Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനുകൂലവിധി വന്നാല്‍ സുപ്രീംകോടതിയും ജഡ്ജിയും നല്ലത്; പ്രതികൂലമായാല്‍ ജഡ്ജിയും കോടതിയും തെറ്റ്; ഇന്ദുമല്‍ഹോത്രയെ വേട്ടയാടി ഇടത്-ലിബറല്‍ വാദികള്‍

വരുമാനത്തിന് വേണ്ടി കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ എല്ലായിടത്തും ക്ഷേത്രങ്ങള്‍ കയ്യടക്കുകയാണെന്ന വിരമിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പ്രസ്താവന വിവാദമാക്കുകയാണ് ഇപ്പോള്‍ ഇടത്-ലിബറല്‍ ജിഹാദി സംഘങ്ങള്‍. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് വിധി പറഞ്ഞ അഞ്ചംഗ ഭരണബെഞ്ചില്‍ സ്ത്രീപ്രവേശനം പാടില്ലെന്ന് വിധിയെഴുതിയത് ഇന്ദുമല്‍ഹോത്ര മാത്രമാണെന്നാണ് അവരുടെ വാദം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2022, 11:11 pm IST
in India

ന്യൂദല്‍ഹി: വരുമാനത്തിന് വേണ്ടി കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ എല്ലായിടത്തും ക്ഷേത്രങ്ങള്‍ കയ്യടക്കുകയാണെന്ന വിരമിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പ്രസ്താവന വിവാദമാക്കുകയാണ് ഇപ്പോള്‍ ഇടത്-ലിബറല്‍ ജിഹാദി സംഘങ്ങള്‍. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് വിധി പറഞ്ഞ അഞ്ചംഗ ഭരണബെഞ്ചില്‍ സ്ത്രീപ്രവേശനം പാടില്ലെന്ന് വിധിയെഴുതിയത് ഇന്ദുമല്‍ഹോത്ര മാത്രമാണെന്നാണ് അവരുടെ വാദം.  

രാഹുല്‍ ഈശ്വര്‍ ഇന്ദു മല്‍ഹോത്രയ്‌ക്ക്നുകൂലമായി രംഗത്ത് വന്നിരുന്നു. നാല് പുരുഷ ജഡ്ജിമാര്‍ക്കില്ലാത്ത തന്‍റേടം ഒരു വനിത ജഡ്ജി കാണിച്ചു എന്നായിരുന്നു രാഹുല്‍ ഈശ്വരിന്റെ ട്വിറ്റര്‍ കമന്‍റ്. രാഹുല്‍ ഈശ്വര്‍ ഇന്ദു മല്‍ഹോത്രയ്‌ക്ക്നുകൂലമായി രംഗത്ത് വന്നിരുന്നു.  ശബരിമല കേസില്‍ നാല് പുരുഷ ജഡ്ജിമാര്‍ക്കെതിരെ ധര്‍മ്മത്തിനും സത്യത്തിനും നീതിക്കും വേണ്ടി ഒരു വനിതാ ജഡ്ജി നിലകൊണ്ടു എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ കുറിപ്പ്. 

ക്ഷേത്രവരുമാനത്തില്‍ നിന്നും ഒരു നയാപൈസ പോലും എടുക്കുന്നില്ലെന്നും പകരം നൂറുകണക്കിന് കോടികള്‍ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഉയര്‍ത്താനും ക്ഷേത്രഭരണത്തെ പിന്തുണക്കാനും ചെലവഴിക്കുന്നു എന്ന് അഭിപ്രായപ്പെട്ട് തോമസ് ഐസക്ക് ബുധനാഴ്ച രംഗത്ത് വന്നിരുന്നു. കേരളത്തിലെ രണ്ട് വെള്ളപ്പൊക്കത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും 10 കോടി രൂപയാണ് സംഭാവനയായി സര്‍ക്കാര്‍ വാങ്ങിയത്. ഇത് ഒരു നയാപൈസ സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്നെടുക്കുന്നില്ല പകരം ക്ഷേത്രങ്ങള്‍ക്ക് കൊടുക്കുകയാണ് എന്നതിന്റെ ഉദാഹരണമാണോ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ചോദിക്കുന്ന ചോദ്യം. 

ഇന്ദു മല്‍ഹോത്ര എത്രയോ സുപ്രധാന വിധികള്‍ പറഞ്ഞ ജഡ്ജിയാണ്. എന്തിലും ഏതിലും രാഷ്‌ട്രീയ വിവക്ഷകള്‍ ചൂണ്ടിക്കാട്ടി വിവാദം കുത്തിപ്പൊക്കുന്നതിലാണ് ഇടത്-ലിബറല്‍-ജിഹാദി-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ താല്‍പര്യം. ഇന്നത്തെ ഭാരതത്തില്‍ നടമാടുന്ന സത്യമാണ് ഇന്ദു മല്‍ഹോത്ര വെളിപ്പെടുത്തിയത്. ഈ അഭിപ്രായപ്രകടനത്തെ കുഴിച്ചുമൂടാനാണ് പുരോഗമനവാദികളുടെ മുഖംമൂടിയണിഞ്ഞവരുടെ ലക്ഷ്യം. “ഹിന്ദു ക്ഷേത്രങ്ങള്‍ മാത്രമാണ് കമ്മ്യൂണിസ്റ്റുകള്‍ ഏറ്റെടുക്കുന്നത്,” എന്നും ഇന്ദു മല്‍ഹോത്ര തുറന്നടിച്ചിരുന്നു.  

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെയും അവര്‍ വെറുതെ വിടുന്നില്ല. പത്മനാഭസ്വാമി ക്ഷേത്രഭരണം സര്‍ക്കാരിന് നല്‍കിയാല്‍ എങ്ങിനെ കയ്യിട്ടുവാരുമെന്ന് വ്യക്തമായി അറിവുള്ള വ്യക്തിയാണ് യു.യു. ലളിത്. അതുകൊണ്ട് തന്നെ ക്ഷേത്രഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ക്കുകൂടി പങ്കുണ്ടാവുന്ന തരത്തില്‍ ഭരണസമിതിയെ വെച്ച വിധി പ്രസ്താവിച്ചത് യു.യു. ലളിത് ഉള്‍പ്പെട്ട ബെഞ്ചാണ്. ഈ വിധി ചൂണ്ടിക്കാട്ടി ലളിതിനെ ഒരു രാഷ്‌ട്രീയകള്ളിയില്‍ അടയ്‌ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. 2012-2019 വരെ ക്ഷേത്രഭരണം കൈകാര്യം ചെയ്തതിന് 11.70 കോടി രൂപ സര്‍ക്കാരിന് നല്‍കാന്‍ ക്ഷേത്ര ഭരണസമിതിയോട് നിര്‍ദേശിച്ചത് ഇതേ സുപ്രീംകോടതി ബെഞ്ച് തന്നെയാണെന്ന കാര്യം സൗകര്യപൂര്‍വ്വം വിമര്‍ശകര്‍ മറക്കുന്നു. 

Tags: ശബരിമല ക്ഷേത്രംJustice Indu Malhothraജിഹാദി ആക്രമണംPadmanabha swamy Templeശബരിമല വിധിശ്രീപത്മനാഭസ്വാമിക്ഷേത്രംസ്വതന്ത്രവാദികള്‍കമ്മ്യൂണിസ്റ്റുകള്‍മനുഷ്യാവകാശംguruvayur templeSABARIMALAശബരിമലപ്രശ്നം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.