Thursday, May 8, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഴം ഇറക്കുമതിയുടെ മറവില്‍ മന്‍സൂറും വിജിനും കടത്തിയ ലഹരി മരുന്ന് മുംബൈയില്‍ പിടിയില്‍; ഇതുവരെ കടത്തിയത് 1978 കോടിയുടെ മയക്കുമരുന്നുകള്‍

ഓറഞ്ചിന്റെ കാര്‍ട്ടണുകളില്‍ ഒളിപ്പിച്ച വിധത്തിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നേരത്തെ ഇറക്കിയ ഗ്രീന്‍ ആപ്പിള്‍ കണ്ടെയ്നര്‍ പരിശോധിച്ചതോടെ ഇതില്‍ നിന്നും ലഹരി മരുന്ന് കണ്ടെത്തി. 50 കിലോയോളം കൊക്കെയ്‌നാണ് പഴങ്ങളുടെ മറവില്‍ ഈ കണ്ടെയ്‌നറില്‍ നിന്നും ഡിആര്‍ഐ സംഘം കണ്ടെത്തിയത്.

Janmabhumi Online by Janmabhumi Online
Oct 8, 2022, 12:24 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ : പഴം ഇറക്കുമതിയുടെ മറവില്‍ മലയാളികള്‍ മുംബൈയിലേക്ക് ലഹരിമരുന്നുമായി അയച്ച കണ്ടെയ്‌നര്‍ പിടിയില്‍. മലപ്പുറം സ്വദേശി മന്‍സൂര്‍ തച്ചംപറമ്പില്‍, അടുത്തിടെ ഡിആര്‍ഐയുടെ പിടിയിലായ കാലടി സ്വദേശി വിജിന്‍ എന്നിവര്‍ ചേര്‍ന്ന് അയച്ചതാണ് കണ്ടെയ്‌നര്‍. വിപണിയില്‍ 520 കോടിയാണ് ഇതിന് വിലമതിക്കുന്നത്.  

വിജിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓറഞ്ചിന്റെ കാര്‍ട്ടണുകളില്‍ ഒളിപ്പിച്ച വിധത്തിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നേരത്തെ ഇറക്കിയ ഗ്രീന്‍ ആപ്പിള്‍ കണ്ടെയ്നര്‍ പരിശോധിച്ചതോടെ ഇതില്‍ നിന്നും ലഹരി മരുന്ന് കണ്ടെത്തി. 50 കിലോയോളം കൊക്കെയ്‌നാണ് പഴങ്ങളുടെ മറവില്‍ ഈ കണ്ടെയ്‌നറില്‍ നിന്നും ഡിആര്‍ഐ സംഘം കണ്ടെത്തിയത്. സംഭവത്തിലും വിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.  

പഴങ്ങളുടെ ഇറക്കുമതിയുടെ മറവില്‍ മന്‍സൂറും വിജിനും ഇതുവരെ 1978 കോടിയുടെ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. 2018 മുതല്‍ ഇവര്‍ ഇത്തരത്തിലുള്ള ഇടപാട് നടത്തിയെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. വിജിന്‍ വര്‍ഗീസിന്റെ കമ്പനിയായ യമ്മി ഇന്റര്‍നാഷണല്‍ ഫുഡ്‌സ് എന്ന കമ്പനിയുടെ പേരിലാണ് ഇറക്കുമതികള്‍ നടന്നിട്ടുള്ളത്. കാസര്‍കോട് സ്വദേശിയും സുഹൃത്തുമായ മന്‍സൂര്‍ തച്ചന്‍ പറമ്പന്‍ എന്നയാളാണ് പിടികൂടിയ കണ്‍സൈന്‍മെന്റ് എത്തിക്കാന്‍ മുന്‍കൈ എടുത്തതെന്ന് വിജിന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുമ്പ് പലവട്ടം മന്‍സൂറുമായി ചേര്‍ന്ന് പഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മന്‍സൂറിന് പങ്കില്ലെന്നാണ് കുടുംബം പറയുന്നത്.

കോവിഡ് കാലത്ത് ദുബായിലേക്ക് മാസ്‌ക് കയറ്റി അയതിനെ തുടര്‍ന്നാണ് മന്‍സൂറും വിജിനും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. മന്‍സൂറുമായി 70:30 അനുപാതത്തിലാണ് വിജിന്‍ ലാഭം പങ്കുവെച്ചിരുന്നത്. വിജിന്റെ സഹോദരനും യമ്മി ഇന്റര്‍നാഷണല്‍ ഫുഡ്‌സ് എന്ന സ്ഥാപനത്തിന്റെ സഹ ഉടമയുമായ ജിബിന്‍ വര്‍ഗീസിനെ കേന്ദീകരിച്ചും അന്വേഷണം നടന്നു വരികയാണ്.  

Tags: drugsമന്‍സൂര്‍ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്വിജിന്‍ വര്‍ഗ്ഗീസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട മേക്കൊഴൂരില്‍ ക്ഷേത്രത്തില്‍ ലഹരി സംഘം ആക്രമണം നടത്തി

Kerala

ലഹരി തേടിയെത്തിയ ഡാന്‍സാഫ് സംഘത്തിന്‌റെ കണ്ണില്‍പെട്ടത് അനാശാസ്യകേന്ദ്രം, 11 പെണ്‍കുട്ടികള്‍ കസ്റ്റഡിയില്‍

Kerala

പാര്‍ട്ടിയിലെ ലഹരി ഉപയോഗം പൊലീസിനെ അറിയിച്ചെന്ന സംശയം; യുവാവിന് ക്രൂരമര്‍ദനം

Kerala

കൊച്ചിയിലെ ഹോസ്റ്റലില്‍ നിന്ന് 2 പേരെ ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുപോയി

Kerala

കോഴിക്കോട് പ്രതിയെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies