Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2024 തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്മൃതി ഇറാനിയെ നശിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം; മകളുടെ പേരിലുള്ള അപവാദപ്രചരണം ഗൂഢാലോചനയുടെ ഭാഗം

സ്മൃതി ഇറാനിക്ക് നേരെയുള്ള കോണ്‍ഗ്രസ് അപവാദപ്രചാരണം 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയുടെ ശക്തയായ സ്ഥാനാര്‍ത്ഥിയെ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2022, 06:14 pm IST
in India

ന്യൂദല്‍ഹി:സ്മൃതി ഇറാനിക്ക് നേരെയുള്ള കോണ്‍ഗ്രസ് അപവാദപ്രചാരണം 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയുടെ ശക്തയായ സ്ഥാനാര്‍ത്ഥിയെ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം. മകള്‍ സോയിഷ് 2019ല്‍ ഗോവയിലെ ബാര്‍ ലൈസന്‍സുള്ള സില്ലി സോള്‍ റസ്റ്റൊറന്‍റില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്തിരുന്നു. അന്ന് സോയിഷിന്റെ പ്രായം 16. അന്ന് സോയിഷ് ബാറില്‍ നില്‍ക്കുന്നതിന്റെ ചിത്രം കാട്ടിയാണ് ബാര്‍ സംസ്കാരമാണോ സ്മൃതി ഇറാനിയുടേത് എന്ന് ചോദിച്ച് കോണ്‍ഗ്രസ് കടന്നാക്രമിക്കുന്നത്.  

ഇന്ന് സോയിഷിന് 18 വയസ്സാണ് പ്രായം. രണ്ട് വര്‍ഷം മുന്‍പ് ആന്‍റണി ഡി ഗാമ എന്ന വ്യക്തിയുടെ പേരിലായിരുന്നു സില്ലി സോള്‍ റസ്റ്റൊറന്‍റ്-കം-ബാര്‍. അദ്ദേഹം 2021ല്‍ മരിച്ചു. അടുത്ത അവകാശി ആന്‍റണി ഡി ഗാമയുടെ മകനാണ്. അവന്‍ ലൈസന്‍സ് പുതുക്കാന്‍ വേണ്ടി അപേക്ഷനല്‍കിയിരുന്നു. ആറ് മാസത്തിനുള്ളില്‍ ഉടമസ്ഥാവകാശം മാറുമെന്നും സൂചിപ്പിച്ചിരുന്നു. അതിനിടെയാണ് ഗോവയിലെ എക്സൈസ് കമ്മീഷണര്‍ നോട്ടീസ് അയച്ചത്. ഈ നോട്ടീസ് ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്മൃതി ഇറാനിയുടെ മകള്‍ സോയിഷിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത്.  വാസ്തവത്തില്‍ സോയിഷ് ഇറാനിയ്‌ക്ക് ബാറിന്റെ ഉടമസ്ഥാവകാശവുമായി ബന്ധമില്ലാതിരിക്കെ മരിച്ചയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് നേടിയെന്നാണ് കോണ്‍ഗ്രസിന്റെ കെട്ടുകഥ. 

കോണ്‍ഗ്രസ് വിവരാവകാശ രേഖപ്രകാരം കിട്ടിയതായി പറയുന്ന രേഖയില്‍ സോയിഷിന്റെയോ സ്മൃതി ഇറാനിയുടെയോ പേരില്ല. ഇത് സ്മൃതി ഇറാനിയെ സ്വഭാവഹത്യ ചെയ്യാനുള്ള പദ്ധതിയുടെ ഭാഗം മാത്രമാണെന്ന് വ്യക്തം. സോയിഷ് ബാര്‍ ലൈസന്‍സുള്ള ഒരു ഹോട്ടലില്‍ ഇന്‍റേണ്‍ ചെയ്തത് ബാര്‍ എന്ന വാക്ക് വലിയ അക്ഷരങ്ങളില്‍ കാണിച്ച് സാംസ്കാരിക മൂല്യച്യുതിയായി ഉയര്‍ത്തിക്കാട്ടുകയാണ് കോണ്‍ഗ്രസ്.  

2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍  ഗാന്ധികുടുംബത്തിന്റെ കോട്ടയായ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ  അട്ടിമറിച്ചതോടെ സ്മൃതി ഇറാനിക്കെതിരെ അവസാരം കാത്ത് കഴിയുകയായിരുന്നു കോണ്‍ഗ്രസ്. 55000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതി ജയിച്ചത്. ഇത് രാഹുല്‍ഗാന്ധിയുടെ മുഖം നഷ്ടപ്പെടുത്തുന്ന തോല്‍വിയായിരുന്നു. അതിന് ശേഷം രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്ന ഏറ്റവും ശക്തമായ ശബ്ദത്തിന് ഉടമയായി സ്മൃതി ഇറാനി. മണ്‍സൂണ്‍കാല പാര്‍ലമെന്‍റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ സ്മൃതിയോടുള്ള പക കോണ്‍ഗ്രസില്‍ വര്‍ധിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പ്രതിരോധിക്കുന്ന ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളാണ് ഇന്ന് സ്മൃതി ഇറാനി. 

പല രീതിയില്‍ സ്മൃതി ഇറാനിയ്‌ക്കെതിരെ കെട്ടുകഥകളും പരോക്ഷമായ  ലൈംഗികച്ചുവയുള്ള പദപ്രയോഗങ്ങളും കോണ്‍ഗ്രസ് ഇതിന് മുന്‍പും പ്രചരിപ്പിച്ചിരുന്നു. ഒരിയ്‌ക്കല്‍ ബീഹാറില്‍ നിന്നുള്ള ഹുക്കും ദേവ് നാരായണ്‍ യാദവിന്റെ മുന്‍പില്‍ സ്മൃതി ഇറാനി  നില്‍ക്കുന്ന ചിത്രം കാട്ടി കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു. കോണ്‍ഗ്രസിലെ ഇന്ദ്രാണി മിശ്രയാണ് ബലാത്സംഗ ഗുരുവിനൊപ്പം സ്മൃതി ഇറാനി എന്ന രീതിയില്‍ ഈ ചിത്രം പ്രചരിപ്പിച്ചത്. വാസ്തവത്തില്‍ ബലാത്സംഗത്തിന്റെ പേരില്‍ അപവാദത്തിലായ സ്വാമി ചിന്മയാനന്ദാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഈ പ്രചാരണം. രാഹുല്‍ ഗാന്ധിയും ഈ ചിത്രം പങ്കുവെച്ചിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു.  

2020ല്‍ കോണ്‍ഗ്രസ് നേതാവ് ശശാങ്ക് ഭാര്‍ഗവയും ഇതുപോലെ അശ്ലീലച്ചുവയുള്ള വിമര്‍ശനം സ്മൃതി ഇറാനിയ്‌ക്കെതിരെ നടത്തിയിരുന്നു. പലപ്പോഴും പ്രധാനമന്ത്രിയുമായി ചേര്‍ത്ത് വെച്ച് വരെ കോണ്‍ഗ്രസ് സ്മൃതി ഇറാനിക്കെതിരെ അപവാദം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്മൃതി ഇറാനിയാകട്ടെ നാള്‍ക്ക് നാള്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു. അതിനിടയില്‍ കോണ്‍ഗ്രസിന്റെ നെറ്റ ഡിസൂസ സ്മൃതി ഇറാനിയെ അപമാനിക്കാന്‍ ബോധപൂര്‍വ്വം അസമിലെ ഗോഹട്ടിയില്‍ വെച്ച് വഴക്കുണ്ടാക്കി മൊബൈലില്‍ ഈ ദൃശ്യം പകര്‍ത്തി പങ്കുവെച്ചത്. ഇന്ധനവിലക്കയറ്റം ചൂണ്ടിക്കാണിച്ച് നെറ്റ അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നു. അന്ന് തികഞ്ഞ സംയമനം പാലിച്ച് സ്മൃതി ഇറാനി ജനങ്ങളുടെ കയ്യടി നേടി. ഈ പുതിയ ബാര്‍ വിവാദത്തില്‍ തന്റെ മകള്‍ക്കെതിരെ ആരോപണം ഉയര്‍ത്തിയ  പവന്‍ ഖേര, നെറ്റ ഡിസൂസ, ജയ്റാം രമേഷ്  എന്നീ കോണ്‍ഗ്രസ്  നേതാക്കള്‍ക്കെതിരെ വക്കീല്‍നോട്ടീസ് അയച്ച് കാത്തിരിക്കുകയാണ് സ്മൃതി ഇറാനി. ഇക്കുറിയും വിജയം സ്മൃതി ഇറാനിക്കു തന്നെ ആയിരിക്കും. 

Tags: Rahul Gandhiവനിതsmriti iraniസ്മൃതി ഇറാനിസൊയ് ഷ് ഇറാനിപവന്‍ ഖേരസ്മൃതി ഇറാനിയുടെ മകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

India

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

പുതിയ വാര്‍ത്തകള്‍

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.