Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചെലവെല്ലാം കെഎംഎംഎല്‍; ‘വഹിക്കാന്‍’ ട്രേഡ് യൂണിയനുകള്‍; രാജ്യാന്തര യാത്രകളേറെയും കുടുംബസമേതം

തൊഴിലാളികള്‍ക്കോ കരാറുകാര്‍ക്കോ പ്രദേശവാസികള്‍ക്കോ മാനേജ്മെന്റുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ്. കരാറുകാരുടെ ബില്ല് പാസ്സാകുന്ന ദിവസം വിഹിതത്തിനായി അക്കൗണ്ട് നമ്പര്‍ കൈമാറാനായി പ്രതിനിധികളെയും ഏര്‍പ്പടുത്തി റിസപ്ഷനില്‍ നിര്‍ത്തിയിട്ടുണ്ടാവും.

Janmabhumi Online by Janmabhumi Online
Jul 24, 2022, 12:29 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

ഹരി ചേനങ്കകര

ചവറ: കെഎംഎംഎലിലെ അംഗീകൃത ട്രേഡ് യൂണിയനുകളായ ഐഎന്‍ടിയുസി, യുടിയുസി, സിഐറ്റിയു നേതാക്കള്‍ കേന്ദ്രമന്ത്രിമാരെ കാണുന്നതിന് കാലങ്ങളായി നടത്തിവരുന്ന ദല്‍ഹി യാത്രയ്‌ക്ക് ചെലവെല്ലാം പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലാണ്.വര്‍ഷത്തില്‍ രണ്ടുതവണ കമ്പനി അനുവദിക്കുന്ന ലക്ഷങ്ങള്‍ ചെലവഴിച്ച് ദല്‍ഹി കൂടാതെ കാശ്മീര്‍, മണിപ്പൂര്‍ തുടങ്ങി മറ്റു സംസ്ഥാനങ്ങളും നേപ്പാളിലെ കാട്മണ്ഠു എന്നിവയും ചുറ്റിക്കാണുകയും കുടുംബ സമേതം യാത്രചെയ്യുകയുമാണ് പതിവ്. കമ്പനി അനുവദിക്കുന്ന 15 ദിവസത്തെ യാത്രയ്‌ക്ക് ശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനം വാങ്ങാന്‍ പോലും കമ്പനിയുടെ പണമാണ് ഉപയോഗിക്കുന്നത്. ട്രേഡ് യൂണിയനുകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കണമെങ്കില്‍ സംഘടനകളുടെ സ്വന്തം പണമോ, തൊഴിലാളി വിഹിതമോ ഉപയോഗിച്ചാണ് യാത്ര ചെയ്യേണ്ടത് എന്നിരിക്കെയാണ് കമ്പനിയുടെ പണം നിയമവിരുദ്ധമായി യൂണിയനുകള്‍ ധൂര്‍ത്തടിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരുകളുമായി ബന്ധപ്പെടുന്നതിന് കമ്പനി ഉദ്യോഗസ്ഥരെ നേരിട്ടാണ് അയയ്‌ക്കേണ്ടത് എന്നിരിക്കെയാണ് കമ്പനി ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഈ ധൂര്‍ത്ത്. കമ്പനിയുടെ വാഹനങ്ങളും ദുരുപയോഗം ചെയ്യുന്നത് പതിവാണ്. മാസത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും തിരുവനന്തപുരം യാത്രയുടെ പേരില്‍ വാഹനവും പണവും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. പഞ്ച് ചെയ്യേണ്ടാത്ത ഈ നേതാക്കള്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി ഇത്തരത്തില്‍ കഷ്ടപ്പെടുന്നതിനാല്‍ ജോലിക്കെത്താനോ യൂണിഫോം ധരിക്കാനോ സാധിക്കാറില്ല. അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിക്കുന്ന സമയം മുതല്‍ യൂണിയന്‍ പ്രതിനിധികള്‍ അവിടെത്തന്നെ ക്യാമ്പുചെയ്ത് മാനേജ്മെന്റുമായി ബന്ധപ്പെടുന്നവരെ നിരീക്ഷിക്കുകയും പിന്നീട് കാര്യങ്ങള്‍ അവരുടെ വരുതിയില്‍ വരുത്തുകയുമാണ് പതിവ്.  

തൊഴിലാളികള്‍ക്കോ കരാറുകാര്‍ക്കോ പ്രദേശവാസികള്‍ക്കോ മാനേജ്മെന്റുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ്. കരാറുകാരുടെ ബില്ല് പാസ്സാകുന്ന ദിവസം വിഹിതത്തിനായി അക്കൗണ്ട് നമ്പര്‍ കൈമാറാനായി പ്രതിനിധികളെയും ഏര്‍പ്പടുത്തി റിസപ്ഷനില്‍ നിര്‍ത്തിയിട്ടുണ്ടാവും.

ട്രേഡ് യൂണിയന്‍ നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കാന്‍ മാത്രമേ മേനേജ്മെന്റിന് സാധിക്കാറുള്ളൂ. മാനേജ്മെന്റും ട്രേഡ് യൂണിയനുമായുള്ള ഈ അവിഹിതകൂട്ടുകെട്ട് തൊഴിലാളികളെ ചൊടിപ്പിക്കാറുണ്ട്. എന്നാല്‍ ചോദ്യംചെയ്താല്‍ ഉണ്ടാകാവുന്ന ദുരവസ്ഥയോര്‍ത്ത് മിണ്ടാറില്ല. ഭരണമാറ്റവും ഇവിടുത്തെ ട്രേഡ് യൂണിയനുകളുടെ ഐക്യത്തെ ബാധിക്കാറില്ല. ഇതിനെകുറിച്ച് സമഗ്രമായ ഒരു വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Tags: കുടുംബംഅന്താരാഷ്ട്രKMML
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

Samskriti

രാമായണത്തിലെ കുടുംബിനീ സങ്കല്‍പ്പങ്ങള്‍

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

എന്റെ കുടുംബം കടുത്ത ഹിന്ദു മത വിശ്വാസികൾ : പതിവായി ക്ഷേത്രത്തില്‍ പോകും ; ഉഷ വാൻസ്

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയിരിക്കുന്ന എല്ലാ ക്ഷേത്രങ്ങളും  7 ദിവസത്തിനുള്ളിൽ തിരികെ നൽകണം ; മുന്നറിയിപ്പ് നൽകി ബംഗ്ലാദേശിലെ ഹിന്ദു വിശ്വാസികൾ

അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ’;’അവരെ പുറത്തുകൊണ്ടിരുത്ത്,അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി; നടി ശാന്ത കുമാരി

വിമാനാപകടത്തിനു പിന്നാലെ തകർപ്പൻ ആഘോഷം; എയർ ഇന്ത്യയുടെ സ്ഥാപനത്തിലെ നാല് മുതിർന്ന ജീവനക്കാർ പുറത്ത്

പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ദേശീയ വിദ്യാഭ്യാസ സമ്മേളനം സ്വാഗത സംഘം രൂപീകരണം ശിക്ഷാ സംസ്‌കൃതി ഉദ്ധ്യാന്‍ ന്യാസ് ദേശീയ ഖജാന്‍ജി സുരേഷ് ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു. വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. ഇന്ദുചൂഡന്‍, ദേശീയ സംയോജകന്‍ എ. വിനോദ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ സമീപം

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സിന്തറ്റിക്ക് ഹോക്കി ടര്‍ഫ് ഒരുങ്ങി; സ്പോര്‍ട്സ് ഹബ്ബ് ആകാന്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട്

സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍

പൗരാണിക ശാസ്ത്ര വിശകലനം ആധുനിക ശാസ്ത്ര ദൃഷ്ടിയില്‍

കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം; കോളേജ് സെക്യൂരിറ്റി അറസ്റ്റിൽ

സൂംബാ പരിശീലനം സംസ്കാരത്തിന് നിരക്കുന്നല്ല, 19-ാം നൂറ്റാണ്ടല്ല, പിന്നിലേക്ക് പോയാൽ വസ്ത്രങ്ങളില്ലായിരുന്നു; മന്ത്രി ബിന്ദുവിനെ പരിഹസിച്ച് ഹുസൈൻ മടവൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies