Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

1963 റിപ്പബ്ലിക് ദിന പരേഡ്: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ദേശസ്‌നേഹത്തെ നെഹ്‌റു സര്‍ക്കാര്‍ ബഹുമാനിച്ചു: കെ എല്‍ പത്തേല

89-ാം വയസ്സിലും 1963 ജനുവരി 26ലെ ആ ദിവസം ഞാന്‍ മറന്നിട്ടില്ല. അന്നത്തെ ഓരോ നിമിഷവും എനിക്ക് ഓര്‍മിക്കാന്‍ കഴിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2022, 09:29 pm IST
in Parivar

ന്യൂദല്‍ഹി: 1963 ജനുവരി 26ന് രാജ്പഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത ആര്‍എസ്എസ് സ്വയംസേവകനാണ് കെ എല്‍ പത്തേല. ഭാരതീയ മസ്ദൂര്‍ സംഘിന്റെ മുഖപത്രമായ’വിശ്വകര്‍മ സങ്കേതം’ എഡിറ്റ് ചെയ്യുന്ന കെ എല്‍ പത്തേല ആ അഭിമാന മുഹൂര്‍ത്തത്തെ അനുസ്മരിക്കുന്നു.

’89-ാം വയസ്സിലും 1963 ജനുവരി 26ലെ ആ ദിവസം ഞാന്‍ മറന്നിട്ടില്ല. അന്നത്തെ ഓരോ നിമിഷവും എനിക്ക് ഓര്‍മിക്കാന്‍ കഴിയും. ജനക്പുരി (ന്യൂഡല്‍ഹി) ശാഖയിലെ ചില സ്വയംസേവകര്‍ ഈ വാര്‍ത്ത പറഞ്ഞപ്പോള്‍, അത് ഞങ്ങളെ ആവേശഭരിതരാക്കി. പരേഡില്‍ പങ്കെടുക്കുന്നതിനു പുറമേ, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ദേശസ്‌നേഹത്തെ നെഹ്‌റു സര്‍ക്കാര്‍ ബഹുമാനിക്കുന്നു എന്നതായിരുന്നു പ്രധാന വികാരം. ജനക്പുരിയില്‍ നിന്നുള്ള ഞങ്ങള്‍ രണ്ട് സ്വയംസേവകര്‍ മാര്‍ച്ച് പാസ്റ്റില്‍ ചേര്‍ന്നത് ഓര്‍ക്കുന്നു. ഞങ്ങളുടെ സംഘം സലാമി മഞ്ചിലൂടെ കടന്നുപോയപ്പോള്‍ സദസ്സ് വലിയ കയ്യടികളോടെ സ്വീകരിച്ചു. ഞങ്ങള്‍ ഇന്ത്യാ ഗേറ്റ് വരെ മാര്‍ച്ച് ചെയ്തു.

എന്തുകൊണ്ടാണ് നെഹ്‌റു സര്‍ക്കാര്‍ സംഘ സ്വയംസേവകരെ പരേഡിന് ക്ഷണിച്ചതെന്ന് ചോദിച്ചപ്പോള്‍, പത്തേല പറയുന്നു: ‘1962 ലെ യുദ്ധകാലത്ത് സംഘ സ്വയംസേവകര്‍ രാജ്യത്തോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഞങ്ങള്‍ സൈന്യത്തെ അവരുടെ ബങ്കറുകളില്‍ പോലും സഹായിച്ചു. ഒരു ദിവസം സ്വയംസേവകര്‍ ‘പായസവുമായി’ ബങ്കറുകളില്‍ എത്തിയപ്പോള്‍ വെടിവയ്‌പ്പ് നടക്കുന്നുണ്ടായിരുന്നു, പക്ഷേ സ്വയംസേവകര്‍ ബങ്കറുകള്‍ക്കുള്ളില്‍ എത്തി ജവാന്‍മാര്‍ക്ക് ‘പായസം’ വിളമ്പി.

യുദ്ധത്തിന്റെ മറ്റൊരു സംഭവം പഥേല ഓര്‍ക്കുന്നു: ‘ട്രെയിനുകളിലും ട്രക്കുകളിലും മറ്റും ജവാന്മാര്‍ അതിര്‍ത്തിയിലേക്ക് കുതിച്ചപ്പോള്‍ ജനങ്ങള്‍ അവര്‍ക്ക് എല്ലായിടത്തും പൂര്‍ണ്ണ പിന്തുണ നല്‍കി. ഡല്‍ഹിയിലെ ചില സ്വയംസേവകര്‍ ജവാന്മാരെ സഹായിക്കാന്‍ 697 രൂപ സമാഹരിച്ചു. ജവാന്‍മാര്‍ക്കായി പഴങ്ങള്‍ വാങ്ങി, ആ പഴങ്ങളുമായി ഞങ്ങള്‍ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. ഒരു തീവണ്ടി നിറയെ ജവാന്മാര്‍ പഞ്ചാബിലേക്ക് പോവുകയായിരുന്നു. വിവിധ കമ്പാര്‍ട്ടുമെന്റുകളിലായി ഞങ്ങള്‍ അവര്‍ക്കിടയില്‍ പഴങ്ങള്‍ വിതരണം ചെയ്തു. നിങ്ങള്‍ ഇത്രയും പഴങ്ങള്‍ തന്നു, ഞങ്ങള്‍ക്ക് സൂക്ഷിക്കാന്‍ സ്ഥലമില്ല എന്ന് അവര്‍ പറഞ്ഞു. നല്ലത്, നിങ്ങള്‍ അവ ആവശ്യമുള്ള ആളുകള്‍ക്ക് വിതരണം ചെയ്യുക. ആര്‍എസ്എസ് സ്വയംസേവകര്‍ മാത്രമല്ല, ആര്‍എസ്എസ് അനുബന്ധ സംഘടനകളുടെ പ്രവര്‍ത്തകരും സര്‍ക്കാരിനെ പിന്തുണച്ചു. ഭാരതീയ മസ്ദൂര്‍ സംഘ് അതിന്റെ എല്ലാ പ്രക്ഷോഭങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ന് ഞാന്‍ ഏതെങ്കിലും ശാഖ സന്ദര്‍ശിക്കുമ്പോള്‍, ആ അനുഭവം ഞാന്‍ സ്വയംസേവകരുമായി പങ്കിടുന്നു. നമുക്കെല്ലാവര്‍ക്കും രാഷ്‌ട്രമാണ് പ്രഥമസ്ഥാനമെന്ന് അറിയേണ്ടത് ആവശ്യമാണ്. ഒരു സംഘ സ്വയംസേവകന്റെ ഈ മനോഭാവം നമുക്ക് മറക്കാന്‍ കഴിയില്ല’

Tags: ആര്‍എസ്എസ്ജവഹര്‍ലാല്‍ നെഹ്‌റുറിപ്പബ്ലിക് ദിനം1963 ലെ റിപ്പബ്ലിക് ദിന പരേഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.