Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശങ്കരാചാര്യ പാദുകങ്ങളില്‍ പുഷ്പാര്‍ച്ചന; ആരതി ഉഴിഞ്ഞ് ധ്യാനനിരതനായി നരേന്ദ്രമോദി

ക്ഷേത്രത്തിന് മുന്നിലെ പീഠത്തില്‍ ഇരുന്ന് ശങ്കരാചാര്യപാദുകങ്ങളില്‍ മോദി പുഷ്പാര്‍ച്ചന നടത്തി, ആരതി ഉഴിഞ്ഞ് ധ്യാനനിരതനായി.

Janmabhumi Online by Janmabhumi Online
Sep 2, 2022, 06:48 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കേദാര്‍നാഥില്‍ ആദിശങ്കരശില്പം സ്ഥാപിച്ച് രാഷ്‌ട്ര ഏകതയുടെ ശംഖ് മുഴക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീശങ്കരജന്മഭൂമിയിലെത്തി അനുഗ്രഹം തേടി. കാലടിയിലേക്കുള്ള വരവ് തനിക്ക് ലഭിക്കുന്ന ബഹുമതിയാണെന്ന് സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് അദ്ദേഹം ട്വീറ്റ് ചെയ്തു. പെരു മഴയിലും തോരാത്ത ആവേശത്തോടെയാണ് കാലടി പ്രധാനമന്ത്രിയെ വരവേറ്റത്. 

ക്ഷേത്രകവാട ത്തില്‍ ശൃംഗേരി മഠം അഡ്മിനിസ്‌ട്രേറ്റര്‍ ഡോ.വി.ആര്‍. ഗൗരിശങ്കര്‍ രുദ്രാക്ഷമാല അണിയിച്ചു. പൂര്‍ണകുംഭംനല്‍കി സ്വീകരിച്ചു. വേദപാഠശാല വിദ്യാര്‍ഥികള്‍ ഉരുക്കഴിച്ച വേദമന്ത്രങ്ങള്‍ അകമ്പടിയായി. ആരതി ഉഴിഞ്ഞ് വരവേല്പ്. ക്ഷേത്രം മാനേജര്‍ പ്രൊഫ. എ.സുബ്രഹ്മണ്യന്‍, ട്രസ്റ്റ് അംഗം പി.രാമലിംഗം, അസി.മാനേജര്‍ സൂര്യനാരായണ ഭട്ട് എന്നിവരും സ്വീകരിക്കാനൊ പ്പമുണ്ടായിരുന്നു.ശ്രീശാരദാദേവീസന്നിധിയില്‍ ആദ്യം ദര്‍ശനം. ദീപാര്‍ച്ചനയ്‌ക്കും മംഗള ആരതിക്കും ശേഷം അദ്ദേഹം പ്രസാദം സ്വീകരിച്ചു. തുടര്‍ന്ന് ശങ്കരാചാര്യസ്വാമികളുടെ അമ്മആര്യാംബദേവിയുടെ സമാധിസ്ഥാനത്ത് നമസ്‌കരിച്ച് പുഷ്പാര്‍ച്ചന നടത്തി. സമീപമുള്ള ശക്തിഗണപതി സന്നിധിയിലും ദര്‍ശനം നടത്തി. അവിടെ നിന്നും ശ്രീശങ്കരാചാര്യനടയില്‍ ദര്‍ശനം. ക്ഷേത്രത്തിന് മുന്നിലെ പീഠത്തില്‍ ഇരുന്ന് ശങ്കരാചാര്യപാദുകങ്ങളില്‍ മോദി പുഷ്പാര്‍ച്ചന നടത്തി, ആരതി ഉഴിഞ്ഞ് ധ്യാനനിരതനായി.

ശങ്കരാചാര്യരുടെ പ്രതിമയും ശൃംഗേരി മഠാധിപതി ഭാരതീതീര്‍ത്ഥസ്വാമികളും വിധുശേഖരഭാരതി സ്വാമികളും കൊടുത്തയ ച്ച ഫലതാംബൂലവും പുസ്തകവും ഡോ.വി.ആര്‍. ഗൗരിശങ്കര്‍ പ്രധാനമന്ത്രിക്കു നല്‍കി. ക്ഷേത്രത്തില്‍ 40 മിനിറ്റ് ചെലവഴിച്ച പ്രധാനമന്ത്രി കാലടി ടൗണില്‍ സ്ഥിതിചെയ്യുന്ന ആദശങ്കര കീര്‍ത്തി സ്തംഭത്തിലെത്തി. മാനേജര്‍ കെ.എസ്. വെങ്കിടേശ്വരന്‍, ടി.എസ്. വെ ങ്കി ട്ട രാ മന്‍ ആര്‍.ജി.ശ്രീറാം, പ്രകാശ് മുത്തുസ്വാമി, രവി ദ്രാവിഡ്, വിഘ്‌നേഷ് അഗ്‌നിഹോത്രി, ചന്ദ്രശേഖര സരസ്വതി, ആര്‍.ജി.ബാലസുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ണകുഭം നല്‍കി സ്വീകരിച്ചു. ശങ്കരാചാര്യ പാദുകത്തില്‍ മോദി പുഷ്പാര്‍ച്ചന നടത്ത  പ്രധാനമന്ത്രിക്ക് ആറന്മുള കണ്ണാടിയും ശങ്കര പരമ്പരയുടെ ചിത്രങ്ങളും സമ്മാനിച്ചു.

Tags: narendramodiKaladyകാലടി ശ്രീശാരദ വിദ്യാലയം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

Kerala

ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല; ഭീകരവിരുദ്ധ സന്ദേശവുമായി ചലോ എൽഒസിയുടെ ബുള്ളറ്റുകൾ കശ്മീരിലേക്ക്

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

India

രാജ്യത്ത് ഓറഞ്ച് സമ്പദ് വ്യവസ്ഥയുടെ ഉദയത്തിന്റെ സമയം: നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാര്‍ഥികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍, പിടിയിലായത് യുവതിയും യുവാവും

ശർമ്മിഷ്ഠയെ കുടുക്കിയ വസാഹത് ഖാൻ ഖാദ്രി റാഷിദിയ്‌ക്ക് വമ്പൻ പണി : ഹിന്ദു ദേവതകളെ അധിക്ഷേപിച്ചതിന് രണ്ട് സംസ്ഥാനങ്ങളിലായി മൂന്ന് കേസ്

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്ടിലും അവധി

മമത ബാനര്‍ജിയെ എതിര്‍ത്ത ഗായകന്‍; ബിയോണ്‍സിയെപ്പോലുള്ളവര്‍ പാടുന്ന യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ അരിജിത് സിങ്ങും; റഹ്മാന് കിട്ടാത്ത ഭാഗ്യം¡

ഡഫേദാര്‍ ആകാന്‍ ആളില്ല, തസ്തിക നിര്‍ത്തലാക്കുന്നു

സ്വാതന്ത്ര്യത്തിന്റെ ശബ്ദം ഉയർന്നത് മദ്രസകളിൽ : സ്വാതന്ത്ര്യത്തിനായി പോരാടിയതും മദ്രസകളാണെന്ന് മൗലാന സയ്യിദ് അർഷാദ് മദനി

ഒളശയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍

സിന്ധൂനദീജലത്തിൽ പാകിസ്ഥാനിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ

കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ (വലത്ത്) വിദേശത്ത് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്ന ശശി തരൂര്‍, അസദുദ്ദീന്‍ ഒവൈസി, കനിമൊഴി, സുപ്രിയ സുലെ, അഭിഷേക് ബാനര്‍ജി എന്നീ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ (ഇടത്ത്)

ദേശീയപ്രശ്നത്തില്‍ ഐക്യം വേണമെന്ന് ഖാര്‍ഗെ; ഐക്യത്തിന്റെ ഭാഗമായി ശശി തരൂരും സല്‍മാന്‍ഖുര്‍ഷിദും ഒവൈസിയും എല്ലാം വിദേശത്തുണ്ടെന്ന് സോഷ്യല്‍മീഡിയ

രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറെ കണ്ടത് പോരാട്ടത്തിന് പിന്തുണ തേടി, സതീശനെ തള്ളി കെ. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies