Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുധാമൂര്‍ത്തി മോദിയെ അനുകൂലിച്ചു; സുധാമൂര്‍ത്തിയെ ലിബറല്‍-കമ്മ്യൂണിസ്റ്റ്- പൗരവകാശ സംഘങ്ങള്‍ വളഞ്ഞാക്രമിക്കുന്നു

ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി മോദിയെ അനകൂലിക്കാന്‍ തുടങ്ങിയതോടെ അവര്‍ക്കെതിരെ ലിബറല്‍-കമ്മ്യൂണിസ്റ്റ് പൗരാവകാശ സംഘങ്ങള്‍ വേട്ട തുടങ്ങി. ഇപ്പോള്‍ സുധാമൂര്‍ത്തി മൈസൂര്‍ രാജകുടുംബത്തിലെ പ്രമോദ ദേവി വാഡിയാറിന്റെ പാദത്തില്‍ തൊട്ട് നമസ്കരിക്കുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കിയാണ് അവര്‍ക്കെതിരെ ബിജെപി, മോദി വിരുദ്ധ സംഘങ്ങള്‍ വളഞ്ഞാക്രമിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Sep 28, 2022, 06:10 pm IST
in India
ന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി മൈസൂര്‍ രാജകുടുംബത്തിലെ പ്രമോദ ദേവി വാഡിയാറിന്‍റെ പാദത്തില്‍ തൊട്ട് നമസ്കരിക്കുന്നതിന്‍റെ ചിത്രം (ഇടത്ത്) സുധാമൂര്‍ത്തി(വലത്ത്)

ന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി മൈസൂര്‍ രാജകുടുംബത്തിലെ പ്രമോദ ദേവി വാഡിയാറിന്‍റെ പാദത്തില്‍ തൊട്ട് നമസ്കരിക്കുന്നതിന്‍റെ ചിത്രം (ഇടത്ത്) സുധാമൂര്‍ത്തി(വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി മോദിയെ അനകൂലിക്കാന്‍ തുടങ്ങിയതോടെ അവര്‍ക്കെതിരെ ലിബറല്‍-കമ്മ്യൂണിസ്റ്റ് പൗരാവകാശ സംഘങ്ങള്‍ വേട്ട തുടങ്ങി. ഇപ്പോള്‍ സുധാമൂര്‍ത്തി മൈസൂര്‍ രാജകുടുംബത്തിലെ പ്രമോദ ദേവി വാഡിയാറിന്റെ പാദത്തില്‍ തൊട്ട് നമസ്കരിക്കുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കിയാണ് അവര്‍ക്കെതിരെ ബിജെപി, മോദി വിരുദ്ധ സംഘങ്ങള്‍ വളഞ്ഞാക്രമിക്കുകയാണ്.  

ഈ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിടുക വഴി അവരെ അപമാനിക്കാന്‍ കൂടി ലിബറല്‍-കമ്മ്യൂണിസ്റ്റ്-പൗരാവകാശ സംഘങ്ങള്‍ ലക്ഷ്യമിടുന്നു. സ്വാഭാവികമായ ഒരു വാര്‍ത്തപോലെയാണ് ട്വിറ്ററില്‍ ഈ ചിത്രം പങ്കുവെച്ചശേഷം ഇക്കൂട്ടര്‍ ഇതിനോട് ചിലര്‍ പ്രതികരിക്കുന്നതായി കാണിച്ച് വിഷയം ചൂടുപിടിപ്പിച്ച് നിര്‍ത്തുന്നത്.  

ഗുരുപ്രസാദ് ഡി.എന്‍. എന്ന ഒരു വ്യക്തി തന്റെ മകള്‍ക്ക് ലഭിച്ച ഹോം വര്‍ക്കിലെ ഒരു വാചകം എടുത്തു കാണിച്ച് ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു.  ഞങ്ങള്‍ രാജാവിനെ ……..എന്നാണ് ഇംഗ്ലീഷിലുള്ള ഈ വാചകത്തിന്റെ മലയാളം അര്‍ത്ഥം. അതിന് ഉത്തരമായി തലകുനിക്കുന്നു എന്ന വാക്കാണ് നല്‍കിയിരിക്കുന്നത്. ഇത്തരം വാചകങ്ങള്‍ കുഞ്ഞുമനസ്സുകളില്‍ മോശം മൂല്യങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഗുരുപ്രസാദ് ചിത്രത്തോടൊപ്പം നല്‍കിയ കുറിപ്പില്‍ ആശങ്കപ്പെടുന്നത്. 

ഉടനെ ഇതിന് മറുപടിയെന്നോണമാണ് ശ്യാം പ്രസാദ് എന്ന വ്യക്തി സുധാമൂര്‍ത്തിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജാവിന്റെ കാല്‍തൊട്ട് വണങ്ങുന്നത് ഇന്നും നടക്കുന്നു എന്ന അര്‍ത്ഥത്തിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.  

ഇത് നിഷ്കളങ്കമായി നടന്ന ഒന്നായി തോന്നുന്നില്ല. സമൂഹമാധ്യമങ്ങളില്‍ സുധാമൂര്‍ത്തിയെ അപമാനിക്കാന്‍ ആസൂത്രിതമായി നടത്തിയ ഗുഢപദ്ധതിയായാണ് ഇതിനെ തോന്നുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മോദിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്സ് ഫണ്ടിന്റെ ഉപദേശകസമിതിയില്‍ സുധാമൂര്‍ത്തിയും അംഗമാവുകയും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം കഴിഞ്ഞ ദിവസം നാരായണ മൂര്‍ത്തി കോണ്‍ഗ്രസ് പ്രധാനമന്ത്രി മന്‍മഹോന്‍ സിങ്ങ് ഭരിച്ച 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷം സ്തംഭനത്തിന്റെ വര്‍ഷങ്ങളായിരുന്നു എന്നും വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് ലിബറല്‍-കമ്മ്യൂണിസ്റ്റ്-പൗരാവകാശ-ജിഹാദി സംഘങ്ങള്‍ക്ക് മൂര്‍ത്തീ കുടുംബത്തോട് പക വര്‍ധിച്ചത്.  

ഇപ്പോള്‍ ഈ വിഷയം ട്വിറ്ററിലും ഫേസ്ബുക്കിലും ചൂടുള്ള വിഷയമായി നിലനിര്‍ത്തുകയാണ് ലിബറല്‍ സംഘങ്ങള്‍. ഇവരുടെ സംഘത്തില്‍പ്പെട്ടവരുടെ വിമര്‍ശനങ്ങളാണ് കൂടുതലും. അവര്‍ തന്നേക്കാള്‍ പ്രായമുള്ള ഒരു സ്ത്രീയുടെ കാല്‍തൊട്ട് വന്ദിച്ചതില്‍ എന്താണ് തെറ്റ് എന്നാണ് കെ.പി. മോഹന്‍ എന്ന ഒരാള്‍ കുറിച്ചിരിക്കുന്നത്.  

മൈസൂരിന് ചുറ്റും നോക്കൂ എന്നിട്ട് മൈസൂര്‍ രാജകുടുംബം ജനങ്ങള്‍ക്ക് അവരുടെ ഭരണകാലത്ത് നല്‍കിയതെന്തൊക്കയാണെന്ന് കാണൂ…നിങ്ങള്‍ അവര്‍ക്കുമുന്നില്‍ തലകുനിച്ചാലും തെറ്റില്ല എന്നാണ് ശ്രീ കൃഷ്ണദേവരായ കുറിച്ചിരിക്കുന്നത്.  

സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടി മാത്രം രൂപീകരിച്ച ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സ്ഥാപകയാണ് സുധാമൂര്‍ത്തി. ഈ ഫൗണ്ടേഷന്‍ ആരോഗ്യസേവനം, വിദ്യാഭ്യാസം, കലസംസ്കാരം, അഗതി സേവനം, ഗ്രാമവികസനം എന്നീ മേഖലകളില്‍ കോടികളുടെ സഹായമാണ് ഈ ഫൗണ്ടേഷന്‍ വര്‍ഷങ്ങളായി നല്‍കിവരുന്നത്. 

Tags: സുധാമൂര്‍ത്തിഇന്‍ഫോസിസ്മോദിഎന്‍.ആര്‍ നാരായണമൂര്‍ത്തിപിഎം കെയേഴ്സിപ്രധാനമന്ത്രി മോദിഇന്‍ഫോസിസ് ഫൗണ്ടേഷന്‍കര്‍ണ്ണാടകattackമാധ്യമ പ്രവര്‍ത്തകര്‍Bengaluruനാരായണമൂര്‍ത്തി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം, പ്രതിരോധിച്ചതായി ഖത്തര്‍

Kerala

കൊട്ടാരക്കരയില്‍ ട്രാന്‍സ്ജെന്റേഴ്സും പൊലീസും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി, നിരവധി പൊലീസുകാര്‍ക്ക് പരിക്ക്

World

ഇറാന്‍ -ഇസ്രായേല്‍ യുദ്ധം രൂക്ഷം, ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍, ഇറാന്‍ ടിവി ആസ്ഥാനം ആക്രമിച്ചു, തിരിച്ചടിക്കാന്‍ ഒരുങ്ങി ഇറാന്‍

World

ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ തങ്ങള്‍ പിന്‍വാങ്ങാമെന്ന് ഇറാന്‍, ആക്രമണം തുടരുന്നു

ഇസ്രയേലിന്‍റെ രണ്ട് മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്‍റെ മണ്ണിലിരുന്ന മിസൈലുകളും ഡ്രോണുകളും ആക്രമണത്തിനൊരുക്കുന്നു
World

മരണത്തെ പുല്ലാക്കി ഇസ്രയേലിന്റെ മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്റെ മണ്ണിലിരുന്ന് മിസൈലുകളും ഡ്രോണുകളും ഒരുക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഭയമോ മടിയോ ഇല്ല ! ഇത് ഛോട്ടി റാണി ലക്ഷ്മി ഭായി ; ബീഹാറിലെ തെരുവുകളിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ആറ് വയസ്സുകാരിയുടെ വീഡിയോ വൈറൽ

സ്വന്തം നാട്ടിൽ ഹിന്ദുക്കൾ അനാഥരാകരുത് ; ഇസ്ലാമിന് സ്വത്തുക്കൾ വഖഫ് ബോർഡ് ഉണ്ടാക്കാമെങ്കിൽ ഹിന്ദുക്കൾക്ക് ധർമ്മ രക്ഷാ ബോർഡ് രൂപീകരിച്ചുകൂടെ

പോരാട്ട വിജയത്തിന്റെ ഗാഥ

അഭിനന്ദൻ വർത്തമാനും പാക്കിസ്ഥാനി മേജർ മോയിസ് അബ്ബാസും (ബോക്സിൽ)

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജറെ വധിച്ച് താലിബാൻ തീവ്രവാദികൾ ; തെക്കൻ വസീറിസ്ഥാൻ പാക് സൈന്യത്തിന്റെ ശ്മാശാന ഭൂമിയാകുന്നു

ചൈനയിൽ നിന്നും മൂവായിരം വാഹനങ്ങളുമായി പോയ ചരക്ക് കപ്പൽ പസഫിക് സമുദ്രത്തിൽ മുങ്ങി ; കപ്പൽ യാത്ര തിരിച്ചത് മെക്സിക്കോയിലേക്ക് 

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

ഭരണഘടന കുഴിച്ചുമൂടിയവര്‍ മേനി നടിക്കുമ്പോള്‍

ഉയിര്‍ത്തെഴുന്നേല്‍പ്

ന്യൂദല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുദേവന്റെ 
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രണമിക്കുന്നു.

ഗുരുദേവ-ഗാന്ധിജി സമാഗമം ഭാരതത്തിന് ഊര്‍ജസ്രോതസ്: പ്രധാനമന്ത്രി

ഓപ്പറേഷൻ ഡ്രാഗൺ ഐ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം, ഫ്ലോറിഡയിൽ നിന്ന് കാണാതായ 60 കുട്ടികളെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies