ച സംഭവം; സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Kerala

ഡ്യൂട്ടി സമയം മദ്യപാനം; കെഎസ്ആര്‍ടിസിയില്‍ 97 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍, 40 പേരെ പിരിച്ചുവിട്ടു

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.