Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആര്‍എസ്എസ് മെഗാറാലി നടത്തിയതോടെ വിറളി പൂണ്ട് ഡിഎംകെ; തമിഴന്മാര്‍ ഹിന്ദുക്കളല്ലെന്ന് സമൂഹമാധ്യമങ്ങളില്‍ കാമ്പയിന്‍

തമിഴ്നാട്ടില്‍ ഗാന്ധി ജയന്തി ദിനലത്തില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടും വിലക്കുകയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. എന്നാല്‍ സ്റ്റാലിനെ വെല്ലുവിളിച്ച് ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ തന്നെ പുതുച്ചേരിയില്‍ ആര്‍എസ്എസ് മെഗാറാലി നടത്തിയത് ഡിഎംകെയ്‌ക്ക് വെല്ലുവിളിയായി.

Janmabhumi Online by Janmabhumi Online
Oct 5, 2022, 06:27 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ:തമിഴ്നാട്ടില്‍ ഗാന്ധി ജയന്തി ദിനലത്തില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടും വിലക്കുകയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. എന്നാല്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ തന്നെ പുതുച്ചേരിയില്‍ ആര്‍എസ്എസ് മെഗാറാലി നടത്തിയത് ഡിഎംകെയ്‌ക്ക് വെല്ലുവിളിയായി.  കേന്ദ്ര ഭരണപ്രദേശമെങ്കിലും പുതുച്ചേരിയും മദ്രാസ് ഹൈക്കോടതിയുടെ നിയമാധികാരപരിധിക്കുള്ളിലുള്ള പ്രദേശമാണ്. 

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ ഇപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണമാണെങ്കിലും ഡിഎംകെയുടെയും കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രമായിരുന്നു പുതുച്ചേരി. ഇവിടെയും ഗാന്ധി ജയന്തി ദിനത്തിലെ ആര്‍എസ്എസ് റാലി ഒഴിവാക്കാന്‍ ഡിഎംകെ ആഗ്രഹിച്ചിരുന്നു. അതിനായി ചില ശ്രമങ്ങളും നടത്തിയിരുന്നു. തമിഴ്നാട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിനാല്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് നേരെ ആക്രമണമുണ്ടായേക്കുമെന്ന കാരണം പറഞ്ഞാണ് സ്റ്റാലിന്‍ ആര്‍എസ്എസ് മാര്‍ച്ച് നിരോധിച്ചത്. പക്ഷെ പുതുച്ചേരി ഇപ്പോള്‍ ബിജെപി കൂടി ഉള്‍പ്പെട്ട എന്‍ഡിഎ സഖ്യം ഭരിയ്‌ക്കുന്ന കേന്ദ്രഭരണപ്രദേശമായതിനാല്‍ ഗാന്ധി ജയന്തി ദിനത്തിലെ റാലി തടയാന്‍ കഴിഞ്ഞില്ലെങ്കിലും ഈ റാലിയ്‌ക്കെതിരെ ഡിഎംകെ ക്യാമ്പുകളില്‍ കടുത്ത അമര്‍ഷമുണ്ട്. 

ഇതിനിടെ തമിഴ് ചോള രാജാവ് രാജ രാജ ചോളനെ ഹിന്ദു രാജാവ് എന്ന രീതിയില്‍ ബിജെപിയിലെ ചിലര്‍ വിശേഷിപ്പിച്ചത് ഡിഎംകെ നേതാക്കളെ വിറളിപിടിപ്പിച്ചിരുന്നു. അതോടെ നിരവധി പേര്‍ ഈ ഹാഷ്ടാഗില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതോടെ തമില്‍സ് ആര്‍ നോട്ട് ഹിന്ദൂസ് (#TamilsAreNotHindus) എന്ന ഹാഷ് ടാഗ് ട്രെന്‍ഡായി. തമിഴ്നാട്ടിലുള്ളവര്‍ ശൈവന്മാരും വൈഷ്ണവന്‍മാരും ആണെന്നും അവര്‍ ഹിന്ദുക്കളല്ലെന്നുമാണ് ഡിഎംകെ അവകാശപ്പെടുന്നത്.  

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തമിഴ്നാട്ടില്‍ ആര്‍എസ്എസിനെതെ നടന്ന ഒരു പ്രകടനത്തിലെ പോസ്റ്റര്‍ ചര്‍ച്ചാവിഷയമാവുകയാണ്. അതില്‍ തമിഴന്മാര്‍ ഹിന്ദക്കുളല്ലെന്ന വാചകമാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.  

മതപരിവര്‍ത്തന മിഷണറിമാരും ജിഹാദികളും ചേര്‍ന്ന് തമിഴ്നാട്ടിലെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ വേണ്ടി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണ് ഈ പോസ്റ്ററെന്ന് പലരും അഭിപ്രായപ്പെടുന്നു.  

കഴിഞ്ഞ 2000 വര്‍ഷങ്ങളായി ഹിന്ദുക്കള്‍ ഭരിച്ചിരുന്ന സംസ്ഥാനമാണ് തമിഴ്നാടെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്ഷേത്രമുണ്ടായിരുന്ന സംസ്ഥാനമാണ് തമിഴ്നാടെന്നും ഹിന്ദു അനുകൂലിയായ ഡോ.സുജിന്‍ ഈശ്വര്‍ ട്വീറ്റില്‍ പറയുന്നു. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ഫോട്ടോകളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.  

എഴുത്തുകാരനും എഞ്ചിനീയറുമായി അജയ് മിശ്ര കുറിയ്‌ക്കുന്നതിങ്ങിനെ:”തമിഴ്നാട്ടുകാര്‍ മികവാര്‍ന്ന, ഏറ്റവും ബുദ്ധിശാലികളായ ഹിന്ദുക്കളാണ്.”

മികച്ച എഴുത്തുകാരനായ ഹിന്ദോള്‍ സെന്‍ഗുപ്ത ട്വിറ്ററില്‍ കുറിക്കുന്നത് ഇങ്ങിനെയാണ്. : “തമിഴന്മാരും ചോളന്മാരും ഹിന്ദുക്കളല്ലെന്ന് ചില അറിവില്ലാത്തവര്‍ പറയുന്നു. അവരാണ് തഞ്ചാവൂരിലെ മികച്ച ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചത്. ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ വിഡ്ഡിത്തം പറയുകയാണ്. “

തമിഴ്നാടിനെ പ്രത്യേക രാജ്യമാക്കി മാറ്റാനുള്ള ദ്രാവിഡ ശ്രമങ്ങളും ഈ കാമ്പയിന് പിന്നിലുണ്ട്. ഈയിടെ ഡിഎംകെ എംപി രാജയും തമിഴ്നാടിനെ പ്രത്യേക രാജ്യമാക്കി മാറ്റുന്നതിനെക്കുറിച്ച് വിവാദപ്രസംഗം നടത്തിയിരുന്നു. എന്തായാലും ബിജെപി തമിഴ്നാട്ടില്‍ വേരുപിടിപ്പിക്കുന്നതിനെതിരെ ഡിഎംകെ-മതപരിവര്‍ത്തനക്രിസ്ത്യന്‍ വിഭാഗം- ജിഹാദി സംയുക്തനീക്കവും ശക്തമാണ്. 

Tags: ആര്‍എസ്എസ് മെഗാറാലിതമിഴന്മാര്‍ ഹിന്ദുക്കളല്ലെരാജരാജ ചോള രാജാവ്ഐഎസ്ആര്‍എസ്എസ്എം.കെ. സ്റ്റാലിന്‍Social Mediaതമിഴ്നാട്Gandhi Jayanthi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ ; ഞങ്ങളുടെ പ്രയോറിറ്റി ഭാരതമാണ് ; കേണൽ ഋഷി രാജലക്ഷ്മി

Kerala

‘ അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് കിട്ടുന്നത് ‘ ; സൈന്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ കമന്റ് ; മലപ്പുറം സ്വദേശി മുഹമ്മദ് നസിം അറസ്റ്റിൽ

India

ഒരു കൂട്ടം കഴുതകൾക്ക് മുന്നിൽ അസിം മുനീർ പ്രസംഗിക്കുന്നു , ഇതാണ് കഴുതകളുടെ രാജാവ് : അദ്നാൻ സാമിയുടെ പരിഹാസം സോഷ്യൽ മീഡിയയിൽ വൈറൽ

India

പാക്കിസ്ഥാന്റെ ആണവസംഭരണ കേന്ദ്രമായ കിരാന കുന്നുകളില്‍ ആണവ ചോര്‍ച്ചയെന്ന് റിപ്പോർട്ട് : അഭ്യൂഹം ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ

India

ഞാൻ ഇന്ത്യക്കാരിയാണ്, എന്റെ രാജ്യത്തെ പിന്തുണയ്‌ക്കുന്നു ; പാകിസ്ഥാനികൾക്ക് അൺഫോളോ ചെയ്യാം : വിമർശിച്ച പാക് ആരാധകരെ ശാസിച്ച് ഹിന ഖാൻ

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ അഭിമാനം; ശുഭാന്‍ശു ശുക്ല… ബഹിരാകാശത്തേക്ക്…

കൊവിഡ് കുതിക്കുന്നു; ഒരു മരണം കൂടി

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ഒരു കണക്കുമില്ല, ഓഖി പാക്കേജ് വെള്ളത്തില്‍; ഒരു രൂപ പോലും ആര്‍ക്കും അനുവദിച്ചില്ല

നൗഷാദിനെ രക്ഷിക്കാൻ പോക്സോ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി: ആറൻമുളയിൽ പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

മലയാളി സംഘടനയുടെ വാദം പൊളിയുന്നു, ദുബായ് മലയാളികളുടെ വേദിയിൽ പോയത് ക്ഷണിച്ചിട്ടെന്ന് അഫ്രീദി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

ഫര്‍ഹാനും സഹോദരി സോയയും

64 പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ഫര്‍ഹാന്‍; ലവ് ജിഹാദിനായി ഇരകളായ പെണ്‍കുട്ടികളെ ഫര്‍ഹാന്റെ സഹോദരി സോയ സമീപിക്കും

ഞാറയ്‌ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ 2 വിദേശ വിദ്യാര്‍ഥികളെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies